ഗോവിന്ദൻനായർ മുൻസിഫവർകളുടെ വിയോ
ഗം സഹിച്ചിങ്ങിരിപ്പാ
നാവില്ലീനാട്ടുകാര്‍ക്കെൻ മുരമഥന! ഭവാ-
നൊന്നിനിച്ചെയ്തിടേണം
കേൾവിപ്പെട്ടുള്ളൊരത്യുന്നതപദവികൊടു-
ത്തേക്കണം തമ്മിലപ്പോ-
ളാവിര്‍മ്മോദേന കാണ്മാൻ കഴിയുമിതിൽ മറി-
ച്ചില്ല വേറേ നിവൃത്തി.
അച്യുതപദയുഗളം ഹൃദി
വെച്ചു മനസ്സാക്ഷി ചൊന്ന മൊഴിപോലെ
അച്യുതകീർത്തിക്കൊടിയി-
ക്കൊച്ചുമിടുക്കൻ പരം പടര്‍ത്തട്ടെ.