മുന്നേ നമ്മുടെ നാട്ടുഭാഷയിലതി-
പ്രേമം നിമിത്തം ഭവാ-
നെന്നേയും മലയാ സമാജനടുവിൽ
പ്രാസംഗികന്മാരെയും
അന്നേതന്നെ നിനച്ചമാതിരി 'മണി-
സ്വര്‍ഗ്ഗ'ത്തിലൊന്നിച്ച ചേര്-
ത്തൊന്നേവം വിരുതാം വിരുന്നരുളിയോ-
രാനന്ദമോതാവതോ? 1
അല്പം വല്ലതുമസ്സദസ്സിലിതിനെ
പ്പററി പ്രസംഗിക്കുവാ-
നുല്പന്നോദ്യമനാകിലും ബഹുരസ-
ത്തിങ്കൽ ഭ്രമിച്ചിട്ടു ഞാൻ
കെല്പറ്റങ്ങനെ നിന്നുപോയതു ഭവാൻ
കാണാതിരിയ്ക്കില്ലിനി.
സ്വല്പം ചൊല്ലുക വേണ്ടിവന്നു സമയം
തെറ്റിച്ചുപോയെങ്കിലും. 2
ദുഗ്ഗം ദുഷ്‍കൃതികൾക്കു, സൽകൃതികളാം
യോഗ്യര്ക്കഹോ പുണ്യസം-
സര്ഗ്ഗംകൊണ്ടു കടന്നുചെന്നു പരമാ-
നന്ദം പുലര്ത്തേണ്ടിടം
വജ്രത്തോടിടചേര്ന്നു വഞ്ചിവസുധാ-
ദേവേന്ദ്രനേറും മണി-
സ്വര്ഗ്ഗക്കുന്നമരാവതീനിലയനം
കാണായി മേ ഭാഗ്യമേ! 3
മുമ്പിൽ കാണ്മതു വട്ടമാണൊരുപുറം,
മറേറപ്പുറം നോക്കിയാൽ
വമ്പിച്ചീടുമൊരഷ്ട്രകോണു, ചതുരം
പിന്നീടു കാണും പുറം,
തുമ്പിഷ്ടപ്പടി ചന്ദ്രശാല നിലയാം
നാലാം പുറം, ശങ്കരൻ-
തമ്പിയ്ക്കുള്ള വിചിത്രകൌശലമനോ-
ധർമ്മോദയം വിസ്മയം! 4
ഉദ്യാനം കുളമെന്നുവേണ്ട, വിമലം
ക്രീഡാവിനോദസ്ഥലം,
... നന്ദകരം സുരേന്ദ്രസദനം
തോല്‍ക്കും മണിമന്ദിരം,
വിദ്യാശികളാംഗളേയരുമഹോ
... ... ... ... ... ... ... ...
... ... ... ... ... ... ... ... ... ... ... ...
ചലം കാണുകിൽ. 5
ഉള്ളിൽ ചിത്രമനോഹരേഷ്ടകചിതം
ചിത്രാസനാലംകൃതം
തള്ളിത്തിങ്ങി വെളിയ്ക്കുചാടി വിലസും
ദീപപ്രഭാഭാസുരം
വെള്ളിക്കുന്നിലെഴും ധനേശ്വരഗൃഹം
ലജ്ജിച്ചിരിയ്ക്കുംവിധം
കൊള്ളിച്ചീടിന കൌശലപ്പണികളാ-
ലീമന്ദിരം സുന്ദരം. 6
പണ്ടത്തെക്കുലശേഖരക്ഷിതിപരീ
നാട്ടാർകളെക്കാത്തൊര-
പ്പുണ്യം കൊണ്ടു സുഖിയ്ക്കുവാൻ സുരപുരം
പുക്കെന്നിരുന്നീടിലും,
'ശ്രീമൂലംതിരുനാൾ' മഹീന്ദ്രനു 'മണി-
സ്വർഗ്ഗം' സ്വരാജ്യത്തിലൊ-
ന്നുണ്ടല്ലോ ബഹുസൌഖ്യമിങ്ങരുളിടും
കല്പാന്തകാലം വരെ. 7
ശ്രീപത്മനാഭപദാസതയേറ്റ വഞ്ചി-
ഭൂപന്നു ദിവ്യസുഖമേൽക്കുവതിന്നു...
സിദ്ധാർത്ഥശങ്കരവരാത്ഭുതവൈഭ ...
സിദ്ധിച്ച സിദ്ധപുരമാണിതു ത പദ്യങ്ങ വിശ. 8
... ... ... ... ... ... ... ... ... ... ... ... ... ...
... ... ... ... ... ... ... ... ... ... ... ... ... ...
മാമൂലമട്ടു പണിതീർത്തു കൊടുത്ത സൌധ-
മാമൂലചൂഡമിതു വിസ്മയനീയമത്രേ! 9
ഇന്ത്യാരാജ്യത്തിലിമ്മാതിരി പുരിയിൽ മണി-
സ്വർഗ്ഗസൌധം കണക്കൊ-
ന്നുണ്ടോ സന്ദേഹമാണില്ലതു ദൃഢമിവിടെ-
ദ്ദക്ഷിണക്ഷോണിതന്നിൽ
ഇമ്മട്ടുള്ളാരു ദിവ്യാലയനടുവിൽ വിരു-
ന്നേറ്റ ഭാഗ്യം ലഭിച്ചോ-
രെന്നെപ്പറ്റി സ്തുതിച്ചാൽ മതി ബഹുവിധമാം
വര്‍ണ്ണനം സംഗ്രഹിക്കാം. 10
പ്രേമം നിമിത്തം ഭവാ-
നെന്നേയും മലയാ സമാജനടുവിൽ
പ്രാസംഗികന്മാരെയും
അന്നേതന്നെ നിനച്ചമാതിരി 'മണി-
സ്വര്‍ഗ്ഗ'ത്തിലൊന്നിച്ച ചേര്-
ത്തൊന്നേവം വിരുതാം വിരുന്നരുളിയോ-
രാനന്ദമോതാവതോ? 1
അല്പം വല്ലതുമസ്സദസ്സിലിതിനെ
പ്പററി പ്രസംഗിക്കുവാ-
നുല്പന്നോദ്യമനാകിലും ബഹുരസ-
ത്തിങ്കൽ ഭ്രമിച്ചിട്ടു ഞാൻ
കെല്പറ്റങ്ങനെ നിന്നുപോയതു ഭവാൻ
കാണാതിരിയ്ക്കില്ലിനി.
സ്വല്പം ചൊല്ലുക വേണ്ടിവന്നു സമയം
തെറ്റിച്ചുപോയെങ്കിലും. 2
ദുഗ്ഗം ദുഷ്‍കൃതികൾക്കു, സൽകൃതികളാം
യോഗ്യര്ക്കഹോ പുണ്യസം-
സര്ഗ്ഗംകൊണ്ടു കടന്നുചെന്നു പരമാ-
നന്ദം പുലര്ത്തേണ്ടിടം
വജ്രത്തോടിടചേര്ന്നു വഞ്ചിവസുധാ-
ദേവേന്ദ്രനേറും മണി-
സ്വര്ഗ്ഗക്കുന്നമരാവതീനിലയനം
കാണായി മേ ഭാഗ്യമേ! 3
മുമ്പിൽ കാണ്മതു വട്ടമാണൊരുപുറം,
മറേറപ്പുറം നോക്കിയാൽ
വമ്പിച്ചീടുമൊരഷ്ട്രകോണു, ചതുരം
പിന്നീടു കാണും പുറം,
തുമ്പിഷ്ടപ്പടി ചന്ദ്രശാല നിലയാം
നാലാം പുറം, ശങ്കരൻ-
തമ്പിയ്ക്കുള്ള വിചിത്രകൌശലമനോ-
ധർമ്മോദയം വിസ്മയം! 4
ഉദ്യാനം കുളമെന്നുവേണ്ട, വിമലം
ക്രീഡാവിനോദസ്ഥലം,
... നന്ദകരം സുരേന്ദ്രസദനം
തോല്‍ക്കും മണിമന്ദിരം,
വിദ്യാശികളാംഗളേയരുമഹോ
... ... ... ... ... ... ... ...
... ... ... ... ... ... ... ... ... ... ... ...
ചലം കാണുകിൽ. 5
ഉള്ളിൽ ചിത്രമനോഹരേഷ്ടകചിതം
ചിത്രാസനാലംകൃതം
തള്ളിത്തിങ്ങി വെളിയ്ക്കുചാടി വിലസും
ദീപപ്രഭാഭാസുരം
വെള്ളിക്കുന്നിലെഴും ധനേശ്വരഗൃഹം
ലജ്ജിച്ചിരിയ്ക്കുംവിധം
കൊള്ളിച്ചീടിന കൌശലപ്പണികളാ-
ലീമന്ദിരം സുന്ദരം. 6
പണ്ടത്തെക്കുലശേഖരക്ഷിതിപരീ
നാട്ടാർകളെക്കാത്തൊര-
പ്പുണ്യം കൊണ്ടു സുഖിയ്ക്കുവാൻ സുരപുരം
പുക്കെന്നിരുന്നീടിലും,
'ശ്രീമൂലംതിരുനാൾ' മഹീന്ദ്രനു 'മണി-
സ്വർഗ്ഗം' സ്വരാജ്യത്തിലൊ-
ന്നുണ്ടല്ലോ ബഹുസൌഖ്യമിങ്ങരുളിടും
കല്പാന്തകാലം വരെ. 7
ശ്രീപത്മനാഭപദാസതയേറ്റ വഞ്ചി-
ഭൂപന്നു ദിവ്യസുഖമേൽക്കുവതിന്നു...
സിദ്ധാർത്ഥശങ്കരവരാത്ഭുതവൈഭ ...
സിദ്ധിച്ച സിദ്ധപുരമാണിതു ത പദ്യങ്ങ വിശ. 8
... ... ... ... ... ... ... ... ... ... ... ... ... ...
... ... ... ... ... ... ... ... ... ... ... ... ... ...
മാമൂലമട്ടു പണിതീർത്തു കൊടുത്ത സൌധ-
മാമൂലചൂഡമിതു വിസ്മയനീയമത്രേ! 9
ഇന്ത്യാരാജ്യത്തിലിമ്മാതിരി പുരിയിൽ മണി-
സ്വർഗ്ഗസൌധം കണക്കൊ-
ന്നുണ്ടോ സന്ദേഹമാണില്ലതു ദൃഢമിവിടെ-
ദ്ദക്ഷിണക്ഷോണിതന്നിൽ
ഇമ്മട്ടുള്ളാരു ദിവ്യാലയനടുവിൽ വിരു-
ന്നേറ്റ ഭാഗ്യം ലഭിച്ചോ-
രെന്നെപ്പറ്റി സ്തുതിച്ചാൽ മതി ബഹുവിധമാം
വര്‍ണ്ണനം സംഗ്രഹിക്കാം. 10