അത്യുഗ്രാന്തകവൈരിഫാലനയനജ്ജൽസ്ഫുലിംഗാര്ച്ചിഷാ
നിർദ്ദഗ്ദ്ധാവയാപി ഹന്ത മദനശൃംഗാരലീലാജുഷാം I
യാസാമീഷദപാംഗമാത്രകലയാ സഞ്ജീവിതൊ ദൃശ്യതെ
താസാമസ്തികൃതാഞ്ജലിര്മ്മൃഗദൃശാമന്യൈസ്സുരൈഃ കിംമമ II
പക്ഷിശിരോമണിവാഹനനാകിന
ലക്ഷ്മീപതിയുടെ തനയൻ മാരൻ |
ഇക്ഷുശരാസനമങ്ങുകുലച്ചീ
ട്ടക്ഷയ സായകമാശുതൊടുത്തും (1)
ലോകമതെല്ലാമൊന്നുമയക്കീ
ട്ടാകുലമായികാണുന്നേരം
രാകാചന്ദ്രസഖാവാം മദനൻ
നീക്കംകൂടാതുള്ളൊരുകൃപയാൽ 2
പാകാരാതിപ്രമുഖ സുരന്മാര്
ക്കകതളിരിൽ കളുർമയുമുണ്ടാക്കാൻ
ശോകരസത്തിനുവൈരികളാകിന
നാകസ്ത്രീകളെ യരുളീടുന്നു (3)
ഏതൊരുഖേദമതുണ്ടെന്നാലും
ശാതോദരിയെ കണ്ടാൽ തീരും
ഗീതാദികളിൽ കൌശലമേറും
നൃത്താദികളിലുമങ്ങിനെതന്നെ (4)
പടുതപെരുത്തൊരു ചടുലാക്ഷികളുടെ
ചടുലകടാക്ഷമതൊന്നേവേണ്ടൂ
നിടിലേക്ഷണനുടെ കോപാനലനിൽ
ഝടിതിദഹിച്ചൊരു കാമച്ചാരെ (5)
ജീവിപ്പിക്കാൻ മറെറാരുപായം
ഭുവനെ നഹിനാഹി ചിത്രമിതോര്ത്താൽ
ഭവനമതായാലൊരുവളുമവിടെ
പാവനമതിനായി വേണമതെല്ലൊ (6)
ശ്രോത്രിയ മകടശിരോമണിയാകിന
ചതുരാനനനാം ദേവൻതാനും
മതിമുഖി മണിയാം വാണീദേവിയെ
അതിരാഗേന നിജാനനകമല (7)
അവിരതമങ്ങുവഹിച്ചീട്ടങ്ങിനെ
കേവലമാനന്ദിച്ചീടുന്നു
കവലയമിഴികളിലവശത പൂണ്ടിഹ
ഭൂവനെയിങ്ങിനെയൊരുവനുമില്ല (8)
എന്നതുമല്ലാ മുരരിച്ചു ഭഗവാൻ
സുന്ദരിയാകിന ജലനിധിമകളേ
മന്ദേതരമനുരാഗത്തോടെ
തന്നുടെവക്ഷസി ചേര്ത്തരുളുന്നു (9)
നിർദ്ദഗ്ദ്ധാവയാപി ഹന്ത മദനശൃംഗാരലീലാജുഷാം I
യാസാമീഷദപാംഗമാത്രകലയാ സഞ്ജീവിതൊ ദൃശ്യതെ
താസാമസ്തികൃതാഞ്ജലിര്മ്മൃഗദൃശാമന്യൈസ്സുരൈഃ കിംമമ II
പക്ഷിശിരോമണിവാഹനനാകിന
ലക്ഷ്മീപതിയുടെ തനയൻ മാരൻ |
ഇക്ഷുശരാസനമങ്ങുകുലച്ചീ
ട്ടക്ഷയ സായകമാശുതൊടുത്തും (1)
ലോകമതെല്ലാമൊന്നുമയക്കീ
ട്ടാകുലമായികാണുന്നേരം
രാകാചന്ദ്രസഖാവാം മദനൻ
നീക്കംകൂടാതുള്ളൊരുകൃപയാൽ 2
പാകാരാതിപ്രമുഖ സുരന്മാര്
ക്കകതളിരിൽ കളുർമയുമുണ്ടാക്കാൻ
ശോകരസത്തിനുവൈരികളാകിന
നാകസ്ത്രീകളെ യരുളീടുന്നു (3)
ഏതൊരുഖേദമതുണ്ടെന്നാലും
ശാതോദരിയെ കണ്ടാൽ തീരും
ഗീതാദികളിൽ കൌശലമേറും
നൃത്താദികളിലുമങ്ങിനെതന്നെ (4)
പടുതപെരുത്തൊരു ചടുലാക്ഷികളുടെ
ചടുലകടാക്ഷമതൊന്നേവേണ്ടൂ
നിടിലേക്ഷണനുടെ കോപാനലനിൽ
ഝടിതിദഹിച്ചൊരു കാമച്ചാരെ (5)
ജീവിപ്പിക്കാൻ മറെറാരുപായം
ഭുവനെ നഹിനാഹി ചിത്രമിതോര്ത്താൽ
ഭവനമതായാലൊരുവളുമവിടെ
പാവനമതിനായി വേണമതെല്ലൊ (6)
ശ്രോത്രിയ മകടശിരോമണിയാകിന
ചതുരാനനനാം ദേവൻതാനും
മതിമുഖി മണിയാം വാണീദേവിയെ
അതിരാഗേന നിജാനനകമല (7)
അവിരതമങ്ങുവഹിച്ചീട്ടങ്ങിനെ
കേവലമാനന്ദിച്ചീടുന്നു
കവലയമിഴികളിലവശത പൂണ്ടിഹ
ഭൂവനെയിങ്ങിനെയൊരുവനുമില്ല (8)
എന്നതുമല്ലാ മുരരിച്ചു ഭഗവാൻ
സുന്ദരിയാകിന ജലനിധിമകളേ
മന്ദേതരമനുരാഗത്തോടെ
തന്നുടെവക്ഷസി ചേര്ത്തരുളുന്നു (9)
മന്മഥനെ ചുട്ടുകരിച്ചുള്ളൊരു
കശ്മലഹൃദയൻ പരമേശ്വരനും
വിസ്മയനീയ ഗുണോത്തമയാകിന
പെണ്മണിയാം ഭാഗീരഥിയേയും (10)
തനുടെശിരസിധരിച്ചീടുന്നു
ഇന്നിതിലധികമതെന്തിഹവേണ്ടു
എന്നതിനെക്കാളുണ്ടൊരു പുതുമാ
നന്നായങ്ങു ധരിച്ചീടേണം (11)
ഇന്നിതുകണ്ടു സഹിക്കാഞ്ഞഗ്ഗിരി
നന്ദിനിഗൌരിയു മൊന്നുകര്യത്തു
എന്നുടെനാഥാ നിന്നുടെമുടിയിൽ
നന്നായൊന്നിഹകാണാകുന്നു (12)
സുന്ദരിഗിരിജെ അതു വിധുബിംബം
സുന്ദരമായിവിളങ്ങീടുന്നു
വിഷമവിലോചനനിന്നുടെവചനം
വിഷമം തന്നെ ബോദ്ധ്യംവരുവാൻ (13)
എന്നതിനെന്തവകാശം കാന്തെ
ചൊന്നാലതിനും മറുവടിചൊല്ലാം
ചാന്ദ്രക്കലയിൽ കുറുനിരയുണ്ടൊ
സുന്ദരികുറുനിര യല്ലതുമയ്യൊ (14)
ഉവ്വീസുരനികരാര്ച്ചിതമായൊരു
ദൂര്വാദളമതുകാണാകുന്നു
തിലകം കാണ്മാൻ കാരണമെന്ത
മലർശരമദഹര ചൊല്ലിടേണം (15)
തിലകവുമല്ലിതു കുലമലമകളെ
പലവിധമുള്ളതിലൊരുവകകുസുമം
മന്ദസ്മിതമതിനെന്തൊരുബന്ധം
ചന്ദ്രികയെന്നതു ബോധിക്കേണം (16)
അധരമണിപ്രഭ കാണാകുന്നതു
കഥനം ചെയ്യണമെന്തന്നിവിടെ
ഗിരിവരനന്ദിനി പവിഴക്കൊടിയാൽ
വിരചിതമായൊരു മാലയതെല്ലൊ (17)
മന്ദസ്മിതരുചിതന്നുടെനടുവിൽ
രദനാവളിയും കാണുന്നെല്ലൊ
ചന്ദ്രികയങ്ങുപരന്നുവിളങ്ങും
യെന്നതിനുള്ളിൽകാണാവുന്നൊരു (18)
നല്ലൊരുമൌക്തികമാലയതെന്നും
മല്ലീരദനെ നിയ്യറിയേണം
സത്യമിതെല്ലാമെന്നുടെരമണാ
സത്വരമിതിനൊരു മറുപടിപറക (19)
കശ്മലഹൃദയൻ പരമേശ്വരനും
വിസ്മയനീയ ഗുണോത്തമയാകിന
പെണ്മണിയാം ഭാഗീരഥിയേയും (10)
തനുടെശിരസിധരിച്ചീടുന്നു
ഇന്നിതിലധികമതെന്തിഹവേണ്ടു
എന്നതിനെക്കാളുണ്ടൊരു പുതുമാ
നന്നായങ്ങു ധരിച്ചീടേണം (11)
ഇന്നിതുകണ്ടു സഹിക്കാഞ്ഞഗ്ഗിരി
നന്ദിനിഗൌരിയു മൊന്നുകര്യത്തു
എന്നുടെനാഥാ നിന്നുടെമുടിയിൽ
നന്നായൊന്നിഹകാണാകുന്നു (12)
സുന്ദരിഗിരിജെ അതു വിധുബിംബം
സുന്ദരമായിവിളങ്ങീടുന്നു
വിഷമവിലോചനനിന്നുടെവചനം
വിഷമം തന്നെ ബോദ്ധ്യംവരുവാൻ (13)
എന്നതിനെന്തവകാശം കാന്തെ
ചൊന്നാലതിനും മറുവടിചൊല്ലാം
ചാന്ദ്രക്കലയിൽ കുറുനിരയുണ്ടൊ
സുന്ദരികുറുനിര യല്ലതുമയ്യൊ (14)
ഉവ്വീസുരനികരാര്ച്ചിതമായൊരു
ദൂര്വാദളമതുകാണാകുന്നു
തിലകം കാണ്മാൻ കാരണമെന്ത
മലർശരമദഹര ചൊല്ലിടേണം (15)
തിലകവുമല്ലിതു കുലമലമകളെ
പലവിധമുള്ളതിലൊരുവകകുസുമം
മന്ദസ്മിതമതിനെന്തൊരുബന്ധം
ചന്ദ്രികയെന്നതു ബോധിക്കേണം (16)
അധരമണിപ്രഭ കാണാകുന്നതു
കഥനം ചെയ്യണമെന്തന്നിവിടെ
ഗിരിവരനന്ദിനി പവിഴക്കൊടിയാൽ
വിരചിതമായൊരു മാലയതെല്ലൊ (17)
മന്ദസ്മിതരുചിതന്നുടെനടുവിൽ
രദനാവളിയും കാണുന്നെല്ലൊ
ചന്ദ്രികയങ്ങുപരന്നുവിളങ്ങും
യെന്നതിനുള്ളിൽകാണാവുന്നൊരു (18)
നല്ലൊരുമൌക്തികമാലയതെന്നും
മല്ലീരദനെ നിയ്യറിയേണം
സത്യമിതെല്ലാമെന്നുടെരമണാ
സത്വരമിതിനൊരു മറുപടിപറക (19)
പങ്കജലോചനയാളുടെകുളിരും
കൊങ്കദ്വയമിതു തിരുമുടിനടുവിൽ
ശങ്കരപുനരിഹ കാണാകുന്നതു
ശങ്കയെ നീക്കീടുന്നു നിതാന്തം (20)
എന്നുപറഞ്ഞു മഹേശ്വരിയീശനെ
യൊന്നുപിടിച്ചു വലിച്ചുമറിച്ചു
കുന്ദലതാ സുമമാലികകൊണ്ടഥ
സുന്ദരിയേറ്റം പ്രഹരംചെയ്തു (21)
അന്നേരം ത്രിപുരാന്തകനും
പുനരൊന്നുകുലുങ്ങി മയങ്ങിവണങ്ങി
കുന്നിൻമകളുടെ കാലിണതളിരിൽ
വീണുരചെയ്തു വരപ്രദനീശൻ (22)
എന്നുടെനാഥേ തെറ്റുകളെല്ലാം
സുന്ദരിമനസി പൊറുത്തിടേണം
എന്നാലിതിനൊരുവരവുംനൽകാ
മിന്നുനിണക്കതുബോധിക്കേണം (23)
എന്നുപറഞ്ഞുമഹേശനുമപ്പോൾ
തന്നുടെ പാതിശരീരമവൾക്കും
ഉന്നതമോദത്തോടുകൊടുത്തു
യെന്നതു ഭുവനെ ഖ്യാതമതെല്ലൊ (24)
സ്വര്ല്ലോകേന്ദ്രനുമിങ്ങിനെതന്നെ
മുല്ലായുധശരപരവശനായി
പണ്ടൊരു കാലമഹല്യാജാരത
കൊണ്ടൊരുചെണ്ടപിണഞ്ഞിട്ടുണ്ടു (25)
ത്രൈലോക്യങ്ങളിലുള്ളതമസ്സെ
ച്ചാലേപ്പോക്കി വിളങ്ങിടുന്നൊരു
ചന്ദ്രനുമംഗജവികൃതികളാലെ
മന്ദതയോടഥചെയ്തതുചൊല്ലാം (26)
ശീതളകരനുംകോമളതരുണീ
ചേതോഹരനുമതാകിനചന്ദ്രൻ
സ്വാഹായെന്നൊരുപെണ്ണുനിമിത്തം
ഹാഹാ തിയ്യിൽചാടി മറിഞ്ഞു (27)
അങ്ങിനെയുള്ള വരാംഗനമാരുടെ
ഭംഗികലര്ന്നൊരു മന്ദസ്മിതവും
ഭംഗം കൂടാതുള്ളോരുകരുണാ
തുംഗകടാക്ഷാദികളുംപിന്നെ (28)
സംഗതിയനവധിപാടീടുന്നൊരു
സംഗീതങ്ങളിലുള്ളതിവമ്പും
ഇംഗിതമറിവാനുള്ളൊരുശീലവും
ശൃംഗാരാദിരസാഭിനയങ്ങളും (29)
കൊങ്കദ്വയമിതു തിരുമുടിനടുവിൽ
ശങ്കരപുനരിഹ കാണാകുന്നതു
ശങ്കയെ നീക്കീടുന്നു നിതാന്തം (20)
എന്നുപറഞ്ഞു മഹേശ്വരിയീശനെ
യൊന്നുപിടിച്ചു വലിച്ചുമറിച്ചു
കുന്ദലതാ സുമമാലികകൊണ്ടഥ
സുന്ദരിയേറ്റം പ്രഹരംചെയ്തു (21)
അന്നേരം ത്രിപുരാന്തകനും
പുനരൊന്നുകുലുങ്ങി മയങ്ങിവണങ്ങി
കുന്നിൻമകളുടെ കാലിണതളിരിൽ
വീണുരചെയ്തു വരപ്രദനീശൻ (22)
എന്നുടെനാഥേ തെറ്റുകളെല്ലാം
സുന്ദരിമനസി പൊറുത്തിടേണം
എന്നാലിതിനൊരുവരവുംനൽകാ
മിന്നുനിണക്കതുബോധിക്കേണം (23)
എന്നുപറഞ്ഞുമഹേശനുമപ്പോൾ
തന്നുടെ പാതിശരീരമവൾക്കും
ഉന്നതമോദത്തോടുകൊടുത്തു
യെന്നതു ഭുവനെ ഖ്യാതമതെല്ലൊ (24)
സ്വര്ല്ലോകേന്ദ്രനുമിങ്ങിനെതന്നെ
മുല്ലായുധശരപരവശനായി
പണ്ടൊരു കാലമഹല്യാജാരത
കൊണ്ടൊരുചെണ്ടപിണഞ്ഞിട്ടുണ്ടു (25)
ത്രൈലോക്യങ്ങളിലുള്ളതമസ്സെ
ച്ചാലേപ്പോക്കി വിളങ്ങിടുന്നൊരു
ചന്ദ്രനുമംഗജവികൃതികളാലെ
മന്ദതയോടഥചെയ്തതുചൊല്ലാം (26)
ശീതളകരനുംകോമളതരുണീ
ചേതോഹരനുമതാകിനചന്ദ്രൻ
സ്വാഹായെന്നൊരുപെണ്ണുനിമിത്തം
ഹാഹാ തിയ്യിൽചാടി മറിഞ്ഞു (27)
അങ്ങിനെയുള്ള വരാംഗനമാരുടെ
ഭംഗികലര്ന്നൊരു മന്ദസ്മിതവും
ഭംഗം കൂടാതുള്ളോരുകരുണാ
തുംഗകടാക്ഷാദികളുംപിന്നെ (28)
സംഗതിയനവധിപാടീടുന്നൊരു
സംഗീതങ്ങളിലുള്ളതിവമ്പും
ഇംഗിതമറിവാനുള്ളൊരുശീലവും
ശൃംഗാരാദിരസാഭിനയങ്ങളും (29)
പഞ്ചശരന്റെ ശരാസനമാകിന
ചഞ്ചലമിഴിയുടെ ചില്ലീലതയും
കൊഞ്ചിക്കൊഞ്ചിട്ടുരിയാടുന്നൊരു
വഞ്ചനസുലളിത വചനാമൃതവും (30)
തുണയായ്വരണം കഥയിതു പറവാൻ
ഗണപതിഭഗവാനെന്തിനു കൊള്ളാം
സുന്ദരിമാരുടെ മുഖശശിബിംബം
മന്ദതനീക്കിക്കാണാകേണം (31)
പങ്കജമതിനുടെ രുചിരരുചിക്കൊരു
സങ്കടമുളവാക്കീടുന്നില്ലെ
സകലജനങ്ങടെ നയനാനന്ദം
വികലതയെന്ന്യേ ചെയുന്നില്ലെ (32)
കേവലമാലോകനമാത്രത്താൽ
കവലയശരനെ വളര്ത്തുന്നില്ലെ
മതിവരബിംബമതിന്നുനിനച്ചാ
ലിതിലധികം പുനരെന്തുവിശേഷം (38)
അമരവരന്മാര്ക്കശനമതാകിന
അമൃതമിനിക്കു വിശേഷാലുണ്ടു
എന്നൊരുദര്പ്പമതുണ്ടെന്നാകിൽ
മന്ദതയെന്നേ പറവാനുള്ളു (34)
സുന്ദരിമാരുടെ മുഖവിധുബിംബെ
കന്ദളദതിമധുരാമൃതമധരെ
അതിയായിട്ടിഹ കാണാകുന്നു
മതിമതിചന്ദ്രൻ ഗര്വിക്കേണ്ടാ (35)
അടിമുതൽ മുടിവരെ ഹാരാദികളാൽ
വടിവൊടു പളപള വിലസിടുന്നൊരു
നിടിലേക്ഷണാസുത ഗണപതിതന്നുടെ
പടുതരമസ്തക ഗര്വ്വ് പിളക്കും (36)
ചടുലാക്ഷികളുടെ പുടവ മറച്ചൊരു
മടുമലർശരതാഴിക്കുടകുചവും
തടവുകളെല്ലാമകലെപ്പോക്കി
സ്പുടമിഹകണ്ണിനു കാണാകേണം (37)
ചന്ദ്രകലാവിലസുന്നൂ ഞങ്ങളി
ലെന്നൊരഹംമതി യതിനുണ്ടെന്നാൽ
സുന്ദരരമണനഖാങ്കത്താലതു
മിന്നിഹകുചമതിനും കുറവില്ല (38)
എന്തിനു വളരെ പറയുന്നിവിടെ
ബന്ധൂകാധരിമാരുടെ ചരിതം
അവരുടെ കരളിൽ കരുണയുമെവനിൽ
അവനീഭുവനം ത്രിദിവംതന്നെ (39)
ചഞ്ചലമിഴിയുടെ ചില്ലീലതയും
കൊഞ്ചിക്കൊഞ്ചിട്ടുരിയാടുന്നൊരു
വഞ്ചനസുലളിത വചനാമൃതവും (30)
തുണയായ്വരണം കഥയിതു പറവാൻ
ഗണപതിഭഗവാനെന്തിനു കൊള്ളാം
സുന്ദരിമാരുടെ മുഖശശിബിംബം
മന്ദതനീക്കിക്കാണാകേണം (31)
പങ്കജമതിനുടെ രുചിരരുചിക്കൊരു
സങ്കടമുളവാക്കീടുന്നില്ലെ
സകലജനങ്ങടെ നയനാനന്ദം
വികലതയെന്ന്യേ ചെയുന്നില്ലെ (32)
കേവലമാലോകനമാത്രത്താൽ
കവലയശരനെ വളര്ത്തുന്നില്ലെ
മതിവരബിംബമതിന്നുനിനച്ചാ
ലിതിലധികം പുനരെന്തുവിശേഷം (38)
അമരവരന്മാര്ക്കശനമതാകിന
അമൃതമിനിക്കു വിശേഷാലുണ്ടു
എന്നൊരുദര്പ്പമതുണ്ടെന്നാകിൽ
മന്ദതയെന്നേ പറവാനുള്ളു (34)
സുന്ദരിമാരുടെ മുഖവിധുബിംബെ
കന്ദളദതിമധുരാമൃതമധരെ
അതിയായിട്ടിഹ കാണാകുന്നു
മതിമതിചന്ദ്രൻ ഗര്വിക്കേണ്ടാ (35)
അടിമുതൽ മുടിവരെ ഹാരാദികളാൽ
വടിവൊടു പളപള വിലസിടുന്നൊരു
നിടിലേക്ഷണാസുത ഗണപതിതന്നുടെ
പടുതരമസ്തക ഗര്വ്വ് പിളക്കും (36)
ചടുലാക്ഷികളുടെ പുടവ മറച്ചൊരു
മടുമലർശരതാഴിക്കുടകുചവും
തടവുകളെല്ലാമകലെപ്പോക്കി
സ്പുടമിഹകണ്ണിനു കാണാകേണം (37)
ചന്ദ്രകലാവിലസുന്നൂ ഞങ്ങളി
ലെന്നൊരഹംമതി യതിനുണ്ടെന്നാൽ
സുന്ദരരമണനഖാങ്കത്താലതു
മിന്നിഹകുചമതിനും കുറവില്ല (38)
എന്തിനു വളരെ പറയുന്നിവിടെ
ബന്ധൂകാധരിമാരുടെ ചരിതം
അവരുടെ കരളിൽ കരുണയുമെവനിൽ
അവനീഭുവനം ത്രിദിവംതന്നെ (39)
ഇങ്ങിനെയേറിയ ഗുണഗണമുള്ളോ
രംഗനമാരുടെ നിരവധികരുണാ
ഇങ്ങു നമുക്കിഹ വിദളിതഭംഗം
മംഗളമനവധി നൽകീടേണം (40)
എന്നാലിനിയിഹ ചിലതുരചെയ്യാ
മെന്നുടെദയിതേ കേട്ടിടുക നീ
ഏണമിഴിപ്പവിഴക്കൊടിയാളെ
വാണീംശൃണുമമകളമൊഴിബാലെ (41)
നിന്നുടെ പത്രികയാമതുമുടനെ
സുന്ദരിസരസം വന്നിഹ ചേര്ന്നു
അന്നേരംമമ മാനസതാരിൽ
ചൊന്നാലളവില്ലാത്തൊരു കുതുരം (12)
ഖിന്നതയേയുമകത്തീട്ടഥ പുന
രുന്നതിയോടുളവായി സുശീലെ
എന്നതുമല്ലിഹസുമധുരഭാഷിണി
നിന്നുടെകവിതകളെല്ലാംപിന്നെ (43)
നന്നായഹമിഹ സരസംപാര്ത്തി
ട്ടാനന്ദാംബുധി തന്നിലമന്ദം
തുംഗമതായൊരു വിചീനിചയെ
മുങ്ങിപ്പൊങ്ങിക്കളിയാടുന്നേൻ (44)
നിന്നെ കാമിനികണ്ടതുപോലെ
ത്തന്നെപത്രികകുളുർമയുമാക്കി
നിന്നുടെകവിതയുമയ്യോനിയ്യും
സന്നതഗാത്രിസമാനംതന്നെ (45)
എങ്ങിനെയെന്നൊരു ചോദ്യംചെയ്താൽ
സംഗതിനന്നായിങ്ങിഹചൊല്ലാം
ശാസ്ത്രങ്ങൾക്കങ്ങൊത്തുചമഞ്ഞൊരു
ഗാത്രങ്ങൾക്കും ഭേദവുമില്ല (46)
സുമനോരമ്യകളാകം കവിതകൾ
കിമപിയതിൽ കുറവില്ലനിണക്കം
കോമളപദവിന്യാസം കണ്ടാൽ
ഭൂമിയിലാര്ക്കും കൌതുകമുണ്ടാം (47)
സാമജഗമനെവൃത്തഗുണങ്ങൾ
സമധികമുണ്ടുഭയോരവിശേഷാൽ
ഉപമോൽപ്രേക്ഷാപര്യായോക്തം
രൂപകവിഷമാക്ഷേപവിചിത്രം (48)
എന്നിവ നാനാലങ്കാരങ്ങൾ
സുന്ദരികവിതക്കുണ്ടെന്നാകിൽ
എന്നതിലൊട്ടും കുറവില്ലാത്തൊരു
മന്ദേതരരുചിഹാരാദികളും (49)
രംഗനമാരുടെ നിരവധികരുണാ
ഇങ്ങു നമുക്കിഹ വിദളിതഭംഗം
മംഗളമനവധി നൽകീടേണം (40)
എന്നാലിനിയിഹ ചിലതുരചെയ്യാ
മെന്നുടെദയിതേ കേട്ടിടുക നീ
ഏണമിഴിപ്പവിഴക്കൊടിയാളെ
വാണീംശൃണുമമകളമൊഴിബാലെ (41)
നിന്നുടെ പത്രികയാമതുമുടനെ
സുന്ദരിസരസം വന്നിഹ ചേര്ന്നു
അന്നേരംമമ മാനസതാരിൽ
ചൊന്നാലളവില്ലാത്തൊരു കുതുരം (12)
ഖിന്നതയേയുമകത്തീട്ടഥ പുന
രുന്നതിയോടുളവായി സുശീലെ
എന്നതുമല്ലിഹസുമധുരഭാഷിണി
നിന്നുടെകവിതകളെല്ലാംപിന്നെ (43)
നന്നായഹമിഹ സരസംപാര്ത്തി
ട്ടാനന്ദാംബുധി തന്നിലമന്ദം
തുംഗമതായൊരു വിചീനിചയെ
മുങ്ങിപ്പൊങ്ങിക്കളിയാടുന്നേൻ (44)
നിന്നെ കാമിനികണ്ടതുപോലെ
ത്തന്നെപത്രികകുളുർമയുമാക്കി
നിന്നുടെകവിതയുമയ്യോനിയ്യും
സന്നതഗാത്രിസമാനംതന്നെ (45)
എങ്ങിനെയെന്നൊരു ചോദ്യംചെയ്താൽ
സംഗതിനന്നായിങ്ങിഹചൊല്ലാം
ശാസ്ത്രങ്ങൾക്കങ്ങൊത്തുചമഞ്ഞൊരു
ഗാത്രങ്ങൾക്കും ഭേദവുമില്ല (46)
സുമനോരമ്യകളാകം കവിതകൾ
കിമപിയതിൽ കുറവില്ലനിണക്കം
കോമളപദവിന്യാസം കണ്ടാൽ
ഭൂമിയിലാര്ക്കും കൌതുകമുണ്ടാം (47)
സാമജഗമനെവൃത്തഗുണങ്ങൾ
സമധികമുണ്ടുഭയോരവിശേഷാൽ
ഉപമോൽപ്രേക്ഷാപര്യായോക്തം
രൂപകവിഷമാക്ഷേപവിചിത്രം (48)
എന്നിവ നാനാലങ്കാരങ്ങൾ
സുന്ദരികവിതക്കുണ്ടെന്നാകിൽ
എന്നതിലൊട്ടും കുറവില്ലാത്തൊരു
മന്ദേതരരുചിഹാരാദികളും (49)
മുത്തും പവിഴവുമൊത്തിഹകോര്ത്തൊരു
പുത്തൻമാലകളനവധിയുണ്ടു
കണ്ഠസരം കടകങ്ങളുമങ്ങിനെ
കുണ്ഠേതരഗുണകാഞ്ചികലാപം (50)
ശിഞ്ജിതമതു കൊണ്ടരയന്നങ്ങൾ
പാഞ്ഞുഗമിക്കും മഞ്ജീരങ്ങളും
അത്രയുമല്ലാവൈരത്തരിവള
യെത്രയുമുണ്ടതിമോഹനമായി (51)
എന്നിവരമണീയാലങ്കാരം
സുന്ദരിചലവിധമുണ്ടുനിണക്കം
അമരചുരത്തിൽ വിളങ്ങുംവാണികൾ
കാമമിനിക്കണ്ടെന്നൊരുനാട്യം (52)
കാമിനികവിതക്കുണ്ടെന്നാലൊ
കിമപിനിണക്കം കുറവില്ലോര്ത്താൽ
ശൃംഗാരാദിരസങ്ങളുമങ്ങിനെ
നിങ്ങളിലങ്ങൊരുപോലെവിളങ്ങും (53)
തങ്ങളിലൊത്തൊരുമിച്ചുകളിക്കും
ചങ്ങാതികളെപ്പോലെസുശീലെ
നല്ലൊരുവൃത്തിവിശേഷംപിന്നെ
ചൊല്ലേറുന്നൊരു രീതിയുമേവം (54)
ശര്യാപരിപാകാദികളെല്ലാം
പൊയ്യല്ലിരുപരിഷക്കുസമാനം
എന്നിവനാനാ സംഗതികൊണ്ടും
സുന്ദരിയുവയോരന്തരമില്ല (55)
അതിനാലംബുജനയനെനിന്നുടെ
കൃതികളതെല്ലാംനോക്കിരസിച്ചീ
ട്ടതിപരമാനന്ദാമൃതജലധൌ
മതിമുഖിനീന്തി രമിച്ചീടുന്നേൻ (55)
കവിതകളെന്നാലീഭുവനത്തിൽ
നവനിധിയെന്നുധരിച്ചിടുകനീ
കവിവരവചനമതെല്ലൊ വിധുമുഖി
വിവിധജനങ്ങൾകൊണ്ടാടുന്നു (57)
യുവതികളാകിൽ പത്തുവയസ്സിൽ
ഭവനേ ഋതുവായന്നുതുടങ്ങി
നവനവമനസിജ വികൃതികളാലെ
ശിവശിവസുമുഖി കഴങ്ങീടുന്നു (58)
അങ്ങിനെയുള്ളൊരു രമണിനിണക്കി
ന്നിങ്ങിനെയസുലഭ കവിതലഭിച്ചതും
മംഗലശീലെ ശിവശിവനിന്നുടെ
തുംഗമതായൊരുഭാഗ്യം തന്നെ (59)
പുത്തൻമാലകളനവധിയുണ്ടു
കണ്ഠസരം കടകങ്ങളുമങ്ങിനെ
കുണ്ഠേതരഗുണകാഞ്ചികലാപം (50)
ശിഞ്ജിതമതു കൊണ്ടരയന്നങ്ങൾ
പാഞ്ഞുഗമിക്കും മഞ്ജീരങ്ങളും
അത്രയുമല്ലാവൈരത്തരിവള
യെത്രയുമുണ്ടതിമോഹനമായി (51)
എന്നിവരമണീയാലങ്കാരം
സുന്ദരിചലവിധമുണ്ടുനിണക്കം
അമരചുരത്തിൽ വിളങ്ങുംവാണികൾ
കാമമിനിക്കണ്ടെന്നൊരുനാട്യം (52)
കാമിനികവിതക്കുണ്ടെന്നാലൊ
കിമപിനിണക്കം കുറവില്ലോര്ത്താൽ
ശൃംഗാരാദിരസങ്ങളുമങ്ങിനെ
നിങ്ങളിലങ്ങൊരുപോലെവിളങ്ങും (53)
തങ്ങളിലൊത്തൊരുമിച്ചുകളിക്കും
ചങ്ങാതികളെപ്പോലെസുശീലെ
നല്ലൊരുവൃത്തിവിശേഷംപിന്നെ
ചൊല്ലേറുന്നൊരു രീതിയുമേവം (54)
ശര്യാപരിപാകാദികളെല്ലാം
പൊയ്യല്ലിരുപരിഷക്കുസമാനം
എന്നിവനാനാ സംഗതികൊണ്ടും
സുന്ദരിയുവയോരന്തരമില്ല (55)
അതിനാലംബുജനയനെനിന്നുടെ
കൃതികളതെല്ലാംനോക്കിരസിച്ചീ
ട്ടതിപരമാനന്ദാമൃതജലധൌ
മതിമുഖിനീന്തി രമിച്ചീടുന്നേൻ (55)
കവിതകളെന്നാലീഭുവനത്തിൽ
നവനിധിയെന്നുധരിച്ചിടുകനീ
കവിവരവചനമതെല്ലൊ വിധുമുഖി
വിവിധജനങ്ങൾകൊണ്ടാടുന്നു (57)
യുവതികളാകിൽ പത്തുവയസ്സിൽ
ഭവനേ ഋതുവായന്നുതുടങ്ങി
നവനവമനസിജ വികൃതികളാലെ
ശിവശിവസുമുഖി കഴങ്ങീടുന്നു (58)
അങ്ങിനെയുള്ളൊരു രമണിനിണക്കി
ന്നിങ്ങിനെയസുലഭ കവിതലഭിച്ചതും
മംഗലശീലെ ശിവശിവനിന്നുടെ
തുംഗമതായൊരുഭാഗ്യം തന്നെ (59)
പൊന്നിൽ പരിമളമുളവായെന്നാ
ലിന്നി തുയെത്ര മനോജ്ഞമതോര്ത്താൽ
നിന്നിൽ കവിതയുമേവമതെല്ലൊ
സുന്ദരിനിന്നുടെ സകൃതവിശേഷം (60).
മൂന്നാംവൃത്തം
ശ്ലോകം-
ചൊല്ലേറുംഗുണമുള്ള പദ്യമഖിലം രംഭോരു കണ്ടേനഹം
സല്ലാപത്തിനുമാനസത്തിലതിനാലേറുന്നുമെ മോദവും I
കല്ലോലങ്ങളെ ഹേലയാലകലെയാക്കീടുന്നവാഗ്വൈഭവം
ചൊല്ലാനുണ്ടു കുറെ പ്രയാസമയിതെ സംഗീതചിന്താമണെ II
അംഗനെചിന്നെയൊരു സംഗതിചോതിക്കുന്നേൻ
സംഗീതചിന്താമണെ ഇങ്ങുനീചൊല്ലീടേണം (61)
പഞ്ചസായകനുള്ളിൽ ചാഞ്ചല്യം നൽകീടുന്ന
പഞ്ചാരകുഴമ്പെനിൻ വഞ്ചനയിതുകൊള്ളാം (62)
കിഞ്ചനകാലം ചെമ്മെ നെഞ്ചകംചേര്ന്നുതമ്മിൽ
അഞ്ചിതകളിയാടീട്ടഞ്ചാതെകഴിഞ്ഞല്ലൊ (63)
വാഞ്ഛിതംപോലെ ഉണ്ടാൽ എച്ചിലിലാശയുണ്ടോ
പുഞ്ചിരിയുടെഭാവം കൊഞ്ചും ഞാനറിഞ്ഞുഹെ (64)
പുത്തൻ ചരക്കുവന്നാലെത്തേണമെല്ലൊതത്ര
ഇത്തരമുള്ളതെല്ലാം സത്വരമൊഴിക്കേണം (65)
ഉത്തമന്മാരുടെയ വൃത്താന്തമേവമെല്ലൊ
സത്തമനാകുംഭവാൻ ഇത്ഥം ചെയ്തതുയോഗ്യം (66)
എച്ചിലുപോലെയുള്ളോ രച്ചിയാമെല്ലൊ ഞാനും
മൊച്ചക്കുരങ്ങപ്പെണ്ണിലിച്ഛിക്കാറുണ്ടൊ സിംഹം (67)
ഇങ്ങിനെയുള്ളോരെന്നിൽ മംഗലമൂര്ത്തെതവ
സംഗംഭവിപ്പാനെന്തു സംഗതിയെന്നിങ്ങിനെ (68)
സാരസ്യമേറുന്നോരു സാരസമുഖീവാക്യം
പാരംനിൻ കത്തിൽ കണ്ടേൻ സാരമറിഞ്ഞില്ലേതും (69)
നീരസം കൊണ്ടോയെന്നിൽ കാരണമുണ്ടോപിന്നെ
വാരണഗാമിനിനീ നേരായിചൊല്ലീടേണം (70)
എന്നതുമല്ലബാലെ സുന്ദരിമൌലിമാലെ
ഇന്നൊന്നുചൊല്ലുന്നു ഞാൻ നന്നായി കേട്ടാലും നീ (71)
തങ്കത്തിനുണ്ടൊജരാ തങ്കത്തിനുണ്ടൊനരാ
മങ്കമാർകുലമൌലെ ശങ്കനമുക്കില്ലേതും (72)
ലിന്നി തുയെത്ര മനോജ്ഞമതോര്ത്താൽ
നിന്നിൽ കവിതയുമേവമതെല്ലൊ
സുന്ദരിനിന്നുടെ സകൃതവിശേഷം (60).
മൂന്നാംവൃത്തം
ശ്ലോകം-
ചൊല്ലേറുംഗുണമുള്ള പദ്യമഖിലം രംഭോരു കണ്ടേനഹം
സല്ലാപത്തിനുമാനസത്തിലതിനാലേറുന്നുമെ മോദവും I
കല്ലോലങ്ങളെ ഹേലയാലകലെയാക്കീടുന്നവാഗ്വൈഭവം
ചൊല്ലാനുണ്ടു കുറെ പ്രയാസമയിതെ സംഗീതചിന്താമണെ II
അംഗനെചിന്നെയൊരു സംഗതിചോതിക്കുന്നേൻ
സംഗീതചിന്താമണെ ഇങ്ങുനീചൊല്ലീടേണം (61)
പഞ്ചസായകനുള്ളിൽ ചാഞ്ചല്യം നൽകീടുന്ന
പഞ്ചാരകുഴമ്പെനിൻ വഞ്ചനയിതുകൊള്ളാം (62)
കിഞ്ചനകാലം ചെമ്മെ നെഞ്ചകംചേര്ന്നുതമ്മിൽ
അഞ്ചിതകളിയാടീട്ടഞ്ചാതെകഴിഞ്ഞല്ലൊ (63)
വാഞ്ഛിതംപോലെ ഉണ്ടാൽ എച്ചിലിലാശയുണ്ടോ
പുഞ്ചിരിയുടെഭാവം കൊഞ്ചും ഞാനറിഞ്ഞുഹെ (64)
പുത്തൻ ചരക്കുവന്നാലെത്തേണമെല്ലൊതത്ര
ഇത്തരമുള്ളതെല്ലാം സത്വരമൊഴിക്കേണം (65)
ഉത്തമന്മാരുടെയ വൃത്താന്തമേവമെല്ലൊ
സത്തമനാകുംഭവാൻ ഇത്ഥം ചെയ്തതുയോഗ്യം (66)
എച്ചിലുപോലെയുള്ളോ രച്ചിയാമെല്ലൊ ഞാനും
മൊച്ചക്കുരങ്ങപ്പെണ്ണിലിച്ഛിക്കാറുണ്ടൊ സിംഹം (67)
ഇങ്ങിനെയുള്ളോരെന്നിൽ മംഗലമൂര്ത്തെതവ
സംഗംഭവിപ്പാനെന്തു സംഗതിയെന്നിങ്ങിനെ (68)
സാരസ്യമേറുന്നോരു സാരസമുഖീവാക്യം
പാരംനിൻ കത്തിൽ കണ്ടേൻ സാരമറിഞ്ഞില്ലേതും (69)
നീരസം കൊണ്ടോയെന്നിൽ കാരണമുണ്ടോപിന്നെ
വാരണഗാമിനിനീ നേരായിചൊല്ലീടേണം (70)
എന്നതുമല്ലബാലെ സുന്ദരിമൌലിമാലെ
ഇന്നൊന്നുചൊല്ലുന്നു ഞാൻ നന്നായി കേട്ടാലും നീ (71)
തങ്കത്തിനുണ്ടൊജരാ തങ്കത്തിനുണ്ടൊനരാ
മങ്കമാർകുലമൌലെ ശങ്കനമുക്കില്ലേതും (72)
തങ്കത്തിനുള്ള മാറ്റു തിങ്കളൂതോറുംതോറും
പങ്കേറുമേറുമെന്നെ തങ്കമേകേട്ടിട്ടുള്ളു (73)
നല്ലസുവര്ണ്ണമെന്നു ചൊല്ലീടും കനകത്തെ ബാലെ
സുവര്ണ്ണായെന്നുംചൊല്ലേണംപിന്നെനിന്നെ (74)
എന്നല്ലാതുള്ള ഭെദമൊന്നും ഞാൻ കാണുന്നില്ല .
പൊന്നിന്നും ഭവതിക്കും എന്നതു ബോധിച്ചാലും (75)
പൊന്നുംകുടത്തിനിന്നു സുന്ദരിപൊട്ടുവേണൊ
എന്നുള്ള പഴംചൊല്ലും നന്നായി ധരിക്കെടൊ (76)
ശോകത്തെ തൊലപ്പാനായി രാകേന്ദുമുഖിനിന്നെ
ലോകത്തിലുള്ള ജനം ആകവെ മോഹിക്കുന്നു (77)
എന്നതുപോലെതന്നെ ചൊന്നിലുംജനങ്ങൾക്കു
മാനസെകൊതിയേറും എന്നുംനീയ്യറിയേണം (78)
എന്നതുകൊണ്ടുനിയ്യും ചൊന്നതിതെല്ലാമയ്യൊ
ഖിന്നത വളർത്തുന്നൂ സുന്ദരികഷ്ടംകഷ്ടം (79)
ഈവണ്ണമോരോന്നുനീ കേവലം ചൊല്ലിടാതെ
ആവോളമനുകൂലം മേവെടോ ചാകുവോളം (80).
നാലാം വൃത്തം
മോഹനമൊ- കല്യാണിയോ
ശ്ലോകം-
ഇന്നാളൊന്നുരചെയ്ത കാര്യമധുനാ ലോലേക്ഷണെ മാനസെ
മന്ദംഹന്തമറന്നിതൊ തവ മനസ്സില്ലായ്കയാലൊപുനഃI
സന്ദേഹത്തിലനല്പമായിഹൃദയം മുങ്ങീങ്ങു പൊങ്ങായ്കയോ
സിന്ദൂരാധരി ചൊല്ലിടേണമഖിലം തെല്ലും മടിക്കാതെടോII
മോഹനാംഗികലമാലികെ മോഹംമമ സാഹസമെന്നാലും സാധയ
മോഹനീയ മനോഭവോത്സവ ദോഹളായിതകാന്തിമഞ്ജുള
ദേഹമനോഹരികന്ദളയ സ്മരദാഹതാപവിവശേ മയികരുണാം (81)
- മോഹനാംഗി
എന്നു മമവരതരുണിയെന്നോമലെ നിന്നോടു ചേർന്നുരമിപ്പാൻ
വന്നിടുന്നിഹ ഭാഗ്യവൈഭവമിന്ദുരൂപ മുഖോത്സൃതാമൃത
പാനവുമമ്പൊടു ഹാസരസംമൃദുഗാനവും സുദതി കേട്ടു രസിപ്പാൻ (82)
- മോഹനാംഗി
ഉന്നതമായുള്ള കചാഗ്രെ മന്ദേതരം സുന്ദരിഞാനങ്ങു കയറി
കുന്ദകുഗ്മളപംക്തി മഞ്ജുളദന്തകാന്തി വിമിശ്രമായൊരു
സുന്ദരമാമധരാമൃതവും ബഹു നന്ദിയോടനുഭവി ച്ചു സുഖിപ്പാൻ (83)
- മോഹനാംഗി
കന്ദശരവിരുതുകളെ മന്ദംതവ സുന്ദരീ യനുഭുജിപ്പാനും
പൂര്ണ്ണിമാസമുദീയമാന സുപൂര്ണ്ണചന്ദ്ര സമാനനെ ബത
കര്ണ്ണയുഗമ്മണിതെ കുരുതെ രതിംമാനവിക്രമ ഗുണാധികമോദിനി (84)
- മോഹനാംഗി
പങ്കേറുമേറുമെന്നെ തങ്കമേകേട്ടിട്ടുള്ളു (73)
നല്ലസുവര്ണ്ണമെന്നു ചൊല്ലീടും കനകത്തെ ബാലെ
സുവര്ണ്ണായെന്നുംചൊല്ലേണംപിന്നെനിന്നെ (74)
എന്നല്ലാതുള്ള ഭെദമൊന്നും ഞാൻ കാണുന്നില്ല .
പൊന്നിന്നും ഭവതിക്കും എന്നതു ബോധിച്ചാലും (75)
പൊന്നുംകുടത്തിനിന്നു സുന്ദരിപൊട്ടുവേണൊ
എന്നുള്ള പഴംചൊല്ലും നന്നായി ധരിക്കെടൊ (76)
ശോകത്തെ തൊലപ്പാനായി രാകേന്ദുമുഖിനിന്നെ
ലോകത്തിലുള്ള ജനം ആകവെ മോഹിക്കുന്നു (77)
എന്നതുപോലെതന്നെ ചൊന്നിലുംജനങ്ങൾക്കു
മാനസെകൊതിയേറും എന്നുംനീയ്യറിയേണം (78)
എന്നതുകൊണ്ടുനിയ്യും ചൊന്നതിതെല്ലാമയ്യൊ
ഖിന്നത വളർത്തുന്നൂ സുന്ദരികഷ്ടംകഷ്ടം (79)
ഈവണ്ണമോരോന്നുനീ കേവലം ചൊല്ലിടാതെ
ആവോളമനുകൂലം മേവെടോ ചാകുവോളം (80).
നാലാം വൃത്തം
മോഹനമൊ- കല്യാണിയോ
ശ്ലോകം-
ഇന്നാളൊന്നുരചെയ്ത കാര്യമധുനാ ലോലേക്ഷണെ മാനസെ
മന്ദംഹന്തമറന്നിതൊ തവ മനസ്സില്ലായ്കയാലൊപുനഃI
സന്ദേഹത്തിലനല്പമായിഹൃദയം മുങ്ങീങ്ങു പൊങ്ങായ്കയോ
സിന്ദൂരാധരി ചൊല്ലിടേണമഖിലം തെല്ലും മടിക്കാതെടോII
മോഹനാംഗികലമാലികെ മോഹംമമ സാഹസമെന്നാലും സാധയ
മോഹനീയ മനോഭവോത്സവ ദോഹളായിതകാന്തിമഞ്ജുള
ദേഹമനോഹരികന്ദളയ സ്മരദാഹതാപവിവശേ മയികരുണാം (81)
- മോഹനാംഗി
എന്നു മമവരതരുണിയെന്നോമലെ നിന്നോടു ചേർന്നുരമിപ്പാൻ
വന്നിടുന്നിഹ ഭാഗ്യവൈഭവമിന്ദുരൂപ മുഖോത്സൃതാമൃത
പാനവുമമ്പൊടു ഹാസരസംമൃദുഗാനവും സുദതി കേട്ടു രസിപ്പാൻ (82)
- മോഹനാംഗി
ഉന്നതമായുള്ള കചാഗ്രെ മന്ദേതരം സുന്ദരിഞാനങ്ങു കയറി
കുന്ദകുഗ്മളപംക്തി മഞ്ജുളദന്തകാന്തി വിമിശ്രമായൊരു
സുന്ദരമാമധരാമൃതവും ബഹു നന്ദിയോടനുഭവി ച്ചു സുഖിപ്പാൻ (83)
- മോഹനാംഗി
കന്ദശരവിരുതുകളെ മന്ദംതവ സുന്ദരീ യനുഭുജിപ്പാനും
പൂര്ണ്ണിമാസമുദീയമാന സുപൂര്ണ്ണചന്ദ്ര സമാനനെ ബത
കര്ണ്ണയുഗമ്മണിതെ കുരുതെ രതിംമാനവിക്രമ ഗുണാധികമോദിനി (84)
- മോഹനാംഗി
അഞ്ചാംവൃത്തം
ജാവളി-കല്യാണിയൊ
ശ്ലോകം-
വെറുതെക്കളയരുതരുതെ
മറിമാൻമിഴി നിന്നുടെച്ചെറുപ്പത്തെ I
കളുർമുല തിങ്ങി പൊങ്ങി
ത്തെളിയുന്നൊരുകാലമല്ലയോ കനകം II
സന്നതാംഗിയൊനക്കു നാനുമെന്ന ശെയതെ നപ്രിയം
എന്നിടത്തിലനുചിതമിതു ശൊന്നതെന്നാമധുരവാണി (85)
- സന്നതാംഗി
ഒന്നൈമനസിനിനന്തനിനന്തഖിന്നതാ കിനാവിലും
എന്നൈ കെടുത്തു കെടുത്തുകൊണ്ടു വരുകുറതെടി പെരുകുറതെടി (86)
- സന്നതാംഗി
ശൊന്നപടിക്ക പൊന്നെയെടുത്തു പിന്നെയൊനക്കതരുകുറേൻ
മാനയവരമാനവിക്രമംകനിവൈ ശെയ്യടി തിരട്ടൈപോക്കടി (87).
- സന്നതാംഗി
ആറാംവൃത്തം
കനിവൊടയിമാം സ്മരബാലെ മാനിനി എന്നിൽ എന്തിനു മൌനം
കനിവൊടയി
കേനവിനോദം യാമിവിനാതെ മാനസെ മധുരസമോഹനവാചാ
കനിവൊടയി (88)
എന്നുടെ കുറ്റമുൽകടമെന്നാൽ ഉന്നതകുജഗിരിതന്നിലേറ്റീടുക
കനിവൊടയി (89)
സന്നതഗാത്രി കൈതൊഴുതിടാം മാനവിക്രമകവിമാനിത ഗീതെ
കനിവൊടയിമാം (90).
ഏഴാംവൃത്തം
ബാലെമൃദുശീലെ ചാലെവരിക
താലഫല ശ്രീലളിതോത്തുംഗകുചെ (91)
നീലരുചാപാംഗദൃശാമാനായ ഹേമാനിനിമാം ബാലെ (92)
ഫാലവിലോചന ജംതെജോയം ദ്രാഗദഹൽ ലീലയാബാലെ
മല്ലീബാണം തമിമം മന്ദഹാസൈസ്സൃജസി മാനവിക്രമാതിഹിതെ ബാലെ (93).
ജാവളി-കല്യാണിയൊ
ശ്ലോകം-
വെറുതെക്കളയരുതരുതെ
മറിമാൻമിഴി നിന്നുടെച്ചെറുപ്പത്തെ I
കളുർമുല തിങ്ങി പൊങ്ങി
ത്തെളിയുന്നൊരുകാലമല്ലയോ കനകം II
സന്നതാംഗിയൊനക്കു നാനുമെന്ന ശെയതെ നപ്രിയം
എന്നിടത്തിലനുചിതമിതു ശൊന്നതെന്നാമധുരവാണി (85)
- സന്നതാംഗി
ഒന്നൈമനസിനിനന്തനിനന്തഖിന്നതാ കിനാവിലും
എന്നൈ കെടുത്തു കെടുത്തുകൊണ്ടു വരുകുറതെടി പെരുകുറതെടി (86)
- സന്നതാംഗി
ശൊന്നപടിക്ക പൊന്നെയെടുത്തു പിന്നെയൊനക്കതരുകുറേൻ
മാനയവരമാനവിക്രമംകനിവൈ ശെയ്യടി തിരട്ടൈപോക്കടി (87).
- സന്നതാംഗി
ആറാംവൃത്തം
കനിവൊടയിമാം സ്മരബാലെ മാനിനി എന്നിൽ എന്തിനു മൌനം
കനിവൊടയി
കേനവിനോദം യാമിവിനാതെ മാനസെ മധുരസമോഹനവാചാ
കനിവൊടയി (88)
എന്നുടെ കുറ്റമുൽകടമെന്നാൽ ഉന്നതകുജഗിരിതന്നിലേറ്റീടുക
കനിവൊടയി (89)
സന്നതഗാത്രി കൈതൊഴുതിടാം മാനവിക്രമകവിമാനിത ഗീതെ
കനിവൊടയിമാം (90).
ഏഴാംവൃത്തം
ബാലെമൃദുശീലെ ചാലെവരിക
താലഫല ശ്രീലളിതോത്തുംഗകുചെ (91)
നീലരുചാപാംഗദൃശാമാനായ ഹേമാനിനിമാം ബാലെ (92)
ഫാലവിലോചന ജംതെജോയം ദ്രാഗദഹൽ ലീലയാബാലെ
മല്ലീബാണം തമിമം മന്ദഹാസൈസ്സൃജസി മാനവിക്രമാതിഹിതെ ബാലെ (93).
എട്ടാംവൃത്തം - ദ്വിജാവന്തി
വല്ലഭെ ശൃണുനീ ഹന്ത സാവധാനമായി സദയമിന്നുസുമുഖി
മുല്ലബാണശരനികായമിന്നു സുദതിതനോതി മനസിതാചം
വല്ലഭെ (94)
അല്ലലധികമയിവഹതി സുധാകരനധുനാ മാനിനിമയി ജഹിമാനം
ചില്ലികൊണ്ടു ഹര വിഷാദമാശു ഗൌരികലയ മാനവികമപദം
വല്ലഭെ (95).
ഒമ്പതാംവൃത്തം - പിഹാക്കു രാഗം
പഞ്ചബാണ് വൈജയന്തി വഞ്ചിതോസ്മി സാംപ്രതം
കൊഞ്ചി കൊഞ്ചി നീകനിഞ്ഞു ചഞ്ചലാക്ഷി ചൊന്നവാക്യം
നെഞ്ചകത്തിലോര്ത്തിരുന്നു സഞ്ചിതാനന്ദം
പഞ്ചബാണ (96)
നിന്നുടെ സഖിജനങ്ങൾ ഇന്നുവന്നു ചൊന്നതെല്ലാം
നന്ദിയോടുകേൾക്കമൂലം വന്നിതിനുയോഗം
പഞ്ചബാണ (97)
ഹന്തഹന്ത നിൻമനസ്സിലെന്തിവണ്ണമങ്ങുദിച്ചു
ചിന്തചെയ്കിലെത്രകഷ്ടം ദന്തിഗാമിനി
പഞ്ചബാണ (98)
വിശ്വസിച്ചു നിന്നെഞാനും അഛനമ്മയെന്നുവേണ്ട
വിശ്വമൊക്കെനിയ്യുതന്നെ കശ്മലാശയെ
പഞ്ചബാണ (99)
മാനവിക്രമാദിയൊക്കെ മാനസത്തിലോര്ത്തിടാതെ
മാനിനിഞാൻ ചെയ്തതോര്ക്കിൽ എത്രസാഹസം
പഞ്ചബാണ (100).
പത്താംവൃത്തം - കല്യാണിരാഗം
കാമിനീമയികളക കളകരുഷമോമലേഹൃദി വേഗം ബാലെ
കാമൻ കസുമകാർമുകംതാനെടുത്തു കാമം കണകളെയ്തു ഹാഹന്ത വലക്കുന്നു
കാമിനീ (101)
സോമൻ സുമുഖിമയ സാമജവരചാരുഗാമിനി ശിഖികളെ
ഭാമിനിവികിരതി കോമളമെത്തതന്നിലാമോദ ചന്ദനത്തെ
സാമോദം പൂശിക്കൊണ്ടു സാമോദം ശയിച്ചീടെണം
കാമിനീ (102)
വല്ലഭെ ശൃണുനീ ഹന്ത സാവധാനമായി സദയമിന്നുസുമുഖി
മുല്ലബാണശരനികായമിന്നു സുദതിതനോതി മനസിതാചം
വല്ലഭെ (94)
അല്ലലധികമയിവഹതി സുധാകരനധുനാ മാനിനിമയി ജഹിമാനം
ചില്ലികൊണ്ടു ഹര വിഷാദമാശു ഗൌരികലയ മാനവികമപദം
വല്ലഭെ (95).
ഒമ്പതാംവൃത്തം - പിഹാക്കു രാഗം
പഞ്ചബാണ് വൈജയന്തി വഞ്ചിതോസ്മി സാംപ്രതം
കൊഞ്ചി കൊഞ്ചി നീകനിഞ്ഞു ചഞ്ചലാക്ഷി ചൊന്നവാക്യം
നെഞ്ചകത്തിലോര്ത്തിരുന്നു സഞ്ചിതാനന്ദം
പഞ്ചബാണ (96)
നിന്നുടെ സഖിജനങ്ങൾ ഇന്നുവന്നു ചൊന്നതെല്ലാം
നന്ദിയോടുകേൾക്കമൂലം വന്നിതിനുയോഗം
പഞ്ചബാണ (97)
ഹന്തഹന്ത നിൻമനസ്സിലെന്തിവണ്ണമങ്ങുദിച്ചു
ചിന്തചെയ്കിലെത്രകഷ്ടം ദന്തിഗാമിനി
പഞ്ചബാണ (98)
വിശ്വസിച്ചു നിന്നെഞാനും അഛനമ്മയെന്നുവേണ്ട
വിശ്വമൊക്കെനിയ്യുതന്നെ കശ്മലാശയെ
പഞ്ചബാണ (99)
മാനവിക്രമാദിയൊക്കെ മാനസത്തിലോര്ത്തിടാതെ
മാനിനിഞാൻ ചെയ്തതോര്ക്കിൽ എത്രസാഹസം
പഞ്ചബാണ (100).
പത്താംവൃത്തം - കല്യാണിരാഗം
കാമിനീമയികളക കളകരുഷമോമലേഹൃദി വേഗം ബാലെ
കാമൻ കസുമകാർമുകംതാനെടുത്തു കാമം കണകളെയ്തു ഹാഹന്ത വലക്കുന്നു
കാമിനീ (101)
സോമൻ സുമുഖിമയ സാമജവരചാരുഗാമിനി ശിഖികളെ
ഭാമിനിവികിരതി കോമളമെത്തതന്നിലാമോദ ചന്ദനത്തെ
സാമോദം പൂശിക്കൊണ്ടു സാമോദം ശയിച്ചീടെണം
കാമിനീ (102)
മാമകവദനത്തിലോമൽ മുഖാംബുജത്താൽ വാമത വെടിഞ്ഞാശു
സീമയകന്നമുദാസാമിഭുജിച്ച വീടീ സമ്മാനമതുനൽകാ
ശ്രീമാനവിക്രമാഭിരാമേ കൈതൊഴുന്നേൻ
കാമിനീ (108).
പതിനൊന്നാംവൃത്തം - തോടിരാഗം
ബാലേമൃദുശീലേ ചാലേ കിട്ടെവാടീ
ചേലയെല്ലാമകലെനീക്കി വിളയാടുക മദനകളികൾ
ബാലേ (104)
കാലം ശുമ്മെ കളയാതെടി തൊലയാതയ്യൊകാമം
നീലനിരജായതാക്ഷി പാലയ കൃപയാമാം
ബാലേ മൃദുശിലേ (105)
മാലകളണിമുലപൊൻകുടംകലയൊരസിവേഗം
അലർശര ശരജാലമേറ്റു വലയുന്നിഹ ഞാനും
ബാലേ മൃദുശീലേ (106)
കാനനകരിഗമനെതവ മാനസമോദേന
മാനവിക്രമാനുകൂലം മാനയരതിലോലേ
ബാലേ (107).
പന്ത്രണ്ടാംവൃത്തം - സുരട്ടി രാഗം
സരസിജലോചനേ നീരസമരുതെ
നിരുപമയാകിയ കരുണയാസുന്ദരി
സ്മരഹതനാമെന്നെ പരിചോടു പാലിക്കെടൊ
സരസിജലോചനേ (108)
പരിമളമേറും നിൻമുലപനീർകുടം
വിരവൊടുമദുരസി വിരചയസരസം
സരസിജലോചനേ (109)
കര തലമതുകൊണ്ടു കരിവരഗാമിനി
തരികൊരു വീടിയെന്നിൽ നിരവധികൃപാവേണം
സരസിജലോചനേ നിരസമരുതെ (110).
സീമയകന്നമുദാസാമിഭുജിച്ച വീടീ സമ്മാനമതുനൽകാ
ശ്രീമാനവിക്രമാഭിരാമേ കൈതൊഴുന്നേൻ
കാമിനീ (108).
പതിനൊന്നാംവൃത്തം - തോടിരാഗം
ബാലേമൃദുശീലേ ചാലേ കിട്ടെവാടീ
ചേലയെല്ലാമകലെനീക്കി വിളയാടുക മദനകളികൾ
ബാലേ (104)
കാലം ശുമ്മെ കളയാതെടി തൊലയാതയ്യൊകാമം
നീലനിരജായതാക്ഷി പാലയ കൃപയാമാം
ബാലേ മൃദുശിലേ (105)
മാലകളണിമുലപൊൻകുടംകലയൊരസിവേഗം
അലർശര ശരജാലമേറ്റു വലയുന്നിഹ ഞാനും
ബാലേ മൃദുശീലേ (106)
കാനനകരിഗമനെതവ മാനസമോദേന
മാനവിക്രമാനുകൂലം മാനയരതിലോലേ
ബാലേ (107).
പന്ത്രണ്ടാംവൃത്തം - സുരട്ടി രാഗം
സരസിജലോചനേ നീരസമരുതെ
നിരുപമയാകിയ കരുണയാസുന്ദരി
സ്മരഹതനാമെന്നെ പരിചോടു പാലിക്കെടൊ
സരസിജലോചനേ (108)
പരിമളമേറും നിൻമുലപനീർകുടം
വിരവൊടുമദുരസി വിരചയസരസം
സരസിജലോചനേ (109)
കര തലമതുകൊണ്ടു കരിവരഗാമിനി
തരികൊരു വീടിയെന്നിൽ നിരവധികൃപാവേണം
സരസിജലോചനേ നിരസമരുതെ (110).
പതിമൂന്നാംവൃത്തം - കല്യാണിരാഗം
അല്ലലെല്ലാം നിന്നോടുചൊല്ലാം ഉല്ലാസേന മുല്ലബാണ വൈജയന്തികേൾ
കല്ലുകളൊടിടചേരും നല്ല മൌക്തികങ്ങൾ കൊണ്ടങ്ങുല്ലസിക്കും കുളുർമുല
മെല്ലവെ പുര്ണന്നോമൽ മല്ലീശരലീലകളിലില്ലയെനിക്കൊരു തൃപ്തി
മല്ലവൈരിയാണേ സത്യം വല്ലമേ നിയ്യാണേ സത്യം
അല്ലലെല്ലാം (111)
ഭാഗ്യമുള്ളര്വക്കല്ലാതെ ശൃംഗാരകേളി ഭാഗ്യവതി യോഗ്യമാമോ
പൂഗജാതിഫലയോഗ നാഗവല്ലീദളവീടി ഭോഗവും മധുരവാക്യഭംഗിയുമഹൊ എന്നും
ഭംഗഹീനമായുള്ളൊരു സംഗമസുഖവും പിന്നെ മംഗലമാംമണിതവുമിങ്ങിതവുമെന്നോമലേ
അല്ലലെല്ലാം (112)
കാനനേഭവരഗാമിനീ മാനനീയ ഗാനഭേദസുവിനോദിനി
മാനവിക്രമാദി ബഹുമാനിതെ നിന്നുടെ ഗുണം ആനന്ദാതിശയത്തോടെ മാനിനീ ഞാനും ഇന്നു
മാനസേ നിനച്ചീടുന്നു ഞാനിഹ ചൊന്നതീതെല്ലാം എന്നുടെ കൃതിയെന്നുള്ളിൽതോന്നരുതെ വരമതെ
അല്ലലെല്ലാം നിന്നോടു ചൊല്ലാം (113).
ശ്ലോകം-
പ്രൌഢേ നിൻമുല പൊൻകുടം തരികമേ മക്കള്ക്കഹോ
പാൽകുടം ശൃംഗാരാദി രസക്കുടം സ്മരനഹോ നല്ലോരു താഴിക്കുടം I
ലാവണ്യത്തിനിരിപ്പടം പരിമളം വീശുന്ന പന്നീർകുടം
പുൽകാത്തോര്ക്കൊരു തീക്കുടം ഭുവി ലഭിക്കുന്നോര്ക്കു തങ്കക്കുടം II
അല്ലലെല്ലാം നിന്നോടുചൊല്ലാം ഉല്ലാസേന മുല്ലബാണ വൈജയന്തികേൾ
കല്ലുകളൊടിടചേരും നല്ല മൌക്തികങ്ങൾ കൊണ്ടങ്ങുല്ലസിക്കും കുളുർമുല
മെല്ലവെ പുര്ണന്നോമൽ മല്ലീശരലീലകളിലില്ലയെനിക്കൊരു തൃപ്തി
മല്ലവൈരിയാണേ സത്യം വല്ലമേ നിയ്യാണേ സത്യം
അല്ലലെല്ലാം (111)
ഭാഗ്യമുള്ളര്വക്കല്ലാതെ ശൃംഗാരകേളി ഭാഗ്യവതി യോഗ്യമാമോ
പൂഗജാതിഫലയോഗ നാഗവല്ലീദളവീടി ഭോഗവും മധുരവാക്യഭംഗിയുമഹൊ എന്നും
ഭംഗഹീനമായുള്ളൊരു സംഗമസുഖവും പിന്നെ മംഗലമാംമണിതവുമിങ്ങിതവുമെന്നോമലേ
അല്ലലെല്ലാം (112)
കാനനേഭവരഗാമിനീ മാനനീയ ഗാനഭേദസുവിനോദിനി
മാനവിക്രമാദി ബഹുമാനിതെ നിന്നുടെ ഗുണം ആനന്ദാതിശയത്തോടെ മാനിനീ ഞാനും ഇന്നു
മാനസേ നിനച്ചീടുന്നു ഞാനിഹ ചൊന്നതീതെല്ലാം എന്നുടെ കൃതിയെന്നുള്ളിൽതോന്നരുതെ വരമതെ
അല്ലലെല്ലാം നിന്നോടു ചൊല്ലാം (113).
ശ്ലോകം-
പ്രൌഢേ നിൻമുല പൊൻകുടം തരികമേ മക്കള്ക്കഹോ
പാൽകുടം ശൃംഗാരാദി രസക്കുടം സ്മരനഹോ നല്ലോരു താഴിക്കുടം I
ലാവണ്യത്തിനിരിപ്പടം പരിമളം വീശുന്ന പന്നീർകുടം
പുൽകാത്തോര്ക്കൊരു തീക്കുടം ഭുവി ലഭിക്കുന്നോര്ക്കു തങ്കക്കുടം II