കാത്തൊള്ളിക്കാരനുണ്ടാക്കിയ കവിതയത-
ല്ലെന്നു ഞാനെന്നു,മെന്നെ-
പ്പേര്‍ത്തുള്ളിൽക്കേറ്റുമെന്നും മമ ജനകനതാ-
ക്കൊച്ചുകൊച്ചുണ്ണിയെന്നും,
പാൽത്തുള്ളിയൊക്കുമെന്നും മധുരതകൾ, മഹാ-
ജാതിയൻ ജാതിയെന്നും,
പേര്‍ത്തെള്ളോളം ചലിയ്ക്കാതയി തവ കവിതാ-
രീതി വന്നോതിടുന്നൂ.
കാത്തൊള്ളിക്കാരനുണ്ടാക്കിയ കവിതയത-
ല്ലെന്നു ഞാനെന്നു,മെന്നെ-
പ്പേര്‍ത്തുള്ളിൽക്കേറ്റുമെന്നും മമ ജനകനതാ-
ക്കൊച്ചുകൊച്ചുണ്ണിയെന്നും,
പാൽത്തുള്ളിയൊക്കുമെന്നും മധുരതകൾ, മഹാ-
ജാതിയൻ ജാതിയെന്നും,
പേര്‍ത്തെള്ളോളം ചലിയ്ക്കാതയി തവ കവിതാ-
രീതി വന്നോതിടുന്നൂ.