മുഖവുര
൧. ഈ ലോകത്തിൽ കാവ്യങ്ങൾ ഗദ്യമയമെന്നും പദ്യമയമെന്നും ഉഭായമയമെന്നും ഇങ്ങിനെ സാമാന്യേന മൂന്നു വിധങ്ങളായിട്ടാണ നടപ്പുള്ളത.
൨. ഇതുകളിൽവെച്ച ഹഷചരിതം, കാദംബരി, വാസവദത്തം, ദശകുമാരചരിതം മുതലായതുകൾ ഗദ്യമയ കാവ്യങ്ങളും; കൃഷ്ണവിലാസം, രഘുവംശം, കമാരസംഭവം, മാഘം, നൈഷധം മുതലായതുകൾ പദ്യമയ കാവ്യങ്ങളും; മാനവേദചംപു, ഭാരതചംപു, നിലകണ്ഠവിജയംചംപു, ഭോജചംപു, മുതലായതുകൾ ഗദ്യ പദ്യോഭയമയ കാവ്യങ്ങളും ആകുന്നതുകളിൽ പദ്യകാവ്യങ്ങളും ഉഭയമായ കാവ്യങ്ങളും അധികമായി നടപ്പുള്ളതുകളും ഗദ്യകാവ്യം വിരളപ്രചാരമായിട്ടുള്ളതും ആകുന്നു.
൩. എന്നാൽ കാവ്യരസാസ്വാദ രസികന്മാരായ സഹൃദയന്മാർക്ക ഈ മൂന്ന വിധ കാവ്യങ്ങളിലുംവെച്ച ഗദ്യകാവ്യമാണ ഇംഗ്ലിഷ് നോവൽ പുസ്തകം പോലെ വായിക്കുന്ന സമയം സദ്യോരസജനകമായിരിക്കുന്നത എന്ന അനുഭവസാക്ഷികമായിട്ടുള്ളതാകുന്നുവെല്ലൊ.
൪. ഗദ്യമായ കാവ്യങ്ങളിൽതന്നെ ഹര്‍ഷചരിതവും വാസവദത്തയും നാളികേര പാകത്തിലുള്ള സന്ദര്ഭമായിട്ടുള്ളതാകയാൽ വായനക്കാക്ക അത്ര സദ്യോരസപ്രദമായിട്ടുള്ളതല്ല.
൫. കാദംബരിയാകിൽ അതി സരസ സന്ദര്‍ഭ മനോഹരമായിട്ടുള്ളതാണെങ്കിലും അതിൽ ഓരോരൊ വിഷയത്തെ പറ്റി വര്ണ്ണിക്കുന്നത വായിക്കുന്ന സമയം ചില ഘട്ടങ്ങളിൽ കുറെ അധികമായിപോയൊ എന്ന തോന്നിപോകുന്ന വിധത്തിൽ കാണാവുന്നതാകുന്നു..
ദശകുമാരചരിതം ഇപ്രകാരമല്ല, എന്നതന്നെയുമല്ല നവരസപരിപൂര്ണ്ണമായിട്ടുള്ളതും അനതിപ്രൌഢ സന്ദര്‍ഭ മധുരമായിട്ടുള്ളതും ലോകവ്യവഹാര വിഷയത്തിൽ ഉപകരിക്കുന്നതുമാകുന്നു.
໑. ശ്രീമൽ കവികുല സാർവ്വഭൌമനായ ദണ്ഡിയാൽ വിരചിതമായ ഈ ദശകുമാരചരിതം പൂര്വ്വപീഠികാ എന്നും ഉത്തരപീഠികാ എന്നും രണ്ട് ഖണ്ഡങ്ങളായിട്ടുള്ളതും പൂര്‍വ്വപീഠികയിൽ അഞ്ചും ഉത്തരപീഠികയിൽ എട്ടും ഉഛ്വാസങ്ങൾ ഉള്ളതും ദശകുമാരന്മാരുടെ ചരിതത്തെ വര്ണ്ണിക്കുന്നതാകയാൽ യഥാത്ഥ നാമത്തെ വഹിക്കുന്നതുമാകുന്നു.
വ. എന്നാൽ വിശ്രുതചരിതം ദശകുമാര ചരിതത്തിലെ ഉത്തരപീഠികയിലെ ഒടുവിലത്തെ ഉഛ്വാസത്തിലെ പൂര്‍ണ്ണ കഥാവിവരണമാകയാൽ ദശകുമാരചരിതത്തിലെ കഥാസംഗ്രഹത്തെ എങ്കിലും ഇവിടെ വിവരിക്കുന്നതായാൽ വിശ്രുതചരിതം വായിക്കുന്നവര്ക്ക പരസ്പരമുള്ള കഥാസംബന്ധത്തെ വ്യക്തമായി അറിഞ്ഞ രസിപ്പാനധികമുപയോഗമുള്ളതാണെന്ന തോന്നുന്നതുകൊണ്ട അതിന്നായി നാം ഉപക്രമിച്ച എഴുതിവരുന്നത വേറെ ഒരു പുസ്തകമായി അച്ചടിപ്പാൻ തീര്‍ച്ചയാക്കിയിരിക്കുന്നു. അത പ്രസിദ്ധപ്പെടുത്തുവാൻ അല്പം താമസം നേരിടുന്നതാകകൊണ്ടും ഈ വിശ്രുതചരിതം ഇക്കാലത്ത ജനങ്ങൾക്ക ലോകവ്യവഹാരത്തിന്ന അത്യന്തം ഉപയോഗിക്കുന്നതാണെന്ന തോന്നുകകൊണ്ടും ഈ പുസ്തകം ഉടനെ പ്രസിദ്ധപ്പെടുത്തുവാൻ ഇടവന്നതാകുന്നു എന്ന മാത്രം പ്രസംഗിച്ച ഈ മുഖവുരയെ തൽക്കാലം ഇവിടെ അവസാനിപ്പിക്കുന്നു.
໑. ശ്രീമൽ കവികുല സാർവ്വഭൌമനായ ദണ്ഡിയാൽ വിരചിതമായ ഈ ദശകുമാരചരിതം പൂര്വ്വപീഠികാ എന്നും ഉത്തരപീഠികാ എന്നും രണ്ട് ഖണ്ഡങ്ങളായിട്ടുള്ളതും പൂര്‍വ്വപീഠികയിൽ അഞ്ചും ഉത്തരപീഠികയിൽ എട്ടും ഉഛ്വാസങ്ങൾ ഉള്ളതും ദശകുമാരന്മാരുടെ ചരിതത്തെ വര്ണ്ണിക്കുന്നതാകയാൽ യഥാത്ഥ നാമത്തെ വഹിക്കുന്നതുമാകുന്നു.
വ. എന്നാൽ വിശ്രുതചരിതം ദശകുമാര ചരിതത്തിലെ ഉത്തരപീഠികയിലെ ഒടുവിലത്തെ ഉഛ്വാസത്തിലെ പൂര്‍ണ്ണ കഥാവിവരണമാകയാൽ ദശകുമാരചരിതത്തിലെ കഥാസംഗ്രഹത്തെ എങ്കിലും ഇവിടെ വിവരിക്കുന്നതായാൽ വിശ്രുതചരിതം വായിക്കുന്നവര്ക്ക പരസ്പരമുള്ള കഥാസംബന്ധത്തെ വ്യക്തമായി അറിഞ്ഞ രസിപ്പാനധികമുപയോഗമുള്ളതാണെന്ന തോന്നുന്നതുകൊണ്ട അതിന്നായി നാം ഉപക്രമിച്ച എഴുതിവരുന്നത വേറെ ഒരു പുസ്തകമായി അച്ചടിപ്പാൻ തീര്‍ച്ചയാക്കിയിരിക്കുന്നു. അത പ്രസിദ്ധപ്പെടുത്തുവാൻ അല്പം താമസം നേരിടുന്നതാകകൊണ്ടും ഈ വിശ്രുതചരിതം ഇക്കാലത്ത ജനങ്ങൾക്ക ലോകവ്യവഹാരത്തിന്ന അത്യന്തം ഉപയോഗിക്കുന്നതാണെന്ന തോന്നുകകൊണ്ടും ഈ പുസ്തകം ഉടനെ പ്രസിദ്ധപ്പെടുത്തുവാൻ ഇടവന്നതാകുന്നു എന്ന മാത്രം പ്രസംഗിച്ച ഈ മുഖവുരയെ തൽക്കാലം ഇവിടെ അവസാനിപ്പിക്കുന്നു.
മാനവിക്രമ ഏട്ടൻ രാജാ,
പടിഞ്ഞാറെ കോവിലകം.
വിശ്രുതചരിതം
ഈ ലോകത്തിൽ രാജതന്ത്രത്തിൽ പരിചയം ഇല്ലാതെ പോയാൽ അതു നിമിത്തം രാജാക്കന്മാര്ക്കും അതുപോലെ ഉള്ള പ്രഭുക്കന്മാര്ക്കും മറ്റും ഉണ്ടാകുന്ന അനര്‍ത്ഥം അപരിമിതമായി തീരുന്നതാണെന്നുള്ള സംഗതി എല്ലാവര്ക്കും അറിഞ്ഞിരിക്കേണ്ടത അത്യാവശ്യമായിട്ടുള്ളതാകയാൽ ഇവിടെ വിശ്രുതൻ എന്ന ഒരാളുടെ ചരിത്രത്തെ വര്ണ്ണിച്ചുംകൊണ്ട മുൻ വിവരിച്ച വിഷയത്തെ പ്രസംഗിപ്പാനായി നാം ഉപക്രമിക്കുന്നതിനെ വായനക്കാർ മനസ്സിരുത്തി വായിക്കുമെന്ന വിശ്വസിക്കുന്നു.
വിശ്രുതൻ എന്ന ഒരു മന്ത്രികുമാരൻ രാജവാഹനൻ എന്ന ഒരു മഹാരാജാവിനോട പറയുന്ന ഘട്ടമാണ ഇത എന്ന ഒന്നാമത വായനക്കാര്‍ക്ക മനസ്സിലായിരിക്കേണ്ടതാണ്.
അല്ലയൊ മഹാരാജാവെ ! വിന്ധ്യാടവിയിൽ പരിഭ്രമിച്ചുംകൊണ്ടിരുന്ന ഞാൻ ദാഹംകൊണ്ടും വിശപ്പുകൊണ്ടും വളരെ ക്ഷീണിച്ചവനായും ഈ വക ക്ലേശങ്ങൾക്കു അനര്‍ഹനായും എട്ടുവയസ്സ് പ്രായമുള്ളവനായും ഇരിക്കുന്ന ഒരു കുമാരനെ ഒരു കിണറ്റിന്റെ വക്കത്തവെച്ച കാണുക ഉണ്ടായി. ആ സമയം ആ കുമാരൻ അധികമായ ഭയം നിമിത്തം ഗൽഗദാക്ഷരത്തോടുകൂടുംവണ്ണം എന്നോട ഇപ്രകാരം പറഞ്ഞു. മഹാ ഭാഗ്യവാനായി പൂജ്യനായിരിക്കുന്ന അങ്ങുന്ന അത്യന്തം ക്ലേശിച്ചും കൊണ്ടിരിക്കുന്ന എനിക്ക ഒരു സഹായകർമ്മത്തെ ചെയ്ത തരണം. അതെന്തെന്നാൽ:- ഈ വിധം ക്ഷീണിച്ചിരിക്കുന്ന എന്റെ പ്രാണനെ അപഹരിക്കുന്നതായ ദാഹത്തെ തീര്‍പ്പാൻ വേണ്ടി വെള്ളം കോരുന്ന സമയം എനിക്കു പ്രധാനശരണമായ ഒരു പുരുഷൻ ഈ കിണറിൽ വീണുപോയി. ആ ഇവനെ ഉദ്ധരിപ്പാനായിക്കൊണ്ട് ഞാൻ ശക്തനല്ല. അങ്ങുന്ന കയറ്റി തരേണമെന്ന അപേക്ഷിക്കുന്നു. ഇപ്രകാരമാണ ആ കുമാരൻ അപേക്ഷിച്ചത. അതിന്റെ ശേഷം ഞാൻ കിണറ്റിങ്കരെ ചെന്ന ഏതോ ചില ലതകളെക്കൊണ്ട് അവനെ ബന്ധിച്ച കിണറ്റിൽ നിന്ന കയറ്റുകയും ഒരു മുളങ്കുംഭംകൊണ്ട കുറെ വെള്ളം കോരി ആ ബാലന കൊടുക്കുകയും അത്യുന്നതമായ മധുരനാരക വൃക്ഷത്തിന്റെ ശാഖകളിൽ തൂങ്ങിനിൽക്കുന്ന ഫലങ്ങളെ കല്ലുകൊണ്ട എറിഞ്ഞ തള്ളിയിട്ട അതിൽനിന്ന നാലഞ്ചു ഫലങ്ങളെ എടുത്ത അതുകളെയും കൊടുക്കുകയും ചെയ്ത ഒരു വിധം ക്ഷീണനിവൃത്തിയെ ഉണ്ടാക്കി കൊടുത്ത സമാശ്വസിപ്പിച്ചതിന്നശേഷം ആ കിണറ്റിന്റെ സമീപത്തിലുള്ള ഒരു വൃക്ഷത്തിന്റെ ഛായയിൽ ഞങ്ങൾ മൂന്നു പേരും ചെന്നിരുന്ന അതിൽ വൃദ്ധനോടായിട്ട- അല്ലയൊ പൂജ്യ ഈ ബാലകൻ ആരാണ? അങ്ങുന്ന ആര്? ഈ ആപത്ത എങ്ങിനെ വന്ന സംഭവിച്ചു? എന്നിങ്ങിനെ ഞാൻ ചോദിച്ചപ്പോൾ ആ വൃദ്ധൻ കണ്ണുനീരോടു കൂടി ഗൽഗദാക്ഷരമാകുംവണ്ണം താഴെ വിവരിക്കുംപ്രകാരം എന്നോട മറുവടി പറഞ്ഞു. അതു എങ്ങിനെ എന്നാൽ: അല്ലയൊ മഹാഭാഗ്യവാനെ ! അങ്ങുന്ന കേൾക്കണം. വിദര്‍ഭം എന്ന ഒരു രാജ്യം ഉണ്ടു. ആ രാജ്യത്തിൽ ഭോജ മഹാരാജാവിന്റെ വംശത്തിന്നു അലങ്കാരഭൂതനും സാക്ഷാൽ ധമ്മത്തിന്റെ ഒരു അവതാരമൂത്തി തന്നെയോ എന്നു തോന്നുംവണ്ണം ഇരിക്കുന്നവനും അതി ബലവാനും സത്യവാദിയും അത്യുദാരനും വിനയസമ്പന്നനും പ്രജകളെ വഴിപോലെ രക്ഷിക്കുന്നവനും ഭൃത്യന്മാരെ രഞ്ജിപ്പിക്കുന്നവനും കീര്‍ത്തിമാനും ബുദ്ധിമാനും ഉൾകൃഷ്ടശരീരനും ഉത്സാഹശീലനും എപ്പോഴും ശാസ്ത്രങ്ങളെ പ്രമാണിക്കുന്നവനും തന്നാൽ ശക്യമായ സൽകാര്യത്തെ മാത്രം ആരംഭിക്കുന്നവനും വൃദ്ധന്മാരെ ബഹുമാനിക്കുന്നവനും ആശ്രിതന്മാര്ക്ക ഉൽക്കര്ഷത്തെ ഉണ്ടാക്കുന്നവനും ബന്ധുക്കളെ സമ്പാദിക്കുന്നവനും ശത്രുക്കളെ തിരസ്കരിക്കുന്നവനും അസംബന്ധപ്രലാപങ്ങളെ കേൾക്കുന്നതിൽ ചെവിയെകൊടുക്കാത്തവനും തനിക്ക എത്ര ഗുണങ്ങൾ ഉണ്ടായിരുന്നാലും അലംഭാവം കൂടാതെ പിന്നെയും ഗുണോൽക്കഷത്തിൽ ശ്രദ്ധാലവും വിദ്യകളിൽ അത്യാസക്തനും ധര്‍മ്മാര്‍ത്ഥ ശാസ്ത്രാദികളിൽ അതി തല്പരനും തനിക്കുവേണ്ടി ആരെങ്കിലും അല്പമായ ഒരു ഉപകാരത്തെചെയ്താൽ അതിന്ന എത്രയും അധികമായ പ്രത്യുപകാരത്തെ ചെയ്യുന്നവനും ഭണ്ഡാരത്തേയും ഗജതുരഗാദി വാഹനങ്ങളെയും മനസ്സിരുത്തി വേണ്ടതുപോലെ രക്ഷിക്കുന്നവനും സകല കാര്യസ്ഥന്മാരെയും ശുഷ്കാന്തിയോടെ പരീക്ഷിക്കുന്നവനും സൽകാര്യങ്ങളെ ആരെങ്കിലും ചെയ്യുന്നതായാൽ അവരെ അനുരൂപങ്ങളായ സമ്മാനങ്ങളെ കൊടുത്ത ഉത്സാഹിപ്പിക്കുന്നവനും ദൈവത്തിൽനിന്നും മനുഷ്യരിൽനിന്നും ഉണ്ടാവുന്ന എല്ലാവിധ ആപത്തുകൾക്കും യഥോചിതം പ്രതിക്രിയ ചെയ്യുന്നവനും സന്ധിവിഗ്രഹം- യാനം- ആസനം- ദ്വൈധീഭാവം- സമാശ്രയം- ഇങ്ങിനെ രാജനീതിയിൽ പറഞ്ഞിട്ടുള്ള ആറു ഗുണങ്ങളുടെ യഥോചിത പ്രയോഗത്തിൽ അതി നിപുണനും ബ്രാഹ്മണ- ക്ഷത്രിയ- വൈശ്യ- ശൂദ്രാദികളായ പ്രജകളെ മനുസ്മൃതി മുതലായ ധര്മ്മശാസ്ത്രങ്ങൾക്കനുസരിച്ച പരിപാലിക്കുന്നവനും പുണ്യ കീർത്തിയുമായിരിക്കുന്ന പുണ്യവര്മ്മാവ എന്ന പ്രസിദ്ധനായി ഒരു മഹാരാജാവുണ്ടായിരുന്നു. അദ്ദേഹം പുണ്യ കര്‍മ്മങ്ങളെ കൊണ്ട ഒരു പുരുഷായുസ്സ് മുഴുവനും ജീവിച്ചിരുന്നതിന്ന ശേഷം പ്രജകളുടെ നിര്‍ഭാഗ്യം നിമിത്തം പിന്നേയും ജീവിച്ചിരിപ്പാനിടവരാതെ സ്വര്ഗ്ഗലോകത്തെപ്രാപിച്ചു. അനന്തരം അനന്തവര്മ്മാവ എന്ന പ്രസിദ്ധനായരാജകുമാരൻ ആരാജ്യത്തെപരിപാലിച്ചുവന്നു. എന്നാൽ അദ്ദേഹം സര്‍വ്വ ഗുണസമ്പന്നനായിരുന്നുവെങ്കിലും രാജതന്ത്രത്തിൽ അത്ര ശ്രദ്ധയുള്ള ദേഹമായിരുന്നില്ല. ആ സമയം അ ദ്ദേഹത്തിന്റെ പിതാവിന എത്രയും സമ്മതനും അതി വാഗ്മിയും ആയ വസുരക്ഷിതൻ എന്ന മന്ത്രിവൃദ്ധൻ ഒരു ദിവസം മന്ത്രഗൃഹത്തിൽ ആ രാജകുമാരനെ കൂട്ടിക്കൊണ്ടുപോയി ഗൂഢമായി ഇപ്രകാരം ഉപദേശിച്ചു. അല്ലയൊ പൂജ്യനായ മഹാ രാജാവെ! സകലങ്ങളായ ഐശ്വര്യങ്ങളും ജനനം മുതൽക്കുതന്നെ യാതൊരു കുറവും കൂടാതെ ഇവിടേക്കു സിദ്ധിച്ചിട്ടുണ്ട്. നൃത്തഗീതാദികളായ സകല വിദ്യകളിലും ഇവിടുത്തെ ബുദ്ധി, നൈപുണ്യത്തെ പ്രാപിച്ചും കൊണ്ട് ഇതരന്മാരായ സകല രാജാക്കന്മാരെക്കാട്ടിലും ഉൾക്കര്ഷിച്ച പ്രകാശിച്ചതായും കാണുന്നുണ്ട. ഇങ്ങിനെയൊക്കെയാണെന്ന വരികിലും ഇവിടുത്തെ ബുദ്ധി, രാജതന്ത്രത്തിൽ ലേശവും പ്രവേശിപ്പിക്കാത്ത നിമിത്തം അഗ്നിശുദ്ധി ചെയ്യാത്ത സുവര്ണ്ണംപോലെ അത്യന്തം ശോഭിക്കാതെ തീര്‍ന്നിരിക്കുന്നു. രാജ തന്ത്രത്തിൽ ബുദ്ധിയെ പ്രവൃത്തിപ്പിക്കാത്ത രാജാക്കന്മാർ മറ്റ എല്ലാ യോഗ്യതകളെക്കൊണ്ടും അത്യൂര്ജ്ജിതൻമാരായിരുന്നാലും അത്യുന്നതമായി ബുദ്ധിഹീനമായിരിക്കുന്ന പർവ്വതംപോലെ പരന്മാരാൽ ആക്രമിക്കപ്പെടുന്നതിന്ന വേണ്ടതുപോലെ രക്ഷിപ്പാനായി ശക്തന്മാരായി വരികയില്ല. എന്നുതന്നെയുമല്ല ഇന്നത് സാദ്ധ്യം- ഇന്നത അസാദ്ധ്യം- ഇന്നത് സാധനം- എന്നും മറ്റും വിഭാഗിച്ച അറിഞ്ഞ പ്രവൃത്തിപ്പാനായ്ക്കൊണ്ടും സമന്മാരായി വരികയില്ല.
അതുനിമിത്തം വേണ്ടതുപോലെ പ്രവൃത്തിക്കാൻ ശക്തരല്ലാത്ത രാജാക്കന്മാർ ഗുണദോഷവിചാരംകൂടാതെ ഓരോരൊ കര്‍മ്മങ്ങളെ ആരംഭിക്കുമ്പോൾ അതുകളെല്ലാം വേണ്ടതുപോലെ അവസാനിക്കാതെ വരുന്ന സമയം സ്വബന്ധുക്കളാലും പിന്നെ ശത്രുവര്ഗ്ഗത്താലും അപമാനിക്കപ്പെടുന്നതാകുന്നു.
അപ്രകാരം സകല ജനങ്ങളാലും ധിക്കരിക്കപ്പെടുന്ന രാജാക്കന്മാരുടെ കല്പനകൾ പ്രജകളുടെ യോഗക്ഷേമത്തെ സാധിപ്പിക്കുവാൻ ശക്തിയുള്ളവയായി തീരുന്നതല്ലാ. അപ്പോൾ രാജശാസനയെ അതിക്രമിച്ച പ്രവൃത്തിക്കുന്ന പ്രജകൾ അവരവരുടെ ഇഷ്ടപ്രകാരം എന്തെങ്കിലും പറഞ്ഞുംകൊണ്ടും എന്തെങ്കിലും പ്രവൃത്തിച്ചുകൊണ്ടും ദുര്മ്മാഗ്ഗങ്ങളിൽ പ്രവേശിച്ച സകല മര്യാദകളേയും അതിക്രമിക്കാൻ ഇടയായി തീരുന്നതാണ. ഇപ്രകാരം മര്യ്യാദയെ അതിക്രമിച്ച തോന്നിവാസം പ്രവൃത്തിക്കുന്ന പ്രജകൾ തന്റെ സ്വാമിയേയും തങ്ങളേയും ഉഭയലോകഭ്രഷ്ടന്മാരാക്കി തീര്ക്കുന്നതുമാകുന്നു.
ആകയാൽ ഇപ്രകാരമൊന്നും സംഭവിക്കാതിരിപ്പാൻവേണ്ടി രാജനീതിയാകുന്ന പ്രദീപത്തെകൊണ്ട പ്രകാശിതമായ സന്മാര്ഗ്ഗത്തിലൂടെ പ്രജകളെകൊണ്ട നടക്കേണ്ടത രാജാക്കന്മാരുടെ ഭാരമാകുന്നു. ഭൂതം- വർത്തമാനം- ഭവിഷ്യത്ത- ഇതുകളിലും ദൂരസ്ഥിതങ്ങളായും അന്യപദാർത്ഥത്താൽ മറക്കപ്പെട്ടതുകളായും ഇരിക്കുന്ന വസ്തുക്കളിലും തടസ്ഥം കൂടാതെ പ്രവേശിപ്പാൻ ശക്തിയുള്ളതായ ദിവ്യചക്ഷുസ്സ തന്നെയാണ ശാസ്ത്രമെന്ന പറയുന്നത. ആ ശാസ്ത്ര ചക്ഷുസ്സ ഇല്ലാത്തവൻ അതിവിശാലങ്ങളായ ലോചനങ്ങൾ ഉണ്ടായിരുന്നാലും മുൻ വിവരിച്ച പ്രകാരമുള്ള ജ്ഞാനത്തിന്ന ശക്തനായി തീരാത്തതുകൊണ്ട് കേവലം അന്ധനാണെന്നുതന്നെ പറയേണ്ടതാകുന്നു.
ആകയാൽ ഇതരവിദ്യകളിൽ ഉള്ള അത്യാസക്തിയെവിട്ട അ ല്ലയൊ മഹാ രാജാവെ! ഇവിടുന്ന കുലവിദ്യയായ ദണ്ഡനീതിയെതന്നെ സമ്പാദിക്കുകയും അത നിമിത്തം അതിൽ പറയും പ്രകാരമുള്ള അനുഷ്ഠാനം കൊണ്ട ആത്മബുദ്ധിശക്തിയെ വദ്ധിപ്പിച്ച തന്റെ ശാസനയെ വീഴ്ചകൂടാതെ വേണ്ടതപോലെ നടത്തി സാഗരമേഖലയായ ഭൂമിയെ വളരെ കാലം പരിപാലിച്ച സുഖമായി വാഴുകയും വേണം. എന്നാകുന്നു മഹാ രാജാവിനോട മന്ത്രി അറിയിച്ചത.
മഹാ രാജാവാകിൽ മന്ത്രിയുടെ ഇപ്രകാരമുള്ള ഉപദേശത്തെ കേട്ടതിന്നുശേഷം മന്ത്രിവരൻ ഉപദേശിച്ചത എല്ലാം യഥാര്‍ത്ഥം തന്നെ. അപ്രകാരംതന്നെ ചെയ്തുകൊള്ളാമെന്നും പറഞ്ഞ തമ്മിൽ പിരിഞ്ഞ ഉടനെ അന്തഃപുരത്തെ പ്രവേശിക്കുകയും ചെയ്തു.
അവിടെവെച്ച മന്ത്രിയുടെ ഹിതോപദേശമെല്ലാം ഭാര്യമാരോടായി പ്രസംഗവശാൽ പ്രസ്താവിച്ച സമയം അടുത്ത നിന്നിരുന്ന വിഹാരഭദ്രൻ എന്ന ഒരു സേവകവിശുനൻ അതിനെ കേട്ടു.
ആ സമയം പരന്മാരുടെ ചിത്തത്തെ അനുവർത്തിക്കുന്നതിൽ അതി കുശലനും പ്രഭുക്കന്മാരെ ഏത വിധമെങ്കിലും പ്രസാദിപ്പിച്ച പണം സമ്പാദിക്കുന്നവനും സംഗീതം, നൃത്തം, ഓടക്കുഴൽ മുതലായ വാദ്യങ്ങളിൽ നിപുണനും പരസ്ത്രീകളെ വശീകരിച്ച രമിക്കുന്നവനും അതി ചതുരനാകയാൽ എന്ത പറഞ്ഞാലും അന്യന്മാർക്ക വൈരസ്യം വരാത്ത വിധത്തിൽ സംസാരിക്കുന്നവനും പരന്മാരുടെ ദോഷങ്ങളെ കണ്ടുപിടിക്കുവാൻ എപ്പോഴും ഉദ്യോഗിക്കുന്നവനും പരന്മാരെ പരിഹസിക്കുന്നവനും പരദൂഷണത്തിങ്കൽനിരതനും ഏഷണി പറയുന്നവനും കാര്യസ്ഥന്മാരിൽ നിന്നുകൂടി കയ്ക്കൂലി വാങ്ങുന്നവനും സകല ദുര്‍ന്നയങ്ങളെ ഉപദേശിക്കുന്ന വിഷയത്തിൽ ഒരു ആചാര്യനും കാമശാസ്ത്രത്തിൽ അദ്വിതീയനും ചെറിയ തമ്പുരാക്കന്മാക്ക പ്രിയ സ്നേഹിതനും ആയ മുൻ പറഞ്ഞ വിഹാരഭദ്രൻ മന്ദസ്മിതത്തെ ചെയ്ത മഹാരാജാവിനോട ഇപ്രകാരം ഉണത്തിച്ചു.
അല്ലയൊ മഹാ രാജാവെ! ദൈവാനുഗ്രഹം കൊണ്ട് ഏതെങ്കി ലും ഒരു പുരുഷൻ അത്യന്തം ഐശ്വര്യത്തിന്ന ഭാജനമായി ഭവിക്കുന്നു എന്നുവരികിൽ ചില ധൂത്തന്മാർ അവന്റെ അടുക്കൽ ചെന്ന ഓരോരോ മധുരവാക്കുകളെ പറഞ്ഞ ഫലിപ്പിച്ച തൻ കാര്യത്തെ സാധിപ്പിക്കുന്നു.
അത എങ്ങിനെയെന്നാൽ : ചില സമര്ത്ഥന്മാർ വന്ന അല്ലയൊ മഹാ ഭാഗ്യവാനെ! ഇഹലോകത്തിൽ സന്ന്യാസം വളരെ മുഖ്യമായിട്ടുള്ളതാണ. സന്യസിക്കുന്നവര്ക്ക മരിച്ചാൽ ഉടനെ വിശേഷപ്പെട്ട അഭ്യുദയങ്ങൾ ഒക്കെയും ലഭിക്കുന്നതാണ എന്നും മറ്റും പറഞ്ഞ ആശയെ ഉണ്ടാക്കി തീര്‍ത്ത മൊട്ടയടിപ്പിച്ചും ദര്ഭപുല്ലുകളെകൊണ്ട ഉണ്ടാക്കിട്ടുള്ള കടിസൂത്രങ്ങളെ ബന്ധിപ്പിച്ചും മൃഗചർമ്മത്തെ ഉടുപ്പിച്ചും വെണ്ണനെയ്യു തേപ്പിച്ചും ഉപവാസത്തെ അനുഷ്ഠിപ്പിച്ചും മറ്റും ചെയ്ത അവന്റെ സര്‍വ്വസ്വത്തെയും അപഹരിക്കുന്നു.
ഇത ഇരിക്കട്ടെ, ഇവരേക്കാട്ടിലും അതിഘോരന്മാരായി പാഷണ്ഡന്മാരായിട്ട വേറെ ചിലരും ഉണ്ട. അവര പുത്രന്മാരേയും ഭാര്യയെയും ശരീരത്തെയും ജീവിതത്തെയും കൂടി ദൂരത്താക്കിക്കളയുന്നവരാണ.
എന്നാൽ അതി സമർത്ഥനായ ഒരു പുരുഷൻ മൃഗതൃഷ്ണികയെപോലെ അസത്യഭൂതമായ ഈ വക അഭ്യദയത്തിന്റെ ലാഭത്തിന്നുവേണ്ടി തന്റെ കയ്യിലിരിക്കുന്ന സമ്പത്തിനെ ഉപേക്ഷിപ്പാനായി ഇച്ഛിക്കുന്നില്ലാ എന്ന വരികിൽ ആ പുരുഷനെ വേറെ ചില കൂട്ടര വന്ന ചുററിക്കൂടി ഇപ്രകാരം പറയും.
അല്ലയോ മഹാനുഭാവ ! ഞങ്ങൾ ഒറ്റ കാശിനെക്കൊണ്ട ലക്ഷം പവനെ ഉണ്ടാക്കിതീര്ക്കാം. ശസ്ത്രങ്ങൾ ഒന്നും കൂടാതെ സകല ശത്രുക്കളെയും ജയിക്കാം. കേവലം ഏകശരീരനായ മര്‍ത്ത്യനെ ചക്രവര്ത്തിയാക്കിചെയ്യാം. എന്നാൽ ഞങ്ങൾ പറയുന്ന മാര്‍ഗ്ഗത്തെ അനുസരിച്ച പ്രവൃത്തിക്കണം. ഇപ്രകാരമുള്ള വാക്കിനെ കേട്ടശേഷം ആ പ്രഭു ഇവരോട, അല്ലയൊ കുശലന്മാരെ ! എന്നാൽ ആ മാര്‍ഗ്ഗം ഏത വിധമാണെന്ന കേൾക്കട്ടെ, എന്നിങ്ങിനെ ചോദിക്കുന്ന സമയം അവര പിന്നേയും പ്രഭുവിനോട ഇപ്രകാരം പറയുന്നു.
അപ്രകാരം സകല ജനങ്ങളാലും ധിക്കരിക്കപ്പെടുന്ന രാജാക്കന്മാരുടെ കല്പനകൾ പ്രജകളുടെ യോഗക്ഷേമത്തെ സാധിപ്പിക്കുവാൻ ശക്തിയുള്ളവയായി തീരുന്നതല്ലാ. അപ്പോൾ രാജശാസനയെ അതിക്രമിച്ച പ്രവൃത്തിക്കുന്ന പ്രജകൾ അവരവരുടെ ഇഷ്ടപ്രകാരം എന്തെങ്കിലും പറഞ്ഞുംകൊണ്ടും എന്തെങ്കിലും പ്രവൃത്തിച്ചുകൊണ്ടും ദുര്മ്മാഗ്ഗങ്ങളിൽ പ്രവേശിച്ച സകല മര്യാദകളേയും അതിക്രമിക്കാൻ ഇടയായി തീരുന്നതാണ. ഇപ്രകാരം മര്യ്യാദയെ അതിക്രമിച്ച തോന്നിവാസം പ്രവൃത്തിക്കുന്ന പ്രജകൾ തന്റെ സ്വാമിയേയും തങ്ങളേയും ഉഭയലോകഭ്രഷ്ടന്മാരാക്കി തീര്ക്കുന്നതുമാകുന്നു.
ആകയാൽ ഇപ്രകാരമൊന്നും സംഭവിക്കാതിരിപ്പാൻവേണ്ടി രാജനീതിയാകുന്ന പ്രദീപത്തെകൊണ്ട പ്രകാശിതമായ സന്മാര്ഗ്ഗത്തിലൂടെ പ്രജകളെകൊണ്ട നടക്കേണ്ടത രാജാക്കന്മാരുടെ ഭാരമാകുന്നു. ഭൂതം- വർത്തമാനം- ഭവിഷ്യത്ത- ഇതുകളിലും ദൂരസ്ഥിതങ്ങളായും അന്യപദാർത്ഥത്താൽ മറക്കപ്പെട്ടതുകളായും ഇരിക്കുന്ന വസ്തുക്കളിലും തടസ്ഥം കൂടാതെ പ്രവേശിപ്പാൻ ശക്തിയുള്ളതായ ദിവ്യചക്ഷുസ്സ തന്നെയാണ ശാസ്ത്രമെന്ന പറയുന്നത. ആ ശാസ്ത്ര ചക്ഷുസ്സ ഇല്ലാത്തവൻ അതിവിശാലങ്ങളായ ലോചനങ്ങൾ ഉണ്ടായിരുന്നാലും മുൻ വിവരിച്ച പ്രകാരമുള്ള ജ്ഞാനത്തിന്ന ശക്തനായി തീരാത്തതുകൊണ്ട് കേവലം അന്ധനാണെന്നുതന്നെ പറയേണ്ടതാകുന്നു.
ആകയാൽ ഇതരവിദ്യകളിൽ ഉള്ള അത്യാസക്തിയെവിട്ട അ ല്ലയൊ മഹാ രാജാവെ! ഇവിടുന്ന കുലവിദ്യയായ ദണ്ഡനീതിയെതന്നെ സമ്പാദിക്കുകയും അത നിമിത്തം അതിൽ പറയും പ്രകാരമുള്ള അനുഷ്ഠാനം കൊണ്ട ആത്മബുദ്ധിശക്തിയെ വദ്ധിപ്പിച്ച തന്റെ ശാസനയെ വീഴ്ചകൂടാതെ വേണ്ടതപോലെ നടത്തി സാഗരമേഖലയായ ഭൂമിയെ വളരെ കാലം പരിപാലിച്ച സുഖമായി വാഴുകയും വേണം. എന്നാകുന്നു മഹാ രാജാവിനോട മന്ത്രി അറിയിച്ചത.
മഹാ രാജാവാകിൽ മന്ത്രിയുടെ ഇപ്രകാരമുള്ള ഉപദേശത്തെ കേട്ടതിന്നുശേഷം മന്ത്രിവരൻ ഉപദേശിച്ചത എല്ലാം യഥാര്‍ത്ഥം തന്നെ. അപ്രകാരംതന്നെ ചെയ്തുകൊള്ളാമെന്നും പറഞ്ഞ തമ്മിൽ പിരിഞ്ഞ ഉടനെ അന്തഃപുരത്തെ പ്രവേശിക്കുകയും ചെയ്തു.
അവിടെവെച്ച മന്ത്രിയുടെ ഹിതോപദേശമെല്ലാം ഭാര്യമാരോടായി പ്രസംഗവശാൽ പ്രസ്താവിച്ച സമയം അടുത്ത നിന്നിരുന്ന വിഹാരഭദ്രൻ എന്ന ഒരു സേവകവിശുനൻ അതിനെ കേട്ടു.
ആ സമയം പരന്മാരുടെ ചിത്തത്തെ അനുവർത്തിക്കുന്നതിൽ അതി കുശലനും പ്രഭുക്കന്മാരെ ഏത വിധമെങ്കിലും പ്രസാദിപ്പിച്ച പണം സമ്പാദിക്കുന്നവനും സംഗീതം, നൃത്തം, ഓടക്കുഴൽ മുതലായ വാദ്യങ്ങളിൽ നിപുണനും പരസ്ത്രീകളെ വശീകരിച്ച രമിക്കുന്നവനും അതി ചതുരനാകയാൽ എന്ത പറഞ്ഞാലും അന്യന്മാർക്ക വൈരസ്യം വരാത്ത വിധത്തിൽ സംസാരിക്കുന്നവനും പരന്മാരുടെ ദോഷങ്ങളെ കണ്ടുപിടിക്കുവാൻ എപ്പോഴും ഉദ്യോഗിക്കുന്നവനും പരന്മാരെ പരിഹസിക്കുന്നവനും പരദൂഷണത്തിങ്കൽനിരതനും ഏഷണി പറയുന്നവനും കാര്യസ്ഥന്മാരിൽ നിന്നുകൂടി കയ്ക്കൂലി വാങ്ങുന്നവനും സകല ദുര്‍ന്നയങ്ങളെ ഉപദേശിക്കുന്ന വിഷയത്തിൽ ഒരു ആചാര്യനും കാമശാസ്ത്രത്തിൽ അദ്വിതീയനും ചെറിയ തമ്പുരാക്കന്മാക്ക പ്രിയ സ്നേഹിതനും ആയ മുൻ പറഞ്ഞ വിഹാരഭദ്രൻ മന്ദസ്മിതത്തെ ചെയ്ത മഹാരാജാവിനോട ഇപ്രകാരം ഉണത്തിച്ചു.
അല്ലയൊ മഹാ രാജാവെ! ദൈവാനുഗ്രഹം കൊണ്ട് ഏതെങ്കി ലും ഒരു പുരുഷൻ അത്യന്തം ഐശ്വര്യത്തിന്ന ഭാജനമായി ഭവിക്കുന്നു എന്നുവരികിൽ ചില ധൂത്തന്മാർ അവന്റെ അടുക്കൽ ചെന്ന ഓരോരോ മധുരവാക്കുകളെ പറഞ്ഞ ഫലിപ്പിച്ച തൻ കാര്യത്തെ സാധിപ്പിക്കുന്നു.
അത എങ്ങിനെയെന്നാൽ : ചില സമര്ത്ഥന്മാർ വന്ന അല്ലയൊ മഹാ ഭാഗ്യവാനെ! ഇഹലോകത്തിൽ സന്ന്യാസം വളരെ മുഖ്യമായിട്ടുള്ളതാണ. സന്യസിക്കുന്നവര്ക്ക മരിച്ചാൽ ഉടനെ വിശേഷപ്പെട്ട അഭ്യുദയങ്ങൾ ഒക്കെയും ലഭിക്കുന്നതാണ എന്നും മറ്റും പറഞ്ഞ ആശയെ ഉണ്ടാക്കി തീര്‍ത്ത മൊട്ടയടിപ്പിച്ചും ദര്ഭപുല്ലുകളെകൊണ്ട ഉണ്ടാക്കിട്ടുള്ള കടിസൂത്രങ്ങളെ ബന്ധിപ്പിച്ചും മൃഗചർമ്മത്തെ ഉടുപ്പിച്ചും വെണ്ണനെയ്യു തേപ്പിച്ചും ഉപവാസത്തെ അനുഷ്ഠിപ്പിച്ചും മറ്റും ചെയ്ത അവന്റെ സര്‍വ്വസ്വത്തെയും അപഹരിക്കുന്നു.
ഇത ഇരിക്കട്ടെ, ഇവരേക്കാട്ടിലും അതിഘോരന്മാരായി പാഷണ്ഡന്മാരായിട്ട വേറെ ചിലരും ഉണ്ട. അവര പുത്രന്മാരേയും ഭാര്യയെയും ശരീരത്തെയും ജീവിതത്തെയും കൂടി ദൂരത്താക്കിക്കളയുന്നവരാണ.
എന്നാൽ അതി സമർത്ഥനായ ഒരു പുരുഷൻ മൃഗതൃഷ്ണികയെപോലെ അസത്യഭൂതമായ ഈ വക അഭ്യദയത്തിന്റെ ലാഭത്തിന്നുവേണ്ടി തന്റെ കയ്യിലിരിക്കുന്ന സമ്പത്തിനെ ഉപേക്ഷിപ്പാനായി ഇച്ഛിക്കുന്നില്ലാ എന്ന വരികിൽ ആ പുരുഷനെ വേറെ ചില കൂട്ടര വന്ന ചുററിക്കൂടി ഇപ്രകാരം പറയും.
അല്ലയോ മഹാനുഭാവ ! ഞങ്ങൾ ഒറ്റ കാശിനെക്കൊണ്ട ലക്ഷം പവനെ ഉണ്ടാക്കിതീര്ക്കാം. ശസ്ത്രങ്ങൾ ഒന്നും കൂടാതെ സകല ശത്രുക്കളെയും ജയിക്കാം. കേവലം ഏകശരീരനായ മര്‍ത്ത്യനെ ചക്രവര്ത്തിയാക്കിചെയ്യാം. എന്നാൽ ഞങ്ങൾ പറയുന്ന മാര്‍ഗ്ഗത്തെ അനുസരിച്ച പ്രവൃത്തിക്കണം. ഇപ്രകാരമുള്ള വാക്കിനെ കേട്ടശേഷം ആ പ്രഭു ഇവരോട, അല്ലയൊ കുശലന്മാരെ ! എന്നാൽ ആ മാര്‍ഗ്ഗം ഏത വിധമാണെന്ന കേൾക്കട്ടെ, എന്നിങ്ങിനെ ചോദിക്കുന്ന സമയം അവര പിന്നേയും പ്രഭുവിനോട ഇപ്രകാരം പറയുന്നു.
അല്ലയോ മഹാനുഭാവ! കേട്ടാലും ത്രയീ എന്നും വാര്‍ത്താ എന്നും ആന്വീക്ഷികീ എന്നും ദണ്ഡനീതി എന്നും ഇങ്ങിനെ നാലുപ്രകാരത്തിലാണെല്ലൊ രാജവിദ്യകൾ നടപ്പുള്ളത. ഇതുകളിൽവെച്ച ദണ്ഡനീതി ഒഴികെ ബാക്കി മൂന്ന വിദ്യകളും അതിവിസ്താരമായിട്ടുള്ളതും അല്പ ഫലപ്രദകളായിട്ടുള്ളതും ആകയാൽ ആ മൂന്ന വിദ്യകളും ഇരിക്കട്ടെ, അങ്ങുന്ന ദന്ധനീതിയെ അഭ്യസിച്ചാലും. എന്നാൽ ഈ ദണ്ഡനിതിയാകിൽ ഇപ്പോൾ വിഷ്ണുഗുപ്താചാര്യരാൽ മൌര്യ മഹാരാജാവിന്നവേണ്ടി ആറായിരം ശ്ലോകങ്ങളെകൊണ്ട സംക്ഷേപിച്ച നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഈ ആറായിരം ശ്ലോകങ്ങളെ മാത്രം പഠിച്ച അതിൽ പറയുംപ്രകാരം നല്ലവണ്ണം അനുഷ്ഠിച്ചവന്നാൽ മുമ്പറഞ്ഞ കാര്യങ്ങൾ ഒക്കെയും സാധിപ്പാൻ കഴിയുന്നതാണ്.
പാഷണ്ഡികളായ ദുഷ്ടന്മാരുടെ ഇപ്രകാരമുള്ള വാക്കുകളെ കേട്ടതിന്നശേഷം പ്രഭു എന്നാൽ അങ്ങിനെതന്നെ എന്ന പറഞ്ഞ ആ ദണ്ഡനീതിയെ അഭ്യസിക്കുകയും ശ്രദ്ധയോടെ അര്ത്ഥശ്രവണം ചെയ്യുകയും ചെയ്തുംകൊണ്ട അങ്ങിനെതന്നെ വൃദ്ധനായി തീരുന്നു. ആ ദണ്ഡനീതിയാകിൽ ശാസ്ത്രാന്തരങ്ങളെ അനുസരിച്ചും കൊണ്ടിരിക്കുന്നതാകയാൽ സര്വ്വശാസ്ത്രാര്ത്ഥങ്ങളെയും അറിയാതെ ഈ ദണ്ഡനീതിയുടെ സൂക്ഷ്മാർത്ഥത്തെ മനസ്സിലാക്കുവാൻ പ്രയാസമായിട്ടുള്ളതാകുന്നു. അധിക കാലം കൊണ്ട അറിയപ്പെടാവുന്നതായ ദണ്ഡനീതി ഒരു സമയം ആര്‍ക്കെങ്കിലും അല്പ കാലംകൊണ്ട് അധിഗമിക്കാൻ കഴിയുന്നതായി വന്നാൽതന്നെ ശാസ്ത്രത്തെ അഭ്യസിച്ചവൻ ഒന്നാമത പുത്രന്മാരെയും ഭാര്യയേയും കൂടി ഒരിക്കലും വിശ്വസിക്കരുത എന്നാകുന്നു ആ ശാസ്ത്രത്താൽ ഉപദേശിക്കപ്പെടുന്നത. അത്രയുമല്ല ഷഡംഗുല പരിമിതമായ തന്റെ കുക്ഷിക്ക ഇത്ര അരികൊണ്ട ഇത്ര അന്നം ഉണ്ടാവുന്നതാണെന്നും ഇത്ര അന്നത്തിന്റെ പാകത്തിന്ന ഇത്ര വിറക മതിയായി വരുന്നതാണെന്നും മറ്റും തീര്‍ച്ചപ്പെടുത്തി കണക്കപ്രകാരം എല്ലാ ചിലവുകളും ചെയ്യേണ്ടതാണെന്നും മറ്റുമാണ ദണ്ഡനീതിയിൽ വിവരിക്കപ്പെട്ടിരിക്കുന്നത.
ഇതും ഇരിക്കട്ടെ, ഒരു രാജാവായാൽ അവൻ പ്രഭാതകാലത്തിൽ എഴുനീറ്റ മുഖം കഴുകിയതിന്നശേഷം ഒഴക്കൊ ആഴക്കൊ കാപ്പിയൊ മറെറാ കഴിച്ച ഒന്നാമത ഒരു അഹസ്സിന്റെ എട്ടിൽ ഒരംശമായ മൂന്നേമുക്കാൽ നാഴികവരക്കും (എന്നാൽ രാവിലെ ഏഴരമണി വരെക്കും) സകല വരവ ചിലവ കണക്കുകൾ കേൾക്കേണ്ടതാണ. ഇപ്രകാരം കേട്ടും കൊണ്ടിരിക്കുന്ന മദ്ധ്യത്തിൽതന്നെ കലവറക്കാര മുതലായ കള്ളന്മാര രണ്ടെരട്ടി കട്ടു കൊണ്ട ചാടുകയും ചെയ്യും. ഈ കൂട്ടര ചാണക്യനാൽ ഉപദൃഷ്ടങ്ങളായ ൪൦ ആഹരൊണൊപായങ്ങളെ ഭാഷ്യകര്ത്താക്കന്മാരെപോലെ ആയിരം വിധേന വ്യാഖ്യാനിച്ചു വര്‍ണ്ണിക്കുവാൻ സാമര്ത്ഥ്യമുള്ളവരാകുന്നു.
പിന്നെ രണ്ടാമത്തെ അംശമായ ഒമ്പത മണിവരെക്കും തമ്മിൽ കക്ഷി പ്രതിക്ഷികളായി വാദിക്കുന്ന പ്രജകളുടെ ആക്രോശങ്ങളെക്കൊണ്ട ശ്രോത്രേന്ദ്രിയങ്ങൾക്കുണ്ടാകുന്ന വേദനയെ സഹിച്ചുകൊണ്ട കഴിച്ചുകൂട്ടുന്നു. കാര്യസ്ഥന്മാര മുതലായവര അവരരവരുടെ ഇഷ്ടപ്രകാരം ആ കക്ഷിപ്രതിക്ഷികളുടെ കാര്യങ്ങളിൽ ജയാപജയങ്ങളെ ചെയ്ത മുതൽ സമ്പാദിച്ച തന്റെ സ്വാമിയെ പാപത്തോടും അകീര്ത്തിയോടും സംബന്ധിപ്പിക്കുന്നു.
മൂന്നാമത്തെ അംശമായ പത്തരമണിവരെക്കും സ്നാനത്തിന്നും ഭോജനത്തിന്നും അവസരം ലഭിക്കുമായിരിക്കാം. എങ്കിലും ഭോജനം കഴിഞ്ഞതിന്നശേഷം അന്നം ദീപനമാകുന്നവരക്കും വല്ലവരും അന്നത്തിൽ വല്ല വിഷവും ചേര്‍ത്തിട്ടുണ്ടോ എന്നുള്ള ഭയം ശമിക്കുന്നില്ല.
പിന്നെ നാലാമത്തെ അംശമായ പന്ത്രണ്ട മണിവരക്കും ഓരോരൊ വകയായി വരുന്ന ദ്രവ്യങ്ങളെ വാങ്ങുകയും സൂക്ഷിക്കുകയും മറ്റും ചെയ്യുന്ന പ്രവൃത്തിയായി കഴിയും. അഞ്ചാമത്തെ അംശമായ ഒന്നരമണിവരക്കും മന്ത്രിമാരുമായി കാര്യങ്ങളെ ആലോചിച്ച വലുതായ ആയാസത്തെ അനുഭവിക്കുന്നു. അതിൽതന്നെ മന്ത്രിമാരും തമ്മിൽ ഒത്ത മദ്ധ്യസ്ഥന്മാരെപ്പോലെ നടിച്ച ദൂതന്മാരുടെയും ചാരന്മാരുടെയും വാക്യങ്ങളേയും നിർവ്വഹിപ്പാൻ സാധിക്കുന്നതായും സാധിക്കാത്തതായും ഇരിക്കുന്ന കാര്യങ്ങളേയും ദേശകാലകാര്യാവസ്ഥകളേയും ഗുണദോഷങ്ങളെ വര്‍ണ്ണിച്ച താന്താങ്ങളുടെ ഇഷ്ടപ്രകാരം വ്യത്യാസപ്പെടുത്തികൊണ്ട മുതൽ സമ്പാദിക്കുകയും തന്റെ ബന്ധുക്കളേയും എതൃകക്ഷികളേയും ഉപജീവിപ്പിക്കുകയും ചെയ്യുന്നു. എന്നതന്നെയുമല്ല, ബാഹ്യങ്ങളായും ആഭ്യന്തരങ്ങളായും ഇരിക്കുന്ന കോപങ്ങളെ ഗൂഢമായി ഉണ്ടാക്കിതീർത്തതിന്നശേഷം ചിലയുക്തി പറഞ്ഞപ്രത്യക്ഷത്തിൽ ആ വക കോപങ്ങളെ സമാധാനപ്പെടുത്തിയതായി നടിച്ച ആ സമയം അവശനായി ഭവിച്ച സ്വാമിയെ സ്വാധീനപ്പെടുത്തുന്നു.
ആറാമത്തെ അംശമായ മൂന്ന മണി വരക്കും യഥേഷ്ടം വിനോദിക്കുന്നതിനോ അഥവാ സ്വകാര്യമായി ആലോചിക്കേണ്ടതായ മന്ത്രവിചാരത്തിന്നൊ അവസരം കിട്ടുമായിരിക്കാം. ഏതായാലും ഈ മൂന്നേമുക്കാൽ നാഴിക നേരം മാത്രമാണ് പ്രഭുക്കന്മാര്ക്ക യഥേഷ്ടം വിനോദിപ്പാൻ അവസരം കിട്ടുന്നത. പിന്നെ ഏഴാമത്തെ അംശമായ നാലരമണിവരക്കും രഥം- ഗജം- തുരഗം- പദാതി- ഈ വിധം നാല തരത്തിലുള്ള സൈന്യങ്ങളുടെ ഗുണദോഷത്തെ വിചാരിച്ച ആയാസപ്പെടുവാനുള്ള കാലമാണ്. എട്ടാമത്തെ അംശമായ സന്ധ്യക്കു ആറ മണി വരക്കും സേനാപതികളുടെ ഗുണദോഷങ്ങളെ പറ്റി ആലോചിക്കാനുള്ള സമയമായി.
ഇപ്രകാരം പകൽ മുഴുവനും കഴിച്ചകൂട്ടിയതിന്ന ശേഷം പിന്നെ സന്ധ്യാവന്ദനാദി കൃത്യങ്ങളെ അനുഷ്ഠിച്ച രാത്രിയുടെ അഷ്ടമാംശമായ പ്രഥമഭാഗത്തിൽ പ്രതിരാജാക്കന്മാരുടെയും മറ്റും ഗുണദോഷങ്ങളെ സൂക്ഷ്മമായി അറിഞ്ഞ വരുവാനായി അയച്ച മടങ്ങിവന്നിട്ടുള്ള ഗൂഢപുരുഷന്മാരെ കണ്ട വേണ്ടതിനെ ആലോചിപ്പാനുള്ള സമയമാണ. എന്നതന്നെയുമല്ല, അവരുടെ മുഖേന തങ്ങൾക്ക ദോഷകരങ്ങളായ ചില വര്‍ത്തമാനങ്ങളെ അറിഞ്ഞ അതിന്റെ നിവൃത്തിക്കുവേണ്ടി അതിക്രൂരങ്ങഉായ ശസ്ത്രമാരണം- അഗ്നി- വിഷാദിപ്രയോഗം മുതലായതുകൾ അനുഷ്ഠിക്കപ്പെടേണ്ടിവരുന്നു.
പാഷണ്ഡികളായ ദുഷ്ടന്മാരുടെ ഇപ്രകാരമുള്ള വാക്കുകളെ കേട്ടതിന്നശേഷം പ്രഭു എന്നാൽ അങ്ങിനെതന്നെ എന്ന പറഞ്ഞ ആ ദണ്ഡനീതിയെ അഭ്യസിക്കുകയും ശ്രദ്ധയോടെ അര്ത്ഥശ്രവണം ചെയ്യുകയും ചെയ്തുംകൊണ്ട അങ്ങിനെതന്നെ വൃദ്ധനായി തീരുന്നു. ആ ദണ്ഡനീതിയാകിൽ ശാസ്ത്രാന്തരങ്ങളെ അനുസരിച്ചും കൊണ്ടിരിക്കുന്നതാകയാൽ സര്വ്വശാസ്ത്രാര്ത്ഥങ്ങളെയും അറിയാതെ ഈ ദണ്ഡനീതിയുടെ സൂക്ഷ്മാർത്ഥത്തെ മനസ്സിലാക്കുവാൻ പ്രയാസമായിട്ടുള്ളതാകുന്നു. അധിക കാലം കൊണ്ട അറിയപ്പെടാവുന്നതായ ദണ്ഡനീതി ഒരു സമയം ആര്‍ക്കെങ്കിലും അല്പ കാലംകൊണ്ട് അധിഗമിക്കാൻ കഴിയുന്നതായി വന്നാൽതന്നെ ശാസ്ത്രത്തെ അഭ്യസിച്ചവൻ ഒന്നാമത പുത്രന്മാരെയും ഭാര്യയേയും കൂടി ഒരിക്കലും വിശ്വസിക്കരുത എന്നാകുന്നു ആ ശാസ്ത്രത്താൽ ഉപദേശിക്കപ്പെടുന്നത. അത്രയുമല്ല ഷഡംഗുല പരിമിതമായ തന്റെ കുക്ഷിക്ക ഇത്ര അരികൊണ്ട ഇത്ര അന്നം ഉണ്ടാവുന്നതാണെന്നും ഇത്ര അന്നത്തിന്റെ പാകത്തിന്ന ഇത്ര വിറക മതിയായി വരുന്നതാണെന്നും മറ്റും തീര്‍ച്ചപ്പെടുത്തി കണക്കപ്രകാരം എല്ലാ ചിലവുകളും ചെയ്യേണ്ടതാണെന്നും മറ്റുമാണ ദണ്ഡനീതിയിൽ വിവരിക്കപ്പെട്ടിരിക്കുന്നത.
ഇതും ഇരിക്കട്ടെ, ഒരു രാജാവായാൽ അവൻ പ്രഭാതകാലത്തിൽ എഴുനീറ്റ മുഖം കഴുകിയതിന്നശേഷം ഒഴക്കൊ ആഴക്കൊ കാപ്പിയൊ മറെറാ കഴിച്ച ഒന്നാമത ഒരു അഹസ്സിന്റെ എട്ടിൽ ഒരംശമായ മൂന്നേമുക്കാൽ നാഴികവരക്കും (എന്നാൽ രാവിലെ ഏഴരമണി വരെക്കും) സകല വരവ ചിലവ കണക്കുകൾ കേൾക്കേണ്ടതാണ. ഇപ്രകാരം കേട്ടും കൊണ്ടിരിക്കുന്ന മദ്ധ്യത്തിൽതന്നെ കലവറക്കാര മുതലായ കള്ളന്മാര രണ്ടെരട്ടി കട്ടു കൊണ്ട ചാടുകയും ചെയ്യും. ഈ കൂട്ടര ചാണക്യനാൽ ഉപദൃഷ്ടങ്ങളായ ൪൦ ആഹരൊണൊപായങ്ങളെ ഭാഷ്യകര്ത്താക്കന്മാരെപോലെ ആയിരം വിധേന വ്യാഖ്യാനിച്ചു വര്‍ണ്ണിക്കുവാൻ സാമര്ത്ഥ്യമുള്ളവരാകുന്നു.
പിന്നെ രണ്ടാമത്തെ അംശമായ ഒമ്പത മണിവരെക്കും തമ്മിൽ കക്ഷി പ്രതിക്ഷികളായി വാദിക്കുന്ന പ്രജകളുടെ ആക്രോശങ്ങളെക്കൊണ്ട ശ്രോത്രേന്ദ്രിയങ്ങൾക്കുണ്ടാകുന്ന വേദനയെ സഹിച്ചുകൊണ്ട കഴിച്ചുകൂട്ടുന്നു. കാര്യസ്ഥന്മാര മുതലായവര അവരരവരുടെ ഇഷ്ടപ്രകാരം ആ കക്ഷിപ്രതിക്ഷികളുടെ കാര്യങ്ങളിൽ ജയാപജയങ്ങളെ ചെയ്ത മുതൽ സമ്പാദിച്ച തന്റെ സ്വാമിയെ പാപത്തോടും അകീര്ത്തിയോടും സംബന്ധിപ്പിക്കുന്നു.
മൂന്നാമത്തെ അംശമായ പത്തരമണിവരെക്കും സ്നാനത്തിന്നും ഭോജനത്തിന്നും അവസരം ലഭിക്കുമായിരിക്കാം. എങ്കിലും ഭോജനം കഴിഞ്ഞതിന്നശേഷം അന്നം ദീപനമാകുന്നവരക്കും വല്ലവരും അന്നത്തിൽ വല്ല വിഷവും ചേര്‍ത്തിട്ടുണ്ടോ എന്നുള്ള ഭയം ശമിക്കുന്നില്ല.
പിന്നെ നാലാമത്തെ അംശമായ പന്ത്രണ്ട മണിവരക്കും ഓരോരൊ വകയായി വരുന്ന ദ്രവ്യങ്ങളെ വാങ്ങുകയും സൂക്ഷിക്കുകയും മറ്റും ചെയ്യുന്ന പ്രവൃത്തിയായി കഴിയും. അഞ്ചാമത്തെ അംശമായ ഒന്നരമണിവരക്കും മന്ത്രിമാരുമായി കാര്യങ്ങളെ ആലോചിച്ച വലുതായ ആയാസത്തെ അനുഭവിക്കുന്നു. അതിൽതന്നെ മന്ത്രിമാരും തമ്മിൽ ഒത്ത മദ്ധ്യസ്ഥന്മാരെപ്പോലെ നടിച്ച ദൂതന്മാരുടെയും ചാരന്മാരുടെയും വാക്യങ്ങളേയും നിർവ്വഹിപ്പാൻ സാധിക്കുന്നതായും സാധിക്കാത്തതായും ഇരിക്കുന്ന കാര്യങ്ങളേയും ദേശകാലകാര്യാവസ്ഥകളേയും ഗുണദോഷങ്ങളെ വര്‍ണ്ണിച്ച താന്താങ്ങളുടെ ഇഷ്ടപ്രകാരം വ്യത്യാസപ്പെടുത്തികൊണ്ട മുതൽ സമ്പാദിക്കുകയും തന്റെ ബന്ധുക്കളേയും എതൃകക്ഷികളേയും ഉപജീവിപ്പിക്കുകയും ചെയ്യുന്നു. എന്നതന്നെയുമല്ല, ബാഹ്യങ്ങളായും ആഭ്യന്തരങ്ങളായും ഇരിക്കുന്ന കോപങ്ങളെ ഗൂഢമായി ഉണ്ടാക്കിതീർത്തതിന്നശേഷം ചിലയുക്തി പറഞ്ഞപ്രത്യക്ഷത്തിൽ ആ വക കോപങ്ങളെ സമാധാനപ്പെടുത്തിയതായി നടിച്ച ആ സമയം അവശനായി ഭവിച്ച സ്വാമിയെ സ്വാധീനപ്പെടുത്തുന്നു.
ആറാമത്തെ അംശമായ മൂന്ന മണി വരക്കും യഥേഷ്ടം വിനോദിക്കുന്നതിനോ അഥവാ സ്വകാര്യമായി ആലോചിക്കേണ്ടതായ മന്ത്രവിചാരത്തിന്നൊ അവസരം കിട്ടുമായിരിക്കാം. ഏതായാലും ഈ മൂന്നേമുക്കാൽ നാഴിക നേരം മാത്രമാണ് പ്രഭുക്കന്മാര്ക്ക യഥേഷ്ടം വിനോദിപ്പാൻ അവസരം കിട്ടുന്നത. പിന്നെ ഏഴാമത്തെ അംശമായ നാലരമണിവരക്കും രഥം- ഗജം- തുരഗം- പദാതി- ഈ വിധം നാല തരത്തിലുള്ള സൈന്യങ്ങളുടെ ഗുണദോഷത്തെ വിചാരിച്ച ആയാസപ്പെടുവാനുള്ള കാലമാണ്. എട്ടാമത്തെ അംശമായ സന്ധ്യക്കു ആറ മണി വരക്കും സേനാപതികളുടെ ഗുണദോഷങ്ങളെ പറ്റി ആലോചിക്കാനുള്ള സമയമായി.
ഇപ്രകാരം പകൽ മുഴുവനും കഴിച്ചകൂട്ടിയതിന്ന ശേഷം പിന്നെ സന്ധ്യാവന്ദനാദി കൃത്യങ്ങളെ അനുഷ്ഠിച്ച രാത്രിയുടെ അഷ്ടമാംശമായ പ്രഥമഭാഗത്തിൽ പ്രതിരാജാക്കന്മാരുടെയും മറ്റും ഗുണദോഷങ്ങളെ സൂക്ഷ്മമായി അറിഞ്ഞ വരുവാനായി അയച്ച മടങ്ങിവന്നിട്ടുള്ള ഗൂഢപുരുഷന്മാരെ കണ്ട വേണ്ടതിനെ ആലോചിപ്പാനുള്ള സമയമാണ. എന്നതന്നെയുമല്ല, അവരുടെ മുഖേന തങ്ങൾക്ക ദോഷകരങ്ങളായ ചില വര്‍ത്തമാനങ്ങളെ അറിഞ്ഞ അതിന്റെ നിവൃത്തിക്കുവേണ്ടി അതിക്രൂരങ്ങഉായ ശസ്ത്രമാരണം- അഗ്നി- വിഷാദിപ്രയോഗം മുതലായതുകൾ അനുഷ്ഠിക്കപ്പെടേണ്ടിവരുന്നു.
രണ്ടാമത്തെ ഭാഗത്തിൽ ഭോജനാനന്തരം ശ്രോത്രിയൻ എന്നപോലെ സ്വാദ്ധ്യായത്തെ ആരംഭിക്കുന്നു. മൂന്നാമത്തെ ഭാഗത്തിൽ തൂര്യഘോഷത്തോടും കൂടി ശയിച്ച നാലും അഞ്ചും രാത്രിഭാഗങ്ങളിൽ ഉറങ്ങുവാൻ അവസരം കിട്ടുമായിരിക്കാം. എങ്കിലും രാജ്യഭാരം നിമിത്തം എപ്പോഴും പല വിചാരത്തിലുള്ള ചിന്തയാൽ വിഷണ്ഡനായി ശോചനീയനായിരിക്കുന്ന ഈ മഹാരാജാവിന്ന നിദ്രാസുഖം എങ്ങിനെയാണ ഉണ്ടാവുന്നത.
പിന്നെ ആറാം ഭാഗത്തിൽ ശാസ്ത്രങ്ങൾ വായിക്കുകയും ഓരോരൊ കാര്യങ്ങളെ കുറിച്ച ആലോചിക്കുകയും ചെയ്യുകയായി. ഏഴാം ഭാഗത്തിൽ അവശ്യകരണീയങ്ങളായ കാര്യങ്ങളെപറ്റി മന്ത്രിക്കുകയും ദൂതാദി പുരുഷന്മാരെ അതാത കാര്യത്തിന്നവേണ്ടി ഓരോ ദിക്കകളിലേക്ക അയക്കുകയും ചെയ്യേണ്ടതാണ്. അതിൽ വെച്ച ദൂതന്മാരാകിൽ രണ്ടുഭാഗത്തും സേവപറഞ്ഞ അതിനാൽ സമ്പാദിക്കപ്പെടുന്ന ദ്രവ്യങ്ങളെ കയ്യിൽനിന്ന വഴിചിലവ പറ്റാതെ പലതരം കച്ചവടങ്ങളെകൊണ്ട് വര്‍ദ്ധിപ്പിച്ചും ഇല്ലാത്ത കാര്യങ്ങളെകൂടി ഉണ്ടാക്കിതീർത്തും നിത്യവും അങ്ങോട്ടും ഇങ്ങോട്ടും സഞ്ചാരിപ്പാനിടയാക്കിതീര്ക്കുന്നവരാകുന്നു. പിന്നെ എട്ടാമത്തെ രാത്രി ഭാഗത്തിൽ പുരോഹിതപ്രഭൃതികളായ കൂട്ടർ സമീപവന്നരാജാവിനോട ഇപ്രകാരംപറയുന്നു. അല്ലയോമഹാരാജാവെ! ഇന്ന ഒരു ദുസ്വപ്നം കാണപ്പെട്ടിരിക്കുന്നു. ഗ്രഹങ്ങൾ ഒക്കെയും വിപരീതമായിട്ടും നിൽക്കുന്നു. ശകുനങ്ങൾ അശുഭങ്ങളായിട്ടും കാണപ്പെടുന്നു. അതുകൊണ്ട് തക്കുതായ പ്രതിവിധി ചെയ്യേണ്ടതാണ. അതിന്ന വേണ്ടുന്ന ഹോമസാധനങ്ങൾ സുവര്ണ്ണമയമായിതന്നെ ഇരിക്കേണ്ടതാണ. ഇപ്രകാരമായാൽ മാത്രമെ കര്‍മ്മം ഗുണപ്രദമായിട്ട വരികയുളളു. ഈ വന്നനിൽക്കുന്ന ബ്രാഹ്മണര യോഗ്യത കൊണ്ട നോക്കുന്നതായാൽ ബ്രഹ്മതുല്യന്മാരാണ എന്ന പറയാം. ഇവരാൽ നൽകപ്പെടുന്ന സ്വസ്തിവാചനം അത്യന്തം മംഗളപ്രദമായിരിക്കും. എന്നാൽ ഇവര അത്യന്തം ദരിദ്രന്മാരും വലിയ കുഡുംബികളുമാണ. എങ്കിലും ഇതവരക്കും പ്രതിഗ്രഹം വാങ്ങാത്തവരും ദീക്ഷിതന്മാരും വളരെ തപശ്ശക്തിയുള്ളവരുമാകുന്നു. ഇവര്‍ക്ക വല്ലതും ദാനം ചെയ്യുന്നപക്ഷം അത ആയുഷ്കരമായിട്ടും അരിഷ്ടനാശനമായിട്ടും സ്വര്ഗ്ഗഫലപ്രദമായിട്ടും ഭവിക്കുന്നതാണ. ഇപ്രകാരം പറഞ്ഞ ഫലിപ്പിച്ച അധികമായ സംഖ്യയെ കൊടുപ്പിച്ച അവരിൽനിന്ന കൈക്കൂലിവാങ്ങി അനുഭവിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് ഇപ്രകാരം രാപ്പകൽ ലേശവും സുഖമില്ലാതെയും വളരെ അദ്ധ്വാനിച്ചും നിഷ്പ്രയോജനമായും ദിവസങ്ങളെ കഴിച്ചുകൂട്ടുന്ന രാജനീതിജ്ഞനായ രാജാവിന്റെ ചക്രവർത്തി പദവിയുടെ കാര്യം ഇരിക്കട്ടെ, സ്വന്തരാജ്യത്തെ ഭരിപ്പാനും കൂടി പ്രയാസമായി തീരുന്നതാകുന്നു.
ശാസ്ത്രജ്ഞന്മാരായ മറ്റു ചിലരുടെ ആജ്ഞയെ അനുസരിച്ച കൊടുക്കുന്നതും മാനിക്കുന്നതും പ്രിയത്തെ പറയുന്നതും മറ്റും മറ്റ ചിലരെ ഒരു മാതിരിചതിപ്പാനായിട്ടുള്ള പ്രവൃത്തിയാകയാൽ ക്രമേണ അവിശ്വാസത്തിന്നിടയായി തീരുന്നതാകുന്നു. അവിശ്വാസമാകിൽ അലക്ഷ്മിയുടെ ജന്മഭൂമിയുമാണല്ലൊ. ലോകമര്യാദക്കുവേണ്ടി എത്രത്തോളം നീതി ആവശ്യമായിട്ടിരിക്കുന്നുവൊ അത്രത്തോളം ലോകരീതിയാൽതന്നെ സിദ്ധിക്കുന്നതാകുന്നു. ഈ വിഷയത്തിൽ ശാസ്ത്രംകൊണ്ട പ്രയോജനമില്ല. ഇതിലേക്ക ഒരു ദൃഷ്ടാന്തം ഇവിടെ കാണിക്കാം. മുല കുടിക്കുന്ന കിടാവും തനിക്കു വിശക്കുന്നസമയം കരഞ്ഞിട്ടൊ കൈകാലുകൾ കുടഞ്ഞിട്ടൊ മറ്റ ഏതവിധമെങ്കിലും മാതാവിന്റെ സ്തന്യപാനം ചെയ്തുവരുന്നു.
ആകയാൽ അതി നിര്‍ബന്ധമുള്ള ശാസ്ത്രങ്ങളെ ഒഴിച്ചകളഞ്ഞു ഇഷ്ടപ്രകാരം ഇന്ദ്രിയ സുഖങ്ങളെ അനുഭവിക്കേണ്ടതാകുന്നു. എനി വേറെ ഒന്നുകൂടി തിരുമനസ്സറിയിക്കാം. അല്ലയൊ മഹാ രാജാവെ! ഇപ്രകാരം ഷഡിന്ദ്രിയങ്ങളെ ജയിക്കേണ്ടതാണ. രാഗാദികളായ വൈരികളെ ഉപേക്ഷിക്കേണ്ടതാണ. സാമാദികളായ ചതുരുപായങ്ങളെയും സ്വപക്ഷങ്ങളിലും പരപക്ഷങ്ങളിലും എപ്പോഴും പ്രയോഗിച്ച വരേണ്ടതാണ. സന്ധി- വിഗ്രഹം- യാനം - ആസനം- ദ്വൈധീഭാവം- സമാശ്രയം- ഈ ആറുഗുണങ്ങളുടെ ചിന്തകൊണ്ടുതന്നെ കാലത്തെ കഴിച്ചകൂട്ടേണ്ടതാണ. സ്വല്പം പോലും കാലത്തെകേവലം സുഖത്തിന്നവേണ്ടി ഉപയോഗപ്പെടുത്തരുത എന്നും മറ്റും എവർ ഉപദേശിക്കുന്നുവൊ കൊക്കകളെപോലെ ഇരിക്കുന്ന ആ ഈ മന്ത്രികളും തിരുമനസ്സി ലെ അടുക്കെ നിന്ന വ്യാജത്താൽ സമ്പാദിക്കുന്ന ദ്രവ്യംകൊണ്ട വേശ്യാഗൃഹങ്ങളിൽ ചെന്ന സുഖത്തെ അനുഭവിക്കുന്നു. എന്നുതന്നെയുമല്ലാ, ശുക്രൻ, ആംഗീരസൻ, വിശാലാക്ഷൻ, ബാഹുദന്തിപുത്രൻ, പരാശരൻ മുതലായി കര്ക്കശന്മാരായി ശാസ്ത്രകര്ത്താക്കന്മാരായി യാവ ചിലരുണ്ടൊ ആ ഇവരും ശോചനിയന്മാര തന്നെ. സ്വനിര്മ്മിതങ്ങളായ ശാസ്ത്രങ്ങളെ അനുസരിച്ച അവരതന്നെ രാഗദ്വേഷാദികളെ ഉപേക്ഷിക്കുന്നുണ്ടോ ശാസ്ത്രപ്രകാരമെല്ലാം അനുഷ്ഠിച്ചവരുന്നുണ്ടൊ അവരാൽ ആരബ്ധങ്ങളായ കാര്യങ്ങളിൽ തന്നെ ചിലത സിദ്ധിക്കുന്നതായും ചിലത സിദ്ധിക്കാത്തതായും കാണുന്നില്ലയൊ.
പിന്നെ ആറാം ഭാഗത്തിൽ ശാസ്ത്രങ്ങൾ വായിക്കുകയും ഓരോരൊ കാര്യങ്ങളെ കുറിച്ച ആലോചിക്കുകയും ചെയ്യുകയായി. ഏഴാം ഭാഗത്തിൽ അവശ്യകരണീയങ്ങളായ കാര്യങ്ങളെപറ്റി മന്ത്രിക്കുകയും ദൂതാദി പുരുഷന്മാരെ അതാത കാര്യത്തിന്നവേണ്ടി ഓരോ ദിക്കകളിലേക്ക അയക്കുകയും ചെയ്യേണ്ടതാണ്. അതിൽ വെച്ച ദൂതന്മാരാകിൽ രണ്ടുഭാഗത്തും സേവപറഞ്ഞ അതിനാൽ സമ്പാദിക്കപ്പെടുന്ന ദ്രവ്യങ്ങളെ കയ്യിൽനിന്ന വഴിചിലവ പറ്റാതെ പലതരം കച്ചവടങ്ങളെകൊണ്ട് വര്‍ദ്ധിപ്പിച്ചും ഇല്ലാത്ത കാര്യങ്ങളെകൂടി ഉണ്ടാക്കിതീർത്തും നിത്യവും അങ്ങോട്ടും ഇങ്ങോട്ടും സഞ്ചാരിപ്പാനിടയാക്കിതീര്ക്കുന്നവരാകുന്നു. പിന്നെ എട്ടാമത്തെ രാത്രി ഭാഗത്തിൽ പുരോഹിതപ്രഭൃതികളായ കൂട്ടർ സമീപവന്നരാജാവിനോട ഇപ്രകാരംപറയുന്നു. അല്ലയോമഹാരാജാവെ! ഇന്ന ഒരു ദുസ്വപ്നം കാണപ്പെട്ടിരിക്കുന്നു. ഗ്രഹങ്ങൾ ഒക്കെയും വിപരീതമായിട്ടും നിൽക്കുന്നു. ശകുനങ്ങൾ അശുഭങ്ങളായിട്ടും കാണപ്പെടുന്നു. അതുകൊണ്ട് തക്കുതായ പ്രതിവിധി ചെയ്യേണ്ടതാണ. അതിന്ന വേണ്ടുന്ന ഹോമസാധനങ്ങൾ സുവര്ണ്ണമയമായിതന്നെ ഇരിക്കേണ്ടതാണ. ഇപ്രകാരമായാൽ മാത്രമെ കര്‍മ്മം ഗുണപ്രദമായിട്ട വരികയുളളു. ഈ വന്നനിൽക്കുന്ന ബ്രാഹ്മണര യോഗ്യത കൊണ്ട നോക്കുന്നതായാൽ ബ്രഹ്മതുല്യന്മാരാണ എന്ന പറയാം. ഇവരാൽ നൽകപ്പെടുന്ന സ്വസ്തിവാചനം അത്യന്തം മംഗളപ്രദമായിരിക്കും. എന്നാൽ ഇവര അത്യന്തം ദരിദ്രന്മാരും വലിയ കുഡുംബികളുമാണ. എങ്കിലും ഇതവരക്കും പ്രതിഗ്രഹം വാങ്ങാത്തവരും ദീക്ഷിതന്മാരും വളരെ തപശ്ശക്തിയുള്ളവരുമാകുന്നു. ഇവര്‍ക്ക വല്ലതും ദാനം ചെയ്യുന്നപക്ഷം അത ആയുഷ്കരമായിട്ടും അരിഷ്ടനാശനമായിട്ടും സ്വര്ഗ്ഗഫലപ്രദമായിട്ടും ഭവിക്കുന്നതാണ. ഇപ്രകാരം പറഞ്ഞ ഫലിപ്പിച്ച അധികമായ സംഖ്യയെ കൊടുപ്പിച്ച അവരിൽനിന്ന കൈക്കൂലിവാങ്ങി അനുഭവിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് ഇപ്രകാരം രാപ്പകൽ ലേശവും സുഖമില്ലാതെയും വളരെ അദ്ധ്വാനിച്ചും നിഷ്പ്രയോജനമായും ദിവസങ്ങളെ കഴിച്ചുകൂട്ടുന്ന രാജനീതിജ്ഞനായ രാജാവിന്റെ ചക്രവർത്തി പദവിയുടെ കാര്യം ഇരിക്കട്ടെ, സ്വന്തരാജ്യത്തെ ഭരിപ്പാനും കൂടി പ്രയാസമായി തീരുന്നതാകുന്നു.
ശാസ്ത്രജ്ഞന്മാരായ മറ്റു ചിലരുടെ ആജ്ഞയെ അനുസരിച്ച കൊടുക്കുന്നതും മാനിക്കുന്നതും പ്രിയത്തെ പറയുന്നതും മറ്റും മറ്റ ചിലരെ ഒരു മാതിരിചതിപ്പാനായിട്ടുള്ള പ്രവൃത്തിയാകയാൽ ക്രമേണ അവിശ്വാസത്തിന്നിടയായി തീരുന്നതാകുന്നു. അവിശ്വാസമാകിൽ അലക്ഷ്മിയുടെ ജന്മഭൂമിയുമാണല്ലൊ. ലോകമര്യാദക്കുവേണ്ടി എത്രത്തോളം നീതി ആവശ്യമായിട്ടിരിക്കുന്നുവൊ അത്രത്തോളം ലോകരീതിയാൽതന്നെ സിദ്ധിക്കുന്നതാകുന്നു. ഈ വിഷയത്തിൽ ശാസ്ത്രംകൊണ്ട പ്രയോജനമില്ല. ഇതിലേക്ക ഒരു ദൃഷ്ടാന്തം ഇവിടെ കാണിക്കാം. മുല കുടിക്കുന്ന കിടാവും തനിക്കു വിശക്കുന്നസമയം കരഞ്ഞിട്ടൊ കൈകാലുകൾ കുടഞ്ഞിട്ടൊ മറ്റ ഏതവിധമെങ്കിലും മാതാവിന്റെ സ്തന്യപാനം ചെയ്തുവരുന്നു.
ആകയാൽ അതി നിര്‍ബന്ധമുള്ള ശാസ്ത്രങ്ങളെ ഒഴിച്ചകളഞ്ഞു ഇഷ്ടപ്രകാരം ഇന്ദ്രിയ സുഖങ്ങളെ അനുഭവിക്കേണ്ടതാകുന്നു. എനി വേറെ ഒന്നുകൂടി തിരുമനസ്സറിയിക്കാം. അല്ലയൊ മഹാ രാജാവെ! ഇപ്രകാരം ഷഡിന്ദ്രിയങ്ങളെ ജയിക്കേണ്ടതാണ. രാഗാദികളായ വൈരികളെ ഉപേക്ഷിക്കേണ്ടതാണ. സാമാദികളായ ചതുരുപായങ്ങളെയും സ്വപക്ഷങ്ങളിലും പരപക്ഷങ്ങളിലും എപ്പോഴും പ്രയോഗിച്ച വരേണ്ടതാണ. സന്ധി- വിഗ്രഹം- യാനം - ആസനം- ദ്വൈധീഭാവം- സമാശ്രയം- ഈ ആറുഗുണങ്ങളുടെ ചിന്തകൊണ്ടുതന്നെ കാലത്തെ കഴിച്ചകൂട്ടേണ്ടതാണ. സ്വല്പം പോലും കാലത്തെകേവലം സുഖത്തിന്നവേണ്ടി ഉപയോഗപ്പെടുത്തരുത എന്നും മറ്റും എവർ ഉപദേശിക്കുന്നുവൊ കൊക്കകളെപോലെ ഇരിക്കുന്ന ആ ഈ മന്ത്രികളും തിരുമനസ്സി ലെ അടുക്കെ നിന്ന വ്യാജത്താൽ സമ്പാദിക്കുന്ന ദ്രവ്യംകൊണ്ട വേശ്യാഗൃഹങ്ങളിൽ ചെന്ന സുഖത്തെ അനുഭവിക്കുന്നു. എന്നുതന്നെയുമല്ലാ, ശുക്രൻ, ആംഗീരസൻ, വിശാലാക്ഷൻ, ബാഹുദന്തിപുത്രൻ, പരാശരൻ മുതലായി കര്ക്കശന്മാരായി ശാസ്ത്രകര്ത്താക്കന്മാരായി യാവ ചിലരുണ്ടൊ ആ ഇവരും ശോചനിയന്മാര തന്നെ. സ്വനിര്മ്മിതങ്ങളായ ശാസ്ത്രങ്ങളെ അനുസരിച്ച അവരതന്നെ രാഗദ്വേഷാദികളെ ഉപേക്ഷിക്കുന്നുണ്ടോ ശാസ്ത്രപ്രകാരമെല്ലാം അനുഷ്ഠിച്ചവരുന്നുണ്ടൊ അവരാൽ ആരബ്ധങ്ങളായ കാര്യങ്ങളിൽ തന്നെ ചിലത സിദ്ധിക്കുന്നതായും ചിലത സിദ്ധിക്കാത്തതായും കാണുന്നില്ലയൊ.
ശാസ്ത്രത്തെ പഠിച്ച അതുപ്രകാരം അനുഷ്ഠിച്ച വരുന്നവരെക്കാൾ ശാസ്ത്രം പഠിക്കാത്തവര്ക്കാണ അധികമായി കാര്യം ഫലിച്ചുകാണുന്നത. ശാസ്ത്രജ്ഞന്മാര്ക്കും ചില കാര്യങ്ങൾ ഫലിക്കാതെയും കാണപ്പെടുന്നുണ്ട.
ആകയാൽ മഹാരാജാവെ! ഞാൻ പറവാൻ പോകുന്ന കൃതൃമാണ തിരുമനസ്സിലേക്ക യോഗ്യമായിരിക്കുന്നത. അതെന്തെന്നാൽ, തിരുമനസ്സിലേക്കു സര്വ്വലോകങ്ങളാലും മാനിക്കത്തക്കതായ ജാതിമഹിമയും നൂതനമായ യൌവ്വനവും സൌന്ദയ്യയുക്തമായ ശരീരവും അപരിമിതമായ ഐശ്വരവും സിദ്ധിച്ചിരിക്കുന്നതുകൊണ്ട ഇതുകളെ ഒക്കെയും സര്വ്വവിശ്വാസഹേതുവായും സുഖാനുഭവങ്ങൾക്ക വിരോധിയായും അനേക മാര്‍ഗ്ഗങ്ങളെ വികല്പിക്കുന്നതാകയാൽ സര്‍വ്വകാര്യങ്ങളിലും സംശയത്തെ ജനിപ്പിക്കുന്നതായും ഇരിക്കുന്ന ദണ്ഡനീതി ശാസ്ത്രാഭ്യാസംകൊണ്ടു തന്നെ നിഷ്ഫലമാക്കി കളയരുതെ അരുതെ.
തിരുമനസ്സിലേക്ക പതിനായിരം ഗജങ്ങളും മൂന്ന ലക്ഷം അശ്വങ്ങളും അനേകം പട്ടാളങ്ങളും ഉള്ളതിന്നു പുറമെ ഭണ്ഡാരങ്ങൾ സുവര്ണ്ണങ്ങളെ കൊണ്ടും രത്നങ്ങളെകൊണ്ടും പരിപൂര്ണ്ണങ്ങളായും ഇരിക്കുന്നുവല്ലൊ. ഈ സകല ജീവലോകവും ആയിരം യുഗപര്യന്തം ഒരുപോലെ അനുഭവിച്ചാൽകൂടി തിരുമനസ്സിലെ ഭണ്ഡാര ഗൃഹങ്ങളെ ശൂന്യങ്ങളാക്കി ചെയ്യുവാൻ കഴിയുന്നതല്ലാ. ഇത്രയും പുഷ്ടിയുണ്ടായിട്ടും മതിയാകുന്നില്ലെയൊ. പിന്നെ എന്തിനായിക്കൊണ്ടാകുന്നു എനിയും സമ്പാദിപ്പാനായി ആരംഭിക്കുന്നത.
അല്ലയോ മഹാ രാജാവെ! മനുഷ്യര്ക്ക ജീവിതം എന്ന പറയുന്നത നാലൊ അഞ്ചാ സംവത്സരം തീര്‍ച്ചയായി നിൽക്കുമെന്ന ആര്‍ക്കും ധൈര്യപ്പെടുവാൻ പാടില്ല. അതിലുംവെച്ച സുഖാനുഭവത്തിന്ന യോഗ്യമായ യൌവ്വനം എത്രയും അല്പകാലം മാത്രമെ നില നിൽക്കുകയുളളു. ആലോചന ഇല്ലാത്ത ചിലര അദ്ധ്വാനിച്ചും സമ്പാദിച്ചു സമ്പാദിച്ചു കൊണ്ടതന്നെ കൊണ്ട മരിച്ചുപോകുന്നു. തന്നാൽ സമ്പാദിക്കപ്പെട്ടിട്ടുള്ള ദ്രവ്യത്തിൽ ലേശമെങ്കിലും അനുഭവിക്കാൻ കഴിയുന്നില്ല. എന്തിന വളരെ പറയുന്നു തിരുമനസ്സുകൊണ്ട ഈ വക എല്ലാ സംഗതികളേയും നല്ലവണ്ണം ആലോചിച്ച രാജ്യഭാരമെല്ലാം ബുദ്ധിമാന്മാരായും വിശ്വസ്ഥന്മാരായും ഭക്തന്മാരായും ധുരന്ധരന്മാരായും ഇരിക്കുന്ന മന്ത്രിമാരിൽ സമര്‍പ്പിച്ച അപ്സരസ്സുകളോട തുല്യമാരായിരിക്കുന്ന അന്ത:പുരസ്ത്രീകളോടുകൂടി രമിച്ചും കൊണ്ടും സംഗീത വിനോദങ്ങളേയും മദ്യപാന മഹോത്സവങ്ങളെയും ഓരോരൊ കാലങ്ങളിൽ അനുഭവിച്ചുകൊണ്ടും ഈ ശരീരലാഭത്തെ കൃതാർത്ഥമാക്കി ചെയ്യുവാൻ വണക്കത്തോടുകൂടി അപേക്ഷിക്കുന്നു എന്ന പറഞ്ഞ സാഷ്ടാംഗമായി നമസ്കരിച്ച തലയിൽ കൈവെച്ച തൊഴുതുംകൊണ്ട കുറെ നേരം വീണ നമസ്കരിച്ച പാട്ടിൽ തന്നെ ശയിക്കുകയും ചെയ്തു.
ആ സമയം അന്തഃപുരസ്ത്രീകളും തങ്ങൾക്ക അനുകൂലമായ ഉപദേശമായകൊണ്ട അതി സന്തോഷത്തോടുകൂടി മന്ദഹാസത്തെ ചെയ്യുകയും ചെയ്തു. രാജാവാകിൽ ചിരിച്ചു കൊണ്ട, എഴുനീറ്റ, അല്ലയൊ വിഹാരഭദ്രാ! ഹിതോപദേശം നിമിത്തം അങ്ങുന്ന നമുക്ക ഗുരുവായി ഭവിച്ചിരിക്കുന്നതിനാൽ ഗുരുത്വത്തിന്ന വിപരിതമായ ഈ നമസ്കാരകർമ്മത്തെ അനുഷ്ഠിച്ചത ഉചിതമായില്ല, എന്നപറഞ്ഞ എഴുനീല്പിച്ച തന്റെ സിംഹാസനത്തിൽതന്നെ സവിലാസമാകുംവണ്ണം ഇരിക്കുകയും ചെയ്തു.
അതിന്റെശേഷം പലെ ദിവസങ്ങളിലും പിന്നെയും പിന്നെയും പൂര്വ്വപദിഷ്ടമായ പ്രകൃത കാര്യത്തിൽ തന്നെ മന്ത്രിവൃദ്ധനാൽ നിർബ്ബന്ധിക്കപ്പെട്ടു വന്നിരുന്ന അനന്തവര്‍മ്മ മഹാ രാജാവ മന്ത്രിയുടെ ഉപദേശത്തെ വാക്കുകൊണ്ട മാത്രം അംഗീകരി ക്കുകയും ഇദ്ദേഹം പരചിത്തത്തെ അറിയുവാൻ ശക്തനല്ല, ച്ഛി, സാരമില്ല, എന്ന മനസ്സുകൊണ്ട് മന്ത്രിവൃദ്ധനെ നിന്ദിക്കുകയും ചെയ്തു തുടങ്ങി. ബുദ്ധിമാനായ മന്ത്രിവൃദ്ധന്ന ക്രമേണ ക്രമേണ മഹാരാജാവിന്റെ ഈ സ്വഭാവത്തെ അറിവാനിടവന്നതിന്ന ശേഷം വളരെ വ്യസനത്തോടുകൂടി താഴെ പറയുംപ്രകാരമുള്ള ആലോചന തുടങ്ങി.
അഹൊ, കഷ്ടമെ! മോഹം ഹേതുവായിട്ട ഞാൻ ഇത്ര ചപലനായി തീര്ന്നുവെല്ലൊ. ഈ മഹാരാജാവിന്റെ സ്വഭാവത്തിന്ന വിപരീതമായ കാര്യത്തിൽ പിന്നെയും പിന്നെയും ഉപദേശിക്കനിമിത്തം ഞാൻ ഇദ്ദേഹത്തിന്ന അപ്രിയനായും പരിഹാസപാത്രമായും തീര്‍ന്നുവല്ലൊ. ഇദ്ദേഹത്തിന്റെ സ്വഭാവങ്ങളെല്ലാം സ്പഷ്ടമായിട്ട പൂര്‍വ്വാവസ്ഥയിൽ നിന്നും വ്യത്യസ്ഥങ്ങളായി കാണപ്പെടുന്നു. അത എങ്ങിനെ എന്നാൽ:-
ആകയാൽ മഹാരാജാവെ! ഞാൻ പറവാൻ പോകുന്ന കൃതൃമാണ തിരുമനസ്സിലേക്ക യോഗ്യമായിരിക്കുന്നത. അതെന്തെന്നാൽ, തിരുമനസ്സിലേക്കു സര്വ്വലോകങ്ങളാലും മാനിക്കത്തക്കതായ ജാതിമഹിമയും നൂതനമായ യൌവ്വനവും സൌന്ദയ്യയുക്തമായ ശരീരവും അപരിമിതമായ ഐശ്വരവും സിദ്ധിച്ചിരിക്കുന്നതുകൊണ്ട ഇതുകളെ ഒക്കെയും സര്വ്വവിശ്വാസഹേതുവായും സുഖാനുഭവങ്ങൾക്ക വിരോധിയായും അനേക മാര്‍ഗ്ഗങ്ങളെ വികല്പിക്കുന്നതാകയാൽ സര്‍വ്വകാര്യങ്ങളിലും സംശയത്തെ ജനിപ്പിക്കുന്നതായും ഇരിക്കുന്ന ദണ്ഡനീതി ശാസ്ത്രാഭ്യാസംകൊണ്ടു തന്നെ നിഷ്ഫലമാക്കി കളയരുതെ അരുതെ.
തിരുമനസ്സിലേക്ക പതിനായിരം ഗജങ്ങളും മൂന്ന ലക്ഷം അശ്വങ്ങളും അനേകം പട്ടാളങ്ങളും ഉള്ളതിന്നു പുറമെ ഭണ്ഡാരങ്ങൾ സുവര്ണ്ണങ്ങളെ കൊണ്ടും രത്നങ്ങളെകൊണ്ടും പരിപൂര്ണ്ണങ്ങളായും ഇരിക്കുന്നുവല്ലൊ. ഈ സകല ജീവലോകവും ആയിരം യുഗപര്യന്തം ഒരുപോലെ അനുഭവിച്ചാൽകൂടി തിരുമനസ്സിലെ ഭണ്ഡാര ഗൃഹങ്ങളെ ശൂന്യങ്ങളാക്കി ചെയ്യുവാൻ കഴിയുന്നതല്ലാ. ഇത്രയും പുഷ്ടിയുണ്ടായിട്ടും മതിയാകുന്നില്ലെയൊ. പിന്നെ എന്തിനായിക്കൊണ്ടാകുന്നു എനിയും സമ്പാദിപ്പാനായി ആരംഭിക്കുന്നത.
അല്ലയോ മഹാ രാജാവെ! മനുഷ്യര്ക്ക ജീവിതം എന്ന പറയുന്നത നാലൊ അഞ്ചാ സംവത്സരം തീര്‍ച്ചയായി നിൽക്കുമെന്ന ആര്‍ക്കും ധൈര്യപ്പെടുവാൻ പാടില്ല. അതിലുംവെച്ച സുഖാനുഭവത്തിന്ന യോഗ്യമായ യൌവ്വനം എത്രയും അല്പകാലം മാത്രമെ നില നിൽക്കുകയുളളു. ആലോചന ഇല്ലാത്ത ചിലര അദ്ധ്വാനിച്ചും സമ്പാദിച്ചു സമ്പാദിച്ചു കൊണ്ടതന്നെ കൊണ്ട മരിച്ചുപോകുന്നു. തന്നാൽ സമ്പാദിക്കപ്പെട്ടിട്ടുള്ള ദ്രവ്യത്തിൽ ലേശമെങ്കിലും അനുഭവിക്കാൻ കഴിയുന്നില്ല. എന്തിന വളരെ പറയുന്നു തിരുമനസ്സുകൊണ്ട ഈ വക എല്ലാ സംഗതികളേയും നല്ലവണ്ണം ആലോചിച്ച രാജ്യഭാരമെല്ലാം ബുദ്ധിമാന്മാരായും വിശ്വസ്ഥന്മാരായും ഭക്തന്മാരായും ധുരന്ധരന്മാരായും ഇരിക്കുന്ന മന്ത്രിമാരിൽ സമര്‍പ്പിച്ച അപ്സരസ്സുകളോട തുല്യമാരായിരിക്കുന്ന അന്ത:പുരസ്ത്രീകളോടുകൂടി രമിച്ചും കൊണ്ടും സംഗീത വിനോദങ്ങളേയും മദ്യപാന മഹോത്സവങ്ങളെയും ഓരോരൊ കാലങ്ങളിൽ അനുഭവിച്ചുകൊണ്ടും ഈ ശരീരലാഭത്തെ കൃതാർത്ഥമാക്കി ചെയ്യുവാൻ വണക്കത്തോടുകൂടി അപേക്ഷിക്കുന്നു എന്ന പറഞ്ഞ സാഷ്ടാംഗമായി നമസ്കരിച്ച തലയിൽ കൈവെച്ച തൊഴുതുംകൊണ്ട കുറെ നേരം വീണ നമസ്കരിച്ച പാട്ടിൽ തന്നെ ശയിക്കുകയും ചെയ്തു.
ആ സമയം അന്തഃപുരസ്ത്രീകളും തങ്ങൾക്ക അനുകൂലമായ ഉപദേശമായകൊണ്ട അതി സന്തോഷത്തോടുകൂടി മന്ദഹാസത്തെ ചെയ്യുകയും ചെയ്തു. രാജാവാകിൽ ചിരിച്ചു കൊണ്ട, എഴുനീറ്റ, അല്ലയൊ വിഹാരഭദ്രാ! ഹിതോപദേശം നിമിത്തം അങ്ങുന്ന നമുക്ക ഗുരുവായി ഭവിച്ചിരിക്കുന്നതിനാൽ ഗുരുത്വത്തിന്ന വിപരിതമായ ഈ നമസ്കാരകർമ്മത്തെ അനുഷ്ഠിച്ചത ഉചിതമായില്ല, എന്നപറഞ്ഞ എഴുനീല്പിച്ച തന്റെ സിംഹാസനത്തിൽതന്നെ സവിലാസമാകുംവണ്ണം ഇരിക്കുകയും ചെയ്തു.
അതിന്റെശേഷം പലെ ദിവസങ്ങളിലും പിന്നെയും പിന്നെയും പൂര്വ്വപദിഷ്ടമായ പ്രകൃത കാര്യത്തിൽ തന്നെ മന്ത്രിവൃദ്ധനാൽ നിർബ്ബന്ധിക്കപ്പെട്ടു വന്നിരുന്ന അനന്തവര്‍മ്മ മഹാ രാജാവ മന്ത്രിയുടെ ഉപദേശത്തെ വാക്കുകൊണ്ട മാത്രം അംഗീകരി ക്കുകയും ഇദ്ദേഹം പരചിത്തത്തെ അറിയുവാൻ ശക്തനല്ല, ച്ഛി, സാരമില്ല, എന്ന മനസ്സുകൊണ്ട് മന്ത്രിവൃദ്ധനെ നിന്ദിക്കുകയും ചെയ്തു തുടങ്ങി. ബുദ്ധിമാനായ മന്ത്രിവൃദ്ധന്ന ക്രമേണ ക്രമേണ മഹാരാജാവിന്റെ ഈ സ്വഭാവത്തെ അറിവാനിടവന്നതിന്ന ശേഷം വളരെ വ്യസനത്തോടുകൂടി താഴെ പറയുംപ്രകാരമുള്ള ആലോചന തുടങ്ങി.
അഹൊ, കഷ്ടമെ! മോഹം ഹേതുവായിട്ട ഞാൻ ഇത്ര ചപലനായി തീര്ന്നുവെല്ലൊ. ഈ മഹാരാജാവിന്റെ സ്വഭാവത്തിന്ന വിപരീതമായ കാര്യത്തിൽ പിന്നെയും പിന്നെയും ഉപദേശിക്കനിമിത്തം ഞാൻ ഇദ്ദേഹത്തിന്ന അപ്രിയനായും പരിഹാസപാത്രമായും തീര്‍ന്നുവല്ലൊ. ഇദ്ദേഹത്തിന്റെ സ്വഭാവങ്ങളെല്ലാം സ്പഷ്ടമായിട്ട പൂര്‍വ്വാവസ്ഥയിൽ നിന്നും വ്യത്യസ്ഥങ്ങളായി കാണപ്പെടുന്നു. അത എങ്ങിനെ എന്നാൽ:-
മഹാ രാജാവ ഇപ്പോൾ എന്നെ സ്നേഹത്തോടുകൂടി നോക്കുന്നില്ല. സ്മിതപൂർവ്വമായി സംഭാഷണം ചെയ്യുന്നില്ല. രഹസ്യങ്ങളെ വിവരിക്കാറില്ല. ചെന്നുകാണുന്ന സമയം കൈപിടിച്ച ഇരുത്തുമാറില്ല. വ്യസനസമയങ്ങളിൽഎന്നെ കുറിച്ചഅനുകമ്പിക്കാറില്ല. മഹോത്സവ കാലങ്ങളിൽ എന്നെ വിളിക്കാറില്ല. വല്ല വിശേഷസാധനങ്ങളും രാജാവിന്ന കാഴ്ചയായി വരുന്ന സമയം എനിക്കു അയച്ചു തരുന്നില്ല. ഞാൻ ചെയ്ത സൽക്കര്മ്മളെ കുറിച്ച ഒന്നും വര്ണ്ണിക്കാറില്ല. എന്റെ ഗൃഹവര്ത്തമാനത്തെ പറ്റി ചോദിക്കുന്നില്ല. എന്റെ പക്ഷത്തിൽ ചേർന്നു നിൽക്കുന്നവരെ തിരിഞ്ഞുനോക്കുകകൂടി ചെയ്യുന്നില്ല. അത്യന്തം സ്വകാര്യമായ കാര്യങ്ങളിൽ എന്നെ ചേര്‍ക്കാറില്ല. അന്തഃപുരത്തിൽ എന്നെ പ്രവേശിപ്പിക്കുന്നില്ല. സ്നേഹ ലക്ഷണങ്ങളായ ഈ വക സംഗതികൾ ഒന്നും തന്നെ കാണുന്നില്ല. എന്ന തന്നെയുമല്ല, എന്റെ അവസ്ഥക്ക യോഗ്യമല്ലാത്ത കര്‍മ്മങ്ങളിൽ എന്നെ നിയോഗിക്കുന്നു. കച്ചേരിയിൽ എന്റെ സ്ഥാനത്തിൽ മറെറാരുവൻ കയറിയിരിക്കുന്ന സമയം അതിനെ പറ്റി ചോദ്യമില്ല. എന്നുതന്നെയുമല്ലാ അതിൽ ആന്തരമായി അനുകൂലിക്കയും ചെയ്യുന്നു. എന്റെ ശത്രുക്കളിൽ വിശ്വാസത്തെ പ്രകാശിപ്പിക്കുന്നു. ഞാൻ വല്ലതും ചോദിക്കുന്ന സമയം ക്രമമായ ഉത്തരം പറയുമാറില്ല. എന്നെപ്പോലെയുള്ളവരുടെ ദോഷങ്ങളെ നിന്ദിക്കുന്നു. നല്ല മര്‍മ്മംനോക്കി എന്നെ പരിഹസിക്കുന്നു. ചില കാര്യങ്ങൾ രാജാവിന്ന അഭീഷ്ടമായിരുന്നാലും അതുകളെപ്പറ്റി ഞാൻ അനുകൂലിച്ച വര്‍ണ്ണിക്കുന്ന സമയം ആ കാര്യങ്ങളെ മറെറാരു വിധമാക്കിതീര്ക്കുന്നു. എന്നാൽ അയക്കപ്പെട്ട വിശേഷ സാധനങ്ങളെ കുറിച്ച അഭിനന്ദിക്കുന്നില്ല. "ഗച്ഛത; സ്ഖലനം" എന്ന ന്യായത്താൽ രാജനീതി പരിജ്ഞാനമുള്ളവര്‍ക്കു കൂടി ചില സമയങ്ങളിൽ വല്ല വീഴ്ചകളും വരുന്നതിനെ മൂര്ഖന്മാരെക്കൊണ്ട് എന്റെ മുമ്പിൽവെച്ച ഉൾഘോഷിപ്പിക്കുന്നു.
ഹാ, കഷ്ടം! ചാണക്യൻ പറയുന്നത സത്യമാണ. തന്റെ ചിത്തത്തെ അറിഞ്ഞ അതുപ്രകാരം അനുവർത്തിക്കുന്നവരിൽ നിന്നുണ്ടാവുന്ന അനര്‍ത്ഥങ്ങളും തനിക്കു പ്രിയമായിരിക്കും. അതി സമര്ത്ഥന്മാരായിരുന്നാലും പ്രഭുക്കളുടെ ചിത്തത്തെ അനുവർത്തിക്കാത്തവർ ദ്വേഷ്യന്മാരായിട്ടും തീരും എന്നാകുന്നു ചാണക്യൻ പറഞ്ഞിരിക്കുന്നത.
ഇപ്രകാരമെല്ലാമാണെങ്കിലും നമുക്ക ഈ പ്രഭുവിനെഒഴിച്ച വേറെ ഗതി എന്താണ. പിതാവ, പിതാമഹൻ മുതലായവരാൽ പാരമ്പര്യമായി സേവിക്കപ്പെട്ടവരുന്ന ഈ സ്വാമി അവിനീതനായിരുന്നാലും ഞങ്ങൾക്ക പരിത്യാജ്യനല്ല. ഞാൻ പരിത്യജിക്കാതെ ഇരുന്നാലും എന്റെ വാക്കിനെ ലേശവും കേൾക്കാത്ത ഈ സ്വാമിക്ക എന്തൊരുപകാരത്തെ ചെയ്വാൻ കഴിയും. എല്ലാ പ്രകാരത്തിലും നയജ്ഞനായി അശ്മക രാജ്യാധിപതിയായ വസന്തഭാനുവിന്ന ഈ രാജ്യം അധീനപ്പെട്ടുപോയി എന്നതന്നെ പറയാം. വരുവാൻ പോകുന്ന ആപത്തുകൾ ഈ സ്വാമിയെ പ്രകൃതിസ്ഥനാക്കിചെയ്യുമൊ.
ഇരിക്കട്ടെ അനര്‍ത്ഥം വന്നുകൂടും. ഞാൻ പ്രയാസപ്പെട്ട ജിഹ്വയെ അടക്കിവെച്ച എങ്ങിനെയെങ്കിലും എന്റെ മന്ത്രിസ്ഥാനത്തിൽനിന്ന കിഴ്പട്ട വീഴാത്ത നിലയിൽ കഴിച്ചുകൂട്ടാം. ഇപ്രകാരം വിഷാദിച്ചും കൊണ്ട മന്ത്രി സ്വഗ്രഹത്തിലേക്ക പോകയും ചെയ്തു.
രാജാവാകിൽ വിഹാര ഭദ്രനെന്ന സേവക പിശുനന്റെ ഉപദേശത്തെ അനുസരിച്ച സ്വച്ഛന്ദചാരിയായി ഭവിച്ച യധേഷ്ടം പ്രവൃത്തിച്ചുംകൊണ്ട വരുന്ന സമയത്തിൽ പ്രതികക്ഷിയായ അശ്മക മഹാ രാജാവിന്റെ അമാത്യനായ ഇന്ദ്രപാലി തന്റെ പുത്രനായ ചന്ദ്രപാലിതൻ ദുര്ന്നടപ്പുകാരനാണെന്നവെച്ച പിതാവിനാൽ ഉപേക്ഷിക്കപ്പെട്ടവനാണെന്നുള്ള നാട്യത്തോടുകൂടി പുറപ്പെട്ട അനേകം ചാരണന്മാരോടും അതികുശലമാരായ ശില്പകാരിണികളായ സ്ത്രീകളോടും അനേകം ച്ഛന്ന കിങ്കരന്മാരോടും ഗൂഢപുരുഷന്മാരോടുംകൂടി ഈ അനന്തമ്മ രാജധാനിയിൽ ചെന്ന നാനാ വിധ ക്രീഡകളെക്കൊണ്ട ഒന്നാമത രാജസേവകനായ വിഹാരഭദ്രനെ വശീകരിച്ചു.
അതിന്റശേഷം ഈ വിഹാരഭദ്രൻ വഴിയായി രാജാവിന്റ സമീപത്തിലും കടന്നുവീണു. അകത്തു കടന്നു വീണതിന്റെ ശേഷം ക്രമേണ രാജസേവനായി തീര്‍ന്ന ഈ ചന്ദ്രപാലിതൻ യാതൊരു വ്യസനത്തെ (മദ്യപാനം- നായാട്ട- ചൂതകളി- സ്ത്രീസേവ ഈ നാലിന്നും വ്യസനമെന്നു പേരാകുന്നു) ആരംഭിക്കുന്നുവൊ, അതെല്ലാം അങ്ങിനെതന്നെയെന്നു രാജാവ അനുവദിച്ചു. അതിൽ നായാട്ടിനെപറ്റി ഇപ്രകാരമാണ യുക്തിയുക്തമായി ബോദ്ധ്യപ്പെടുത്തിയത.
ഹാ, കഷ്ടം! ചാണക്യൻ പറയുന്നത സത്യമാണ. തന്റെ ചിത്തത്തെ അറിഞ്ഞ അതുപ്രകാരം അനുവർത്തിക്കുന്നവരിൽ നിന്നുണ്ടാവുന്ന അനര്‍ത്ഥങ്ങളും തനിക്കു പ്രിയമായിരിക്കും. അതി സമര്ത്ഥന്മാരായിരുന്നാലും പ്രഭുക്കളുടെ ചിത്തത്തെ അനുവർത്തിക്കാത്തവർ ദ്വേഷ്യന്മാരായിട്ടും തീരും എന്നാകുന്നു ചാണക്യൻ പറഞ്ഞിരിക്കുന്നത.
ഇപ്രകാരമെല്ലാമാണെങ്കിലും നമുക്ക ഈ പ്രഭുവിനെഒഴിച്ച വേറെ ഗതി എന്താണ. പിതാവ, പിതാമഹൻ മുതലായവരാൽ പാരമ്പര്യമായി സേവിക്കപ്പെട്ടവരുന്ന ഈ സ്വാമി അവിനീതനായിരുന്നാലും ഞങ്ങൾക്ക പരിത്യാജ്യനല്ല. ഞാൻ പരിത്യജിക്കാതെ ഇരുന്നാലും എന്റെ വാക്കിനെ ലേശവും കേൾക്കാത്ത ഈ സ്വാമിക്ക എന്തൊരുപകാരത്തെ ചെയ്വാൻ കഴിയും. എല്ലാ പ്രകാരത്തിലും നയജ്ഞനായി അശ്മക രാജ്യാധിപതിയായ വസന്തഭാനുവിന്ന ഈ രാജ്യം അധീനപ്പെട്ടുപോയി എന്നതന്നെ പറയാം. വരുവാൻ പോകുന്ന ആപത്തുകൾ ഈ സ്വാമിയെ പ്രകൃതിസ്ഥനാക്കിചെയ്യുമൊ.
ഇരിക്കട്ടെ അനര്‍ത്ഥം വന്നുകൂടും. ഞാൻ പ്രയാസപ്പെട്ട ജിഹ്വയെ അടക്കിവെച്ച എങ്ങിനെയെങ്കിലും എന്റെ മന്ത്രിസ്ഥാനത്തിൽനിന്ന കിഴ്പട്ട വീഴാത്ത നിലയിൽ കഴിച്ചുകൂട്ടാം. ഇപ്രകാരം വിഷാദിച്ചും കൊണ്ട മന്ത്രി സ്വഗ്രഹത്തിലേക്ക പോകയും ചെയ്തു.
രാജാവാകിൽ വിഹാര ഭദ്രനെന്ന സേവക പിശുനന്റെ ഉപദേശത്തെ അനുസരിച്ച സ്വച്ഛന്ദചാരിയായി ഭവിച്ച യധേഷ്ടം പ്രവൃത്തിച്ചുംകൊണ്ട വരുന്ന സമയത്തിൽ പ്രതികക്ഷിയായ അശ്മക മഹാ രാജാവിന്റെ അമാത്യനായ ഇന്ദ്രപാലി തന്റെ പുത്രനായ ചന്ദ്രപാലിതൻ ദുര്ന്നടപ്പുകാരനാണെന്നവെച്ച പിതാവിനാൽ ഉപേക്ഷിക്കപ്പെട്ടവനാണെന്നുള്ള നാട്യത്തോടുകൂടി പുറപ്പെട്ട അനേകം ചാരണന്മാരോടും അതികുശലമാരായ ശില്പകാരിണികളായ സ്ത്രീകളോടും അനേകം ച്ഛന്ന കിങ്കരന്മാരോടും ഗൂഢപുരുഷന്മാരോടുംകൂടി ഈ അനന്തമ്മ രാജധാനിയിൽ ചെന്ന നാനാ വിധ ക്രീഡകളെക്കൊണ്ട ഒന്നാമത രാജസേവകനായ വിഹാരഭദ്രനെ വശീകരിച്ചു.
അതിന്റശേഷം ഈ വിഹാരഭദ്രൻ വഴിയായി രാജാവിന്റ സമീപത്തിലും കടന്നുവീണു. അകത്തു കടന്നു വീണതിന്റെ ശേഷം ക്രമേണ രാജസേവനായി തീര്‍ന്ന ഈ ചന്ദ്രപാലിതൻ യാതൊരു വ്യസനത്തെ (മദ്യപാനം- നായാട്ട- ചൂതകളി- സ്ത്രീസേവ ഈ നാലിന്നും വ്യസനമെന്നു പേരാകുന്നു) ആരംഭിക്കുന്നുവൊ, അതെല്ലാം അങ്ങിനെതന്നെയെന്നു രാജാവ അനുവദിച്ചു. അതിൽ നായാട്ടിനെപറ്റി ഇപ്രകാരമാണ യുക്തിയുക്തമായി ബോദ്ധ്യപ്പെടുത്തിയത.
അല്ലയോ മഹാ രാജാവെ! നായാട്ട ദേഹികൾക്ക ഏതപ്രകാരം ഗുണത്തെ ഉണ്ടാക്കുന്നുവൊ അതുപ്രകാരം മറ്റൊന്നുകൊണ്ടും ഉണ്ടാകുന്നതല്ല. എന്തുകൊംണ്ടെന്നാൽ, ഈ നായാട്ടിനാൽ അധികമായ ദേഹ വ്യായാമം ഉണ്ടാകുന്നതിനാൽ ഓടിപോകേണ്ടി വരുന്ന അത്യാപത്തുകാലങ്ങളിൽ ഉപകരിക്കുന്നതായ അതിദൂരം പോയി ചേരുവാനുള്ള ജംഘാബലവും പിന്നെ കഫം കുറഞ്ഞുവരുന്നതിനാൽ ആരോഗ്യത്തിന്ന മുഖ്യ കാരണമായ ദീപനശക്തിയും മേദസ്സ് വര്‍ദ്ധിക്കാതെ വേണ്ടതുപോലെ നിലനിൽക്കുന്നതിനാൽ അംഗങ്ങൾക്കു സ്ഥൈര്യം കര്‍ക്കശത്വം (എന്നാൽ മിടുക്ക) അതിലാഘവം (സ്വാധീനം) ഇത്യാദി ഗുണങ്ങളും പിന്നെ ശീതം - ഉഷ്ണം - വാതം വര്‍ഷം- വിശപ്പ- ദാഹം ഇതുകളെ സഹിപ്പാനുള്ളശക്തിയും ഓരോരൊ അവസ്ഥകളിൽ മൃഗജാതികളുടെചിത്ത വ്യാപാരത്തെ അറിവാനുള്ള ശക്തിയും പിന്നെ മൃഗങ്ങൾ- കാട്ടുപോത്തുകൾ മുതലായ ദുഷ്ടജന്തുക്കളുടെ വധംനിമിത്തം നാട്ടിൽ സസ്യാദി നാശപ്രതിക്രിയയും ചെന്നായ- വ്യാഘ്രം മുതലായ ക്രൂരസത്വങ്ങളുടെ ഹിംസ നിമിത്തം വഴിക്കാര്‍ക്കും മറ്റും ഉപദ്രവ നിവാരണവും ഏലം - കാപ്പി മുതലായ കാട്ടുകൃഷികൾക്ക ഉപയോഗപ്പെടുന്ന മലകൾ- കാടുകൾ ഈ വക സ്ഥലങ്ങളുടെ ഗുണദോഷ പരിജ്ഞാനവും കാട്ടിൽ പ്രബലന്മാരായ മലയരുടെ വിശ്വാസ പൂര്‍വ്വമായ സഖ്യത്താലും ഉത്സാഹശക്തികളുടെ ഉൽക്കര്ഷത്താലും ശത്രുക്കളെ ത്രസിപ്പിക്കാനുള്ള ശക്തിയും മറ്റ അനേകഗുണങ്ങളും സിദ്ധിപ്പാനിടയുള്ളതാകുന്ന.
ഇനി ചൂതുകളിയിലുണ്ടാകുന്ന ഗുണങ്ങളേയും മഹാ രാജാവ കേൾക്കണം. തൃണത്തെപ്പോലെ അലക്ഷ്യമായി ധനത്തെ ചിലവഴിക്കുകനിമിത്തം അസാധാരണമായ ചിത്തൌദാര്യം ജയാപജയങ്ങളിൽ വ്യവസ്ഥയില്ലാതെ വരുന്നതിനാൽ സന്തോഷത്തിന്നും വിഷാദത്തിന്നും അധീനനല്ലാതെ ഭവിക്കുക. പിന്നെ പൌരുഷത്തിന്ന മുഖ്യകാരണമായ കോപത്തിന്റെ വൃദ്ധി. ആരാലും കണ്ടുപിടിക്കുവാൻ വളരെ പ്രയാസമുള്ളതുകളും ചൂതുകൾ ഹസ്തങ്ങൾ ഭൂമി മുതലായതുകളിൽ പ്രയോഗിക്കുന്നതുകളുമായ കപട കര്‍മ്മങ്ങളുടെ അറിവ സിദ്ധിപ്പാനിടവരുന്നതിനാൽ അധികമായ ബുദ്ധിസാമർത്ഥ്യം. ഒരു വിഷയത്തിൽ തന്നെ ബുദ്ധിയിരുത്തുക ഹേതുവായിട്ട മനസ്സിന്ന അത്യത്ഭുതമായ സ്ഥൈര്യം. ഉത്സാഹത്തെ ഉണ്ടാക്കി തീര്‍ക്കുന്ന സാഹസ കര്‍മ്മങ്ങളിൽ പ്രീതി. അതിക്രൂരന്മാരായ പുരുഷന്മാരുടെ സഹവാസം നിമിത്തം ഇതരന്മാർ അധൃഷ്യനായി തീരുക. അഭിമാനം. ലോകകുത്സിതമല്ലാത്ത വിധത്തിൽ ശരീരപോഷണം മുതലായ പല ഗുണങ്ങളും ചൂതുകളിയിലും സിദ്ധിക്കുന്നതാകുന്നു.
എനി ഉത്തമ സ്ത്രീസുഖാനുഭവത്താലുണ്ടാവുന്ന ഗുണങ്ങളേയും വിവരിക്കാം. ഒന്നാമത തന്നാൽ സമ്പാദിക്കപ്പെട്ട ധമ്മാര്ത്ഥങ്ങൾക്ക സാഫല്യം. പിന്നെ താൻ ഇപ്പോഴാണ ഒരു പുരുഷനായി തീര്‍ന്നത എന്നിങ്ങിനെ പൂര്‍ണ്ണമായ ഒരു അഭിമാനം. അന്യന്മാരുടെ അഭിപ്രായങ്ങളെ അറിവാൻ തക്ക സാമർത്ഥ്യം അധികം ലോഭിക്കാതേയും ക്ലേശിക്കാതേയും ഉള്ള നടവടി. സകല കലകളിലും ഒരു വൈദഗ്ദ്ധ്യം. ഇതുവരേക്കും അനുഭവിക്കാത്തതായ വിശേഷ സുഖങ്ങളുടെ ലാഭം. തനിക്ക ലഭിക്കുന്ന രമ്യവസ്തുക്കളുടെ പരിപാലനം. അങ്ങിനെ സൂക്ഷിച്ചുവെക്കപ്പെട്ടിരിക്കുന്ന മനോഹരങ്ങളായ സുഗന്ധ ദ്രവ്യാദികളെ സമയോചിതം പോലെ അനുഭവിക്കുക. തന്നാൽ അനുഭവിക്കപ്പെട്ട നിരതിശയസുഖങ്ങളെ ആലോചിച്ച രസിക്കുക. കോപിക്കുന്ന സമയങ്ങളിൽ അനുനയിപ്പിക്കാനുള്ള പരിചയം. ഈ വക വിഷയങ്ങളിൽ എപ്പോഴും ഉപായങ്ങളെ പരിശീലിക്കുക ഹേതുവായിട്ട ബുദ്ധിക്കും വാക്കിന്നും നിരതിശയമായ ഒരു സാമര്‍ത്ഥ്യം. വിശേഷപ്പെട്ട ശരീര സംസ്കാരം നിമിത്തമായി ഉണ്ടാകുന്ന സുഭഗ വേഷത്താൽ സകല ജനങ്ങളിൽനിന്നും സിദ്ധിക്കുന്ന ബഹുമാനം. സുഹൃത്തുകളായിട്ട ഏറ്റവും ഉള്ള യോജിപ്പ. അധികമായിട്ടുള്ള പരിജനാപേക്ഷ. മന്ദസ്മിത സുന്ദരമായ സംഭാഷണം. ബലവൃദ്ധി. അന്യന്മാരുടെ അഭിപ്രായത്തെ അനുസരിപ്പാനുള്ള ശീലം. പുത്രോൽപാദനത്താൽ ഇഹലോക പരലോകങ്ങളിലും അഭ്യുദയ പ്രാപ്തി. ഇങ്ങിനെ പലഗുണങ്ങളും ഉത്തമ സ്ത്രീ സുഖാനുഭവത്താൽ സിദ്ധിക്കുന്നതാകുന്നു.
മദ്യപാനത്തിലും പലെ ഗുണങ്ങളും സിദ്ധിപ്പാനുണ്ട്. അനേകവിധം രോഗങ്ങളെ നശിപ്പിക്കുവാൻ തക്ക ശക്തിയുള്ള മദ്യങ്ങളുടെ പാനത്താൽ സകല ജനങ്ങളാലും ആഗ്രഹിക്കപ്പെടുന്ന യൌവ്വനത്തെ നിലനിർത്തുക. എപ്പോഴും നിരതിശയമായ അഹങ്കാരം ഉണ്ടായി തീരുന്നതിനാൽ സകല ദുഃഖങ്ങളേയും നിസ്സാരമാക്കി ചെയ്യുക. കാമോദ്ദീപകമാവുക ഹേതുവായിട്ട സ്ത്രീ സുഖത്തെ അനുഭവിപ്പാനുള്ള ശക്തിക്കഭിവൃദ്ധി. അന്യന്മാരാൽ ചെയ്യപ്പെടുന്ന അപരാധങ്ങളെ മറക്കുക ഹേതുവായിട്ട മനോദു:ഖത്തിന്ന ഇടവരാതെ ഇരിക്കുക. ആരിലും സ്ഥിരമായ ഒരു മത്സരം ജനിക്കാത്തതിനാൽ മനസ്സിന്ന അത്യാനന്ദാനുഭവം. ശബ്ദരസാദികളായ ഇന്ദ്രിയ വിഷയങ്ങളുടെ നിരന്തരാനുഭവം. താൻ അനുഭവിക്കുന്ന പദാർത്ഥങ്ങളെ എല്ലാവക്കും കൊടുക്കുക ഹേതുവായിട്ട സുഹൃൽഗണത്തെ സമ്പാദിക്കുക. നിരതിശയമായ ദേഹസൗഭാഗ്യം. അസാധാരണങ്ങളായ വിലസിതങ്ങൾ. ഭയവും ദു:ഖവും ഇല്ലാതെയായി തീരുന്നതിനാൽ യുദ്ധത്തിൽകൂടി ഉപകരിക്കുന്ന പരാക്രമങ്ങൾ. ഇങ്ങിനെ അനേകം ഗുണങ്ങൾ മദ്യപാനത്താലും സിദ്ധിക്കുന്നതാകുന്നു. എന്നതന്നെയുമല്ല, പരുഷവാക്ക പറയുക. കഠിനമായി പരന്മാരെ ദണ്ഡിക്കുക ഓരോരൊ പദാർത്ഥങ്ങളെ ദുഷിക്കുക. ഈ വക കാര്യങ്ങല്‍ ഓരോരോ സമയങ്ങളിൽ ഉപകരിക്കുന്നതുമാകുന്നു. മഹാനുഭാവ! കാര്യസ്വഭാവം ഇപ്രകാരം ഇരിക്കെ രാജാക്കന്മാര മുനിമാരെ പോലെ ഉപശമതല്പരന്മാരായി തീര്‍ന്നാൽ ശത്രുക്കളെ ജയിപ്പാനായിക്കൊണ്ടും മറ്റും ശക്തന്മാരായി തീരുന്നതല്ലാ. അത്രയുമല്ല ലോകവ്യവഹാരത്തെ അനുസരിച്ച പ്രവൃത്തിപ്പാനും കൂടി സമര്ത്ഥന്മാരായിവരുന്നതല്ല. ഇപ്രകാരമാണ് ചന്ദ്രപാലിതൻ അനന്തവര്‍മ്മ മഹാ രാജാവിനോട ഉപദേശിച്ചത.
അതിന്ന ശേഷം ഈ മഹാരാജാവും ആ ചന്ദ്രപാലിതന്റ ഉപദേശത്തെ ഒരു ഗുരൂപദേശം പോലെ അത്യാദരവോടുകൂടി വിശ്വസിച്ച അദ്ദേഹത്തിന്റെ അഭിപ്രായത്തെ അനുസരിച്ച തന്നെ എല്ലാം ആചരിച്ചു വന്നു. അപ്പോൾ അദ്ദേഹത്തിൻറ പ്രജകളും "യഥാ രാജാ തഥാ പ്രജാ" എന്നുള്ള ന്യായത്തെ അനുസരിച്ച ആ രാജാവിനെപോലെതന്നെ യാതൊരു ശങ്കയും കൂടാതെ നായാട്ട് ചൂതകളി - സ്ത്രീസുഖം- മദ്യപാനം ഈ നാല വ്യസനങ്ങളെയും യഥേഷ്ടം അനുവർത്തിച്ചു തുടങ്ങി. എല്ലാവരും സമാനദോഷന്മാരായി തീര്‍ന്നതിനാൽ മാറുള്ളവരുടെ ദോഷങ്ങളെ കണ്ടുപിടിപ്പാൻ ആരും യത്നം ചെയ്തില്ലാ. സേനാപതി കളും തന്റെ സ്വാമിയുടെ സ്വഭാവത്തന്നെ അനുവർത്തിച്ചു വന്നതിനാൽ അവരവരുടെ കർമ്മഫലങ്ങളെ അനുഭവിച്ചു വന്നു. അതിനുശേഷം ക്രമേണ ദ്രവ്യാഗമനമാര്ഗ്ഗങ്ങൾ കുറഞ്ഞു തുടങ്ങി. രാജാവ വിടന്മാര്ക്ക അധീനനായിവന്നതിനാൽ ചിലവിന്നുള്ള വഴികൾ ക്രമേണ വര്‍ദ്ധിച്ചും തുടങ്ങി.
ഇനി ചൂതുകളിയിലുണ്ടാകുന്ന ഗുണങ്ങളേയും മഹാ രാജാവ കേൾക്കണം. തൃണത്തെപ്പോലെ അലക്ഷ്യമായി ധനത്തെ ചിലവഴിക്കുകനിമിത്തം അസാധാരണമായ ചിത്തൌദാര്യം ജയാപജയങ്ങളിൽ വ്യവസ്ഥയില്ലാതെ വരുന്നതിനാൽ സന്തോഷത്തിന്നും വിഷാദത്തിന്നും അധീനനല്ലാതെ ഭവിക്കുക. പിന്നെ പൌരുഷത്തിന്ന മുഖ്യകാരണമായ കോപത്തിന്റെ വൃദ്ധി. ആരാലും കണ്ടുപിടിക്കുവാൻ വളരെ പ്രയാസമുള്ളതുകളും ചൂതുകൾ ഹസ്തങ്ങൾ ഭൂമി മുതലായതുകളിൽ പ്രയോഗിക്കുന്നതുകളുമായ കപട കര്‍മ്മങ്ങളുടെ അറിവ സിദ്ധിപ്പാനിടവരുന്നതിനാൽ അധികമായ ബുദ്ധിസാമർത്ഥ്യം. ഒരു വിഷയത്തിൽ തന്നെ ബുദ്ധിയിരുത്തുക ഹേതുവായിട്ട മനസ്സിന്ന അത്യത്ഭുതമായ സ്ഥൈര്യം. ഉത്സാഹത്തെ ഉണ്ടാക്കി തീര്‍ക്കുന്ന സാഹസ കര്‍മ്മങ്ങളിൽ പ്രീതി. അതിക്രൂരന്മാരായ പുരുഷന്മാരുടെ സഹവാസം നിമിത്തം ഇതരന്മാർ അധൃഷ്യനായി തീരുക. അഭിമാനം. ലോകകുത്സിതമല്ലാത്ത വിധത്തിൽ ശരീരപോഷണം മുതലായ പല ഗുണങ്ങളും ചൂതുകളിയിലും സിദ്ധിക്കുന്നതാകുന്നു.
എനി ഉത്തമ സ്ത്രീസുഖാനുഭവത്താലുണ്ടാവുന്ന ഗുണങ്ങളേയും വിവരിക്കാം. ഒന്നാമത തന്നാൽ സമ്പാദിക്കപ്പെട്ട ധമ്മാര്ത്ഥങ്ങൾക്ക സാഫല്യം. പിന്നെ താൻ ഇപ്പോഴാണ ഒരു പുരുഷനായി തീര്‍ന്നത എന്നിങ്ങിനെ പൂര്‍ണ്ണമായ ഒരു അഭിമാനം. അന്യന്മാരുടെ അഭിപ്രായങ്ങളെ അറിവാൻ തക്ക സാമർത്ഥ്യം അധികം ലോഭിക്കാതേയും ക്ലേശിക്കാതേയും ഉള്ള നടവടി. സകല കലകളിലും ഒരു വൈദഗ്ദ്ധ്യം. ഇതുവരേക്കും അനുഭവിക്കാത്തതായ വിശേഷ സുഖങ്ങളുടെ ലാഭം. തനിക്ക ലഭിക്കുന്ന രമ്യവസ്തുക്കളുടെ പരിപാലനം. അങ്ങിനെ സൂക്ഷിച്ചുവെക്കപ്പെട്ടിരിക്കുന്ന മനോഹരങ്ങളായ സുഗന്ധ ദ്രവ്യാദികളെ സമയോചിതം പോലെ അനുഭവിക്കുക. തന്നാൽ അനുഭവിക്കപ്പെട്ട നിരതിശയസുഖങ്ങളെ ആലോചിച്ച രസിക്കുക. കോപിക്കുന്ന സമയങ്ങളിൽ അനുനയിപ്പിക്കാനുള്ള പരിചയം. ഈ വക വിഷയങ്ങളിൽ എപ്പോഴും ഉപായങ്ങളെ പരിശീലിക്കുക ഹേതുവായിട്ട ബുദ്ധിക്കും വാക്കിന്നും നിരതിശയമായ ഒരു സാമര്‍ത്ഥ്യം. വിശേഷപ്പെട്ട ശരീര സംസ്കാരം നിമിത്തമായി ഉണ്ടാകുന്ന സുഭഗ വേഷത്താൽ സകല ജനങ്ങളിൽനിന്നും സിദ്ധിക്കുന്ന ബഹുമാനം. സുഹൃത്തുകളായിട്ട ഏറ്റവും ഉള്ള യോജിപ്പ. അധികമായിട്ടുള്ള പരിജനാപേക്ഷ. മന്ദസ്മിത സുന്ദരമായ സംഭാഷണം. ബലവൃദ്ധി. അന്യന്മാരുടെ അഭിപ്രായത്തെ അനുസരിപ്പാനുള്ള ശീലം. പുത്രോൽപാദനത്താൽ ഇഹലോക പരലോകങ്ങളിലും അഭ്യുദയ പ്രാപ്തി. ഇങ്ങിനെ പലഗുണങ്ങളും ഉത്തമ സ്ത്രീ സുഖാനുഭവത്താൽ സിദ്ധിക്കുന്നതാകുന്നു.
മദ്യപാനത്തിലും പലെ ഗുണങ്ങളും സിദ്ധിപ്പാനുണ്ട്. അനേകവിധം രോഗങ്ങളെ നശിപ്പിക്കുവാൻ തക്ക ശക്തിയുള്ള മദ്യങ്ങളുടെ പാനത്താൽ സകല ജനങ്ങളാലും ആഗ്രഹിക്കപ്പെടുന്ന യൌവ്വനത്തെ നിലനിർത്തുക. എപ്പോഴും നിരതിശയമായ അഹങ്കാരം ഉണ്ടായി തീരുന്നതിനാൽ സകല ദുഃഖങ്ങളേയും നിസ്സാരമാക്കി ചെയ്യുക. കാമോദ്ദീപകമാവുക ഹേതുവായിട്ട സ്ത്രീ സുഖത്തെ അനുഭവിപ്പാനുള്ള ശക്തിക്കഭിവൃദ്ധി. അന്യന്മാരാൽ ചെയ്യപ്പെടുന്ന അപരാധങ്ങളെ മറക്കുക ഹേതുവായിട്ട മനോദു:ഖത്തിന്ന ഇടവരാതെ ഇരിക്കുക. ആരിലും സ്ഥിരമായ ഒരു മത്സരം ജനിക്കാത്തതിനാൽ മനസ്സിന്ന അത്യാനന്ദാനുഭവം. ശബ്ദരസാദികളായ ഇന്ദ്രിയ വിഷയങ്ങളുടെ നിരന്തരാനുഭവം. താൻ അനുഭവിക്കുന്ന പദാർത്ഥങ്ങളെ എല്ലാവക്കും കൊടുക്കുക ഹേതുവായിട്ട സുഹൃൽഗണത്തെ സമ്പാദിക്കുക. നിരതിശയമായ ദേഹസൗഭാഗ്യം. അസാധാരണങ്ങളായ വിലസിതങ്ങൾ. ഭയവും ദു:ഖവും ഇല്ലാതെയായി തീരുന്നതിനാൽ യുദ്ധത്തിൽകൂടി ഉപകരിക്കുന്ന പരാക്രമങ്ങൾ. ഇങ്ങിനെ അനേകം ഗുണങ്ങൾ മദ്യപാനത്താലും സിദ്ധിക്കുന്നതാകുന്നു. എന്നതന്നെയുമല്ല, പരുഷവാക്ക പറയുക. കഠിനമായി പരന്മാരെ ദണ്ഡിക്കുക ഓരോരൊ പദാർത്ഥങ്ങളെ ദുഷിക്കുക. ഈ വക കാര്യങ്ങല്‍ ഓരോരോ സമയങ്ങളിൽ ഉപകരിക്കുന്നതുമാകുന്നു. മഹാനുഭാവ! കാര്യസ്വഭാവം ഇപ്രകാരം ഇരിക്കെ രാജാക്കന്മാര മുനിമാരെ പോലെ ഉപശമതല്പരന്മാരായി തീര്‍ന്നാൽ ശത്രുക്കളെ ജയിപ്പാനായിക്കൊണ്ടും മറ്റും ശക്തന്മാരായി തീരുന്നതല്ലാ. അത്രയുമല്ല ലോകവ്യവഹാരത്തെ അനുസരിച്ച പ്രവൃത്തിപ്പാനും കൂടി സമര്ത്ഥന്മാരായിവരുന്നതല്ല. ഇപ്രകാരമാണ് ചന്ദ്രപാലിതൻ അനന്തവര്‍മ്മ മഹാ രാജാവിനോട ഉപദേശിച്ചത.
അതിന്ന ശേഷം ഈ മഹാരാജാവും ആ ചന്ദ്രപാലിതന്റ ഉപദേശത്തെ ഒരു ഗുരൂപദേശം പോലെ അത്യാദരവോടുകൂടി വിശ്വസിച്ച അദ്ദേഹത്തിന്റെ അഭിപ്രായത്തെ അനുസരിച്ച തന്നെ എല്ലാം ആചരിച്ചു വന്നു. അപ്പോൾ അദ്ദേഹത്തിൻറ പ്രജകളും "യഥാ രാജാ തഥാ പ്രജാ" എന്നുള്ള ന്യായത്തെ അനുസരിച്ച ആ രാജാവിനെപോലെതന്നെ യാതൊരു ശങ്കയും കൂടാതെ നായാട്ട് ചൂതകളി - സ്ത്രീസുഖം- മദ്യപാനം ഈ നാല വ്യസനങ്ങളെയും യഥേഷ്ടം അനുവർത്തിച്ചു തുടങ്ങി. എല്ലാവരും സമാനദോഷന്മാരായി തീര്‍ന്നതിനാൽ മാറുള്ളവരുടെ ദോഷങ്ങളെ കണ്ടുപിടിപ്പാൻ ആരും യത്നം ചെയ്തില്ലാ. സേനാപതി കളും തന്റെ സ്വാമിയുടെ സ്വഭാവത്തന്നെ അനുവർത്തിച്ചു വന്നതിനാൽ അവരവരുടെ കർമ്മഫലങ്ങളെ അനുഭവിച്ചു വന്നു. അതിനുശേഷം ക്രമേണ ദ്രവ്യാഗമനമാര്ഗ്ഗങ്ങൾ കുറഞ്ഞു തുടങ്ങി. രാജാവ വിടന്മാര്ക്ക അധീനനായിവന്നതിനാൽ ചിലവിന്നുള്ള വഴികൾ ക്രമേണ വര്‍ദ്ധിച്ചും തുടങ്ങി.
അതിനുശേഷം പൂജാമുഖ്യന്മാര - പുരവാസികൾ- ഖണ്ഡാധിപന്മാര മുതലായവര രാജാവിനെ തന്നെ അനുസരിച്ച നടന്നു വന്നതിനാൽ ഏറ്റവും അന്യോന്യ വിശ്വസ്തനാരായി തീര്‍ന്നതു കൊണ്ട അവരവരുടെ ഭാര്യമാരോടുകൂടി മദ്യപാനം മുതലായ വിനോദങ്ങളിൽ രാജാവിനാൽ സംഭാവിതന്മാരായവന്ന നിമി ത്തം എല്ലാവരും അവരവരുടെ ആചാരങ്ങളേയും മര്യാദകളേയും അതിക്രമിച്ചു. മഹാരാജാവും ഓരോരൊ വ്യാജത്തെ പറഞ്ഞമേല്പറഞ്ഞവരുടെ ഭാര്യമാരെ വ്യഭിചരിച്ചും വന്നു. വ്യഭിചാരിണികളായിതീര്ന്ന രാജാവിന്റെ അന്തഃപുരസ്ത്രീകളിൽ മേൽപറഞ്ഞവരും നിര്ഭയന്മാരായിട്ട യഥാസുഖം പ്രവേശിച്ചും തുടങ്ങി. കുലാംഗനമാരും പാതിവ്രത്യാദി ധര്‍മ്മങ്ങളെ ഉപേക്ഷിച്ച പരസ്പരം ഓരോരൊ ചതുരവാക്കുകളെ പറഞ്ഞുംകൊണ്ടും താന്താങ്ങളുടെ ഭർത്താക്കന്മാരെ അലക്ഷ്യമാക്കിചെയ്തും ജാരന്മാരുടെ ദുരുപദേശങ്ങളെ കേട്ട അതുപ്രകാരം പ്രവൃത്തിച്ചും തുടങ്ങി. അതുനിമിത്തം അമര്ഷികളായി തീര്‍ന്ന പുരുഷന്മാരുടെ പരസ്പര കലഹങ്ങളും വര്‍ദ്ധിച്ചുവന്നു. അവരിൽ ബലവാന്മാര ദുബ്ബലന്മാരെ പ്രഹരിക്കുകയും മറ്റും ചെയ്ത കഠിനമായി ഉപദ്രവിച്ചു. ചോരന്മാര മുതലായവര ധനവാന്മാരുടെ ധനങ്ങളെ അപഹരിച്ചും തുടങ്ങി.
പ്രാണിവധാദികളായ അക്രമങ്ങൾ പ്രതിക്രിയ ഇല്ലാത്ത വിധത്തിൽ വര്‍ദ്ധിച്ചുവന്നു. എന്തിനു വളരെ പറയുന്നു ഈ രാജാവിന്റെ പ്രജകൾ തങ്ങളുടെ ബന്ധുക്കളുടെ പലവിധമായ നാശത്താലും ചോരാദികൾ ധനത്തെ അപഹരിക്കുന്നതിനാലും പിന്നെ വധബന്ധനാദികളാലും മറ്റും ആതുരകളായി തീര്‍ന്ന കണ്ണുനീർ ഒലിപ്പിച്ചുംകൊണ്ട് ഉറക്കെ നിലവിളിച്ചു തുടങ്ങി. എന്നുതന്നെയുമല്ല, രാജാവിനാൽ ചെയ്യപ്പെടുന്ന ശിക്ഷകൾ യഥാ പ്രകാരമല്ലാതെയായി തീര്‍ന്നതിനാൽ പ്രജകൾക്ക ഭയത്തേയും ഈര്ഷ്യതയേയും ഉണ്ടാക്കി തീർത്തു. അല്പാവശിഷ്ടന്മാരായി തീര്‍ന്ന ഭൃത്യവഗ്ഗങ്ങൾക്കു പരദ്രവ്യങ്ങളിൽ ആശവന്നുതുടങ്ങി. അപമാനിതന്മാരായ ധീരപുരുഷന്മാര അഭിമാനത്താൽ ഏററവും ദു:ഖിതന്മാരായി തീർന്നു. പലവിധങ്ങളായ ഓരോരൊ അകൃത്യങ്ങൾ തുടങ്ങിയതിന്ന ശേഷം തന്നിമിത്തമായി പരസ്പരം ഭേദങ്ങൾ ആരംഭിച്ചു. ഇങ്ങിനെയെല്ലാം വന്നുകൂടിയസമയം ഈ അനന്തവര്‍മ്മ മഹാരാജാവിന്റെ വിരോധിയായ അശ്മക മഹാ രാജാവിനാൽഅയക്കപ്പെട്ടവരായ ക്രൂരപുരുഷന്മാര നായാട്ടുവേഷത്തെ അവലംബിച്ച ഈ അനേക മൃഗങ്ങൾ ഇവിടെ ചാടി ഒളിക്കുന്നു എന്നും മററും ഘോഷിച്ച തിരികെ വരുവാൻ മാര്‍ഗ്ഗം ഇല്ലാതെയും ഉണങ്ങിയ പുല്ല- മുള- പൊന്തകൾ ഇതുകളോടുകൂടിയതായും ഇരിക്കുന്ന പർവ്വത മദ്ധ്യ പ്രദേശങ്ങളിൽ ചാടിച്ച അതുകളുടെ ദ്വാര മാര്‍ഗ്ഗത്തിൽ തീ കൊളുത്തിയും മറ്റു ചിലരെ വ്യാഘ്രാദി ജന്തുക്കളുടെ വധത്തിന്നായി ഉസാഹിപ്പിച്ച അതുകളുടെ മുമ്പിൽ കൊണ്ടുപോയി ചാടിച്ചും അല്പംദൂരം പോയാൽ വിശേഷ ജലമുള്ള കിണറുകൾ ഉണ്ടെന്ന ദാഹിച്ച വലയുന്ന ചിലരോട ചതിയായി പറഞ്ഞ ആഗ്രഹത്തെ വര്‍ദ്ധിപ്പിച്ച അതി ദൂരമാര്ഗ്ഗങ്ങളെ നടത്തി അതുനിമിത്തം പ്രാണങ്ങളെ അപഹരിക്കുവാൻ തക്ക വിശപ്പിനേയും ദാഹത്തേയും വര്‍ദ്ധിപ്പിച്ചും, പിന്നെ പച്ചപുല്ലുകൾ പൊന്തക്കാടുകൾ മുതലായതുകളെക്കൊണ്ട് മുടിക്കൊണ്ടിരിക്കുന്ന അഗാധകുഴികളിൽ വീഴുവാൻ തക്ക വിധത്തിൽ ദുര്മ്മാഗ്ഗത്തിലൂടെ ഓടിപ്പിച്ചും കാവുകളിൽ മുളളുകൾ പെടുന്ന സമയം വിഷരൂഷിതങ്ങളായ ശസ്ത്രങ്ങളെക്കൊണ്ട് ആ മുളളുകളെ ഉദ്ധരിച്ചും നായാട്ടു സമയമാകയാൽ ഓരൊരൊ കൂട്ടര ഓരോരൊ ദിക്കിലേക്കഓടിപോകുന്ന തക്കത്തിൽ ഒറ്റപ്പെട്ടുകിട്ടുന്നവരെ യധേഷ്ടം വധിപ്പിച്ചും മൃഗങ്ങളുടെ ദേഹങ്ങളിൽ വിട്ടശരങ്ങൾ ഒ! പിഴച്ചപോയല്ലൊ, എന്ന നടിച്ച ചിലരെ അസ്ത്ര പ്രയോഗങ്ങളെക്കൊണ്ട് പ്രഹരിച്ചും പിന്നെ ഈ പര്‍വ്വതത്തിന്റെ ശിഖരത്തിൽ കയറുന്നവര്ക്ക ഞാൻ സമ്മാനം കൊടുക്കാം എന്നും മറ്റും മധുരവാക്കു പറഞ്ഞ കയറുവാൻ അതിപ്രയാസമായ പർവ്വത ശിഖരങ്ങളിൽകയറി മറ്റാരും കാണാതെ ചിലരെ കിഴ്പെട്ട തള്ളിയും ശത്രു പക്ഷക്കാരിൽതന്നെ ചിലരകാട്ടാളന്മാരാണെന്ന നടിച്ച അനന്തവര്‍മ്മ മഹാ രാജാവിന്റെ അല്പാവശിഷ്ടന്മാരായി തക്കത്തിൽ കിട്ടുന്നചില സൈന്യങ്ങളെ കാട്ടിൽപിടിച്ച ബന്ധിച്ചും ചൂതുകളി- കുക്കടാദി പക്ഷിയുദ്ധം യാത്രൊൽത്സവം മുതലായ സംഭ്രമ കാര്യങ്ങളിൽ അന്യന്മാർ ഹിംസയെ ഉണ്ടാക്കി തീര്‍ക്കുന്ന വിധത്തിൽ ബലവാന്മാരെ പ്രവേശിപ്പിച്ചും ചിലര്‍ക്ക ഗൂഢമായ അപ്രിയങ്ങളെ ഉണ്ടാക്കി തീര്ത്തതിന്നശേഷം ആ അപ്രിയങ്ങൾ പ്രത്യക്ഷത്തിൽ കാണപ്പെടുന്ന സമയം അതുകൾ അവിടെ സാക്ഷിഭൂതന്മാരായി നിൽകകുന്നവരിൽനിന്ന ഉണ്ടായതാണെന്ന ഘോഷിച്ച തങ്ങ ളിൽ ഉള്ള അപകീർത്തിയെ മറച്ചുവെക്കുവാൻവേണ്ടി അവരുടെ നേരെ പലെ അക്രമങ്ങളെ കാണിച്ചും പിന്നെ ചിലരെ സ്നേഹിതന്മാരുടെ നിലയിൽ പരസ്ത്രീകളിൽ കൊണ്ടുപോയി വിട്ട് ഉടനെ ആ സ്ത്രീകളുടെ ഭർത്താക്കന്മാക്ക ഗൂഢമായി അറിവ കൊടുത്ത അവരെക്കൊണ്ട ജാരന്മാരേയും ജാരന്മാരെകൊണ്ട ഭര്ത്താക്കന്മാരെയും തരമായി വന്നാൽ രണ്ട കൂട്ടരെയും പ്രഹരിപ്പിച്ച അര്വരുടെ സാഹസകമ്മങ്ങളെ ഉൽഘോഷിച്ചും വഞ്ചനാ പുരസ്സരമായി ചിലരെ ഒളിച്ചിരുത്തി ഗൂഢമായി അവരുടെ സ്ത്രീകളെക്കൊണ്ടചില പുരുഷന്മാരെ സങ്കേതസ്ഥലങ്ങളിൽ വരുത്തിയതിന്ന ശേഷം തൽഭര്ത്താക്കന്മാരെ ആ സങ്കേത സ്ഥലങ്ങളിൽ കൊണ്ടു പോയി കാണിച്ച അതുനിമിത്തം ഉണ്ടാകുന്ന അനിര്വ്വചനീയങ്ങളായ മാരണ കര്മ്മങ്ങളെക്കൊണ്ടും ഓരൊ വ്യാജം പറഞ്ഞ മോഹിപ്പിച്ച ഗുഹകളിൽ കൊണ്ടുപോയി അവിടെവെച്ച നിഗ്രഹിച്ചും മദഗജങ്ങളുടെ പുറത്തു കയറുവാനായി നിര്ബ്ബന്ധിച്ചുകയറ്റി തന്മൂലമായി വധിച്ചും ദുഷ്ടഗജങ്ങളെ കോപിപ്പിച്ച അക്രമമായ പന്തിയത്തിന്മേൽ ആ ദുഷ്ടഗജങ്ങളുടെ അഭിമുഖമാക്കി ചെയ്തും ദായാദികൾ തമ്മിൽ കലഹിക്കുന്ന തക്കത്തിൽ അവരിൽ ഒരു കൂട്ടരെ ഗൂഢമായി കൊന്ന മറ്റുള്ള കൂട്ടത്തിൽ ആ അപവാദത്തെ ഉണ്ടാക്കിത്തീര്ത്തും, സാമന്തരാജ്യങ്ങളിൽ ദുർവൃത്തന്മാരായുള്ളവരെ ഗൂഢമായി നിഗ്രഹിച്ച ആയത അവരുടെ വൈരികളിൽനിന്നുണ്ടായതാണെന്ന ഘോഷിച്ചും, ചിലരെ വിശ്വസ്തഘാതിനികളായയുവതികളോടുകൂടെ രാപ്പകൽ രമിപ്പിച്ച രാജയക്ഷ്മാവിനെ ഉണ്ടാക്കി തീര്‍ത്തും, പിന്നെവസ്ത്രങ്ങൾ, ആഭരണങ്ങൾ, മാല്യങ്ങൾ, ചന്ദനാദി കുറിക്കൂട്ടുകൾ ഈ വക പദാർത്ഥങ്ങളിൽ ഗൂഢമായി വിഷത്തെ പ്രയോഗിച്ചും, ചികിത്സാമുഖേന രോഗത്തെ വര്‍ദ്ധിപ്പിച്ചും മറ്റ പലെ ഉപായങ്ങളെക്കൊണ്ടും അനന്തവർമ്മ മഹാ രാജാവിന്റെ യോഗത്തിലുള്ള അനേകം യോഗ്യപുരുഷന്മാരുടെ ഉന്മൂലനാശത്തെ വരുത്തുകയും ചെയ്തു.
അതിന്നശേഷം അശ്മകേന്ദ്രനായ വസന്തഭാനു മഹാ രാജാവ ഭാനുവര്മ്മാവ എന്നപേരായ ഒരു വനരാജാവിനെ ഉത്സാഹിപ്പിച്ച അനന്തവമ്മ മഹാരാജാവിന്റെ നേരെ കലഹത്തിന്നായി പ്രവൃത്തിപ്പിച്ചു. അനന്തവർമ്മ മഹാരാജാവും തന്നെ എതൃപ്പാൻ ഒരുങ്ങിവന്ന തന്റെ രാജ്യത്തിന്റെ സമീപത്തിൽ തമ്പടിച്ച പാര്‍ക്കുന്ന ഭാനുവമ്മാവിന്റെ നേരെ യുദ്ധത്തിന്നായി ചതുരംഗ സൈന്യത്തെ തെയ്യാറാക്കുകയും ചെയ്തു.
ഇതിനിടക്ക അശ്മകാധിപതിയായ വസന്തഭാനുരാജാവ സമീപവര്‍ത്തികളായ സകല രാജാക്കന്മാരെയും മുൻകൂട്ടിചെന്ന കണ്ട സ്വാധീനന്മാരാക്കി തീര്‍ക്കുകയും ചെയ്തു. അപ്പോൾ ആ വക എല്ലാ രാജാക്കന്മാരും ഒരു യോഗമായിചേര്ന്ന സമീപത്തിലുള്ള നര്‍മ്മദാ നദിയുടെ തീരപ്രദേശത്തിൽചെന്ന തമ്പടിച്ച പാര്‍ത്തു. ഈ അവസരത്തിലാണ ഒരു ദിവസം അനന്തവര്‍മ്മ മഹാരാജാവ സാമന്ത പ്രഭുവായി കുന്തള രാജ്യാധിപതിയായിരിക്കുന്ന അവന്തി ദേവരാജാവിന്റെ സ്വന്തം നാടകത്തിലെ പ്രധാന നടിയയ ക്ഷ്മാതലോർവ്വശീ എന്ന പ്രസിദ്ധയായ ഉത്തമ സ്ത്രീയിനെ മുൻപറഞ്ഞ ചന്ദ്രപാലിത പ്രമുഖന്മാരായ സേവകന്മാർ മുഖേന വരുത്തി മനോഹരമായ നടനത്തിൽ അതിചതുരയായ ആ ക്ഷ്മാതലോർവശിയുടെ അഭിനയത്തെ കാണുക ഉണ്ടായത. അതിന്നശേഷം ആ സ്ത്രീയിൽ അത്യന്തം അനുരക്തനായിതീന്ന അനന്തവര്‍മ്മ മഹാ രാജാവ അവളോടുകൂടി രമിക്കുകയും ഉണ്ടായി.
പ്രാണിവധാദികളായ അക്രമങ്ങൾ പ്രതിക്രിയ ഇല്ലാത്ത വിധത്തിൽ വര്‍ദ്ധിച്ചുവന്നു. എന്തിനു വളരെ പറയുന്നു ഈ രാജാവിന്റെ പ്രജകൾ തങ്ങളുടെ ബന്ധുക്കളുടെ പലവിധമായ നാശത്താലും ചോരാദികൾ ധനത്തെ അപഹരിക്കുന്നതിനാലും പിന്നെ വധബന്ധനാദികളാലും മറ്റും ആതുരകളായി തീര്‍ന്ന കണ്ണുനീർ ഒലിപ്പിച്ചുംകൊണ്ട് ഉറക്കെ നിലവിളിച്ചു തുടങ്ങി. എന്നുതന്നെയുമല്ല, രാജാവിനാൽ ചെയ്യപ്പെടുന്ന ശിക്ഷകൾ യഥാ പ്രകാരമല്ലാതെയായി തീര്‍ന്നതിനാൽ പ്രജകൾക്ക ഭയത്തേയും ഈര്ഷ്യതയേയും ഉണ്ടാക്കി തീർത്തു. അല്പാവശിഷ്ടന്മാരായി തീര്‍ന്ന ഭൃത്യവഗ്ഗങ്ങൾക്കു പരദ്രവ്യങ്ങളിൽ ആശവന്നുതുടങ്ങി. അപമാനിതന്മാരായ ധീരപുരുഷന്മാര അഭിമാനത്താൽ ഏററവും ദു:ഖിതന്മാരായി തീർന്നു. പലവിധങ്ങളായ ഓരോരൊ അകൃത്യങ്ങൾ തുടങ്ങിയതിന്ന ശേഷം തന്നിമിത്തമായി പരസ്പരം ഭേദങ്ങൾ ആരംഭിച്ചു. ഇങ്ങിനെയെല്ലാം വന്നുകൂടിയസമയം ഈ അനന്തവര്‍മ്മ മഹാരാജാവിന്റെ വിരോധിയായ അശ്മക മഹാ രാജാവിനാൽഅയക്കപ്പെട്ടവരായ ക്രൂരപുരുഷന്മാര നായാട്ടുവേഷത്തെ അവലംബിച്ച ഈ അനേക മൃഗങ്ങൾ ഇവിടെ ചാടി ഒളിക്കുന്നു എന്നും മററും ഘോഷിച്ച തിരികെ വരുവാൻ മാര്‍ഗ്ഗം ഇല്ലാതെയും ഉണങ്ങിയ പുല്ല- മുള- പൊന്തകൾ ഇതുകളോടുകൂടിയതായും ഇരിക്കുന്ന പർവ്വത മദ്ധ്യ പ്രദേശങ്ങളിൽ ചാടിച്ച അതുകളുടെ ദ്വാര മാര്‍ഗ്ഗത്തിൽ തീ കൊളുത്തിയും മറ്റു ചിലരെ വ്യാഘ്രാദി ജന്തുക്കളുടെ വധത്തിന്നായി ഉസാഹിപ്പിച്ച അതുകളുടെ മുമ്പിൽ കൊണ്ടുപോയി ചാടിച്ചും അല്പംദൂരം പോയാൽ വിശേഷ ജലമുള്ള കിണറുകൾ ഉണ്ടെന്ന ദാഹിച്ച വലയുന്ന ചിലരോട ചതിയായി പറഞ്ഞ ആഗ്രഹത്തെ വര്‍ദ്ധിപ്പിച്ച അതി ദൂരമാര്ഗ്ഗങ്ങളെ നടത്തി അതുനിമിത്തം പ്രാണങ്ങളെ അപഹരിക്കുവാൻ തക്ക വിശപ്പിനേയും ദാഹത്തേയും വര്‍ദ്ധിപ്പിച്ചും, പിന്നെ പച്ചപുല്ലുകൾ പൊന്തക്കാടുകൾ മുതലായതുകളെക്കൊണ്ട് മുടിക്കൊണ്ടിരിക്കുന്ന അഗാധകുഴികളിൽ വീഴുവാൻ തക്ക വിധത്തിൽ ദുര്മ്മാഗ്ഗത്തിലൂടെ ഓടിപ്പിച്ചും കാവുകളിൽ മുളളുകൾ പെടുന്ന സമയം വിഷരൂഷിതങ്ങളായ ശസ്ത്രങ്ങളെക്കൊണ്ട് ആ മുളളുകളെ ഉദ്ധരിച്ചും നായാട്ടു സമയമാകയാൽ ഓരൊരൊ കൂട്ടര ഓരോരൊ ദിക്കിലേക്കഓടിപോകുന്ന തക്കത്തിൽ ഒറ്റപ്പെട്ടുകിട്ടുന്നവരെ യധേഷ്ടം വധിപ്പിച്ചും മൃഗങ്ങളുടെ ദേഹങ്ങളിൽ വിട്ടശരങ്ങൾ ഒ! പിഴച്ചപോയല്ലൊ, എന്ന നടിച്ച ചിലരെ അസ്ത്ര പ്രയോഗങ്ങളെക്കൊണ്ട് പ്രഹരിച്ചും പിന്നെ ഈ പര്‍വ്വതത്തിന്റെ ശിഖരത്തിൽ കയറുന്നവര്ക്ക ഞാൻ സമ്മാനം കൊടുക്കാം എന്നും മറ്റും മധുരവാക്കു പറഞ്ഞ കയറുവാൻ അതിപ്രയാസമായ പർവ്വത ശിഖരങ്ങളിൽകയറി മറ്റാരും കാണാതെ ചിലരെ കിഴ്പെട്ട തള്ളിയും ശത്രു പക്ഷക്കാരിൽതന്നെ ചിലരകാട്ടാളന്മാരാണെന്ന നടിച്ച അനന്തവര്‍മ്മ മഹാ രാജാവിന്റെ അല്പാവശിഷ്ടന്മാരായി തക്കത്തിൽ കിട്ടുന്നചില സൈന്യങ്ങളെ കാട്ടിൽപിടിച്ച ബന്ധിച്ചും ചൂതുകളി- കുക്കടാദി പക്ഷിയുദ്ധം യാത്രൊൽത്സവം മുതലായ സംഭ്രമ കാര്യങ്ങളിൽ അന്യന്മാർ ഹിംസയെ ഉണ്ടാക്കി തീര്‍ക്കുന്ന വിധത്തിൽ ബലവാന്മാരെ പ്രവേശിപ്പിച്ചും ചിലര്‍ക്ക ഗൂഢമായ അപ്രിയങ്ങളെ ഉണ്ടാക്കി തീര്ത്തതിന്നശേഷം ആ അപ്രിയങ്ങൾ പ്രത്യക്ഷത്തിൽ കാണപ്പെടുന്ന സമയം അതുകൾ അവിടെ സാക്ഷിഭൂതന്മാരായി നിൽകകുന്നവരിൽനിന്ന ഉണ്ടായതാണെന്ന ഘോഷിച്ച തങ്ങ ളിൽ ഉള്ള അപകീർത്തിയെ മറച്ചുവെക്കുവാൻവേണ്ടി അവരുടെ നേരെ പലെ അക്രമങ്ങളെ കാണിച്ചും പിന്നെ ചിലരെ സ്നേഹിതന്മാരുടെ നിലയിൽ പരസ്ത്രീകളിൽ കൊണ്ടുപോയി വിട്ട് ഉടനെ ആ സ്ത്രീകളുടെ ഭർത്താക്കന്മാക്ക ഗൂഢമായി അറിവ കൊടുത്ത അവരെക്കൊണ്ട ജാരന്മാരേയും ജാരന്മാരെകൊണ്ട ഭര്ത്താക്കന്മാരെയും തരമായി വന്നാൽ രണ്ട കൂട്ടരെയും പ്രഹരിപ്പിച്ച അര്വരുടെ സാഹസകമ്മങ്ങളെ ഉൽഘോഷിച്ചും വഞ്ചനാ പുരസ്സരമായി ചിലരെ ഒളിച്ചിരുത്തി ഗൂഢമായി അവരുടെ സ്ത്രീകളെക്കൊണ്ടചില പുരുഷന്മാരെ സങ്കേതസ്ഥലങ്ങളിൽ വരുത്തിയതിന്ന ശേഷം തൽഭര്ത്താക്കന്മാരെ ആ സങ്കേത സ്ഥലങ്ങളിൽ കൊണ്ടു പോയി കാണിച്ച അതുനിമിത്തം ഉണ്ടാകുന്ന അനിര്വ്വചനീയങ്ങളായ മാരണ കര്മ്മങ്ങളെക്കൊണ്ടും ഓരൊ വ്യാജം പറഞ്ഞ മോഹിപ്പിച്ച ഗുഹകളിൽ കൊണ്ടുപോയി അവിടെവെച്ച നിഗ്രഹിച്ചും മദഗജങ്ങളുടെ പുറത്തു കയറുവാനായി നിര്ബ്ബന്ധിച്ചുകയറ്റി തന്മൂലമായി വധിച്ചും ദുഷ്ടഗജങ്ങളെ കോപിപ്പിച്ച അക്രമമായ പന്തിയത്തിന്മേൽ ആ ദുഷ്ടഗജങ്ങളുടെ അഭിമുഖമാക്കി ചെയ്തും ദായാദികൾ തമ്മിൽ കലഹിക്കുന്ന തക്കത്തിൽ അവരിൽ ഒരു കൂട്ടരെ ഗൂഢമായി കൊന്ന മറ്റുള്ള കൂട്ടത്തിൽ ആ അപവാദത്തെ ഉണ്ടാക്കിത്തീര്ത്തും, സാമന്തരാജ്യങ്ങളിൽ ദുർവൃത്തന്മാരായുള്ളവരെ ഗൂഢമായി നിഗ്രഹിച്ച ആയത അവരുടെ വൈരികളിൽനിന്നുണ്ടായതാണെന്ന ഘോഷിച്ചും, ചിലരെ വിശ്വസ്തഘാതിനികളായയുവതികളോടുകൂടെ രാപ്പകൽ രമിപ്പിച്ച രാജയക്ഷ്മാവിനെ ഉണ്ടാക്കി തീര്‍ത്തും, പിന്നെവസ്ത്രങ്ങൾ, ആഭരണങ്ങൾ, മാല്യങ്ങൾ, ചന്ദനാദി കുറിക്കൂട്ടുകൾ ഈ വക പദാർത്ഥങ്ങളിൽ ഗൂഢമായി വിഷത്തെ പ്രയോഗിച്ചും, ചികിത്സാമുഖേന രോഗത്തെ വര്‍ദ്ധിപ്പിച്ചും മറ്റ പലെ ഉപായങ്ങളെക്കൊണ്ടും അനന്തവർമ്മ മഹാ രാജാവിന്റെ യോഗത്തിലുള്ള അനേകം യോഗ്യപുരുഷന്മാരുടെ ഉന്മൂലനാശത്തെ വരുത്തുകയും ചെയ്തു.
അതിന്നശേഷം അശ്മകേന്ദ്രനായ വസന്തഭാനു മഹാ രാജാവ ഭാനുവര്മ്മാവ എന്നപേരായ ഒരു വനരാജാവിനെ ഉത്സാഹിപ്പിച്ച അനന്തവമ്മ മഹാരാജാവിന്റെ നേരെ കലഹത്തിന്നായി പ്രവൃത്തിപ്പിച്ചു. അനന്തവർമ്മ മഹാരാജാവും തന്നെ എതൃപ്പാൻ ഒരുങ്ങിവന്ന തന്റെ രാജ്യത്തിന്റെ സമീപത്തിൽ തമ്പടിച്ച പാര്‍ക്കുന്ന ഭാനുവമ്മാവിന്റെ നേരെ യുദ്ധത്തിന്നായി ചതുരംഗ സൈന്യത്തെ തെയ്യാറാക്കുകയും ചെയ്തു.
ഇതിനിടക്ക അശ്മകാധിപതിയായ വസന്തഭാനുരാജാവ സമീപവര്‍ത്തികളായ സകല രാജാക്കന്മാരെയും മുൻകൂട്ടിചെന്ന കണ്ട സ്വാധീനന്മാരാക്കി തീര്‍ക്കുകയും ചെയ്തു. അപ്പോൾ ആ വക എല്ലാ രാജാക്കന്മാരും ഒരു യോഗമായിചേര്ന്ന സമീപത്തിലുള്ള നര്‍മ്മദാ നദിയുടെ തീരപ്രദേശത്തിൽചെന്ന തമ്പടിച്ച പാര്‍ത്തു. ഈ അവസരത്തിലാണ ഒരു ദിവസം അനന്തവര്‍മ്മ മഹാരാജാവ സാമന്ത പ്രഭുവായി കുന്തള രാജ്യാധിപതിയായിരിക്കുന്ന അവന്തി ദേവരാജാവിന്റെ സ്വന്തം നാടകത്തിലെ പ്രധാന നടിയയ ക്ഷ്മാതലോർവ്വശീ എന്ന പ്രസിദ്ധയായ ഉത്തമ സ്ത്രീയിനെ മുൻപറഞ്ഞ ചന്ദ്രപാലിത പ്രമുഖന്മാരായ സേവകന്മാർ മുഖേന വരുത്തി മനോഹരമായ നടനത്തിൽ അതിചതുരയായ ആ ക്ഷ്മാതലോർവശിയുടെ അഭിനയത്തെ കാണുക ഉണ്ടായത. അതിന്നശേഷം ആ സ്ത്രീയിൽ അത്യന്തം അനുരക്തനായിതീന്ന അനന്തവര്‍മ്മ മഹാ രാജാവ അവളോടുകൂടി രമിക്കുകയും ഉണ്ടായി.
ഇത കഴിഞ്ഞ ഉടനെ അശ്മകേന്ദ്രനായ വസന്തഭാനു രാജാവ കുന്തളാധിപതിയുടെ അടുക്കെചെന്ന ഗൂഢമായി ഇപ്രകാരം സംസാരിച്ചു. ഹേ! കുന്തളേശ്വര! മദോന്മത്തനായി ദുർവൃത്തനായി തീര്‍ന്ന ഈ അനന്തവര്മ്മാവ നമ്മുടെ സ്ത്രികളെ അപഹരിക്കുന്നു. ഈ വക അപമാനങ്ങളെ എത്രത്തോളം സഹിക്കാം. ഇദ്ദേഹത്തിന്റെ ഈ വക ദുഷ്കർമ്മങ്ങളെ സഹിപ്പാൻ പാടുള്ളതല്ല. നമുക്കനൂറ ഗജങ്ങൾ ഉണ്ട്. അങ്ങേക്ക അഞ്ഞൂറ ഗജങ്ങളും ഉണ്ടല്ലൊ. ആകയാൽ നാം രണ്ടപേരും കൂടിചേർന്ന മുരളാധിപതിയായ വീരസേനനേയും ഋചീകേശനായ ഏക വീരനേയും കൊങ്കണപതിയായ കുമാരഗുപ്തനേയും ശാസികനാഥനായ നാഗപാലനേയും ഈ കാര്യത്തിലേക്കവേണ്ടി സഹായത്തിന്നായി അപേക്ഷിച്ചുനോക്കണം. എന്നാൽ അവരും അനന്തവര്മ്മാവിന്റെ ഈ അവിനയ കര്‍മ്മങ്ങളെ ക്ഷമിക്കുകയില്ല. നൊമ്മടെ അഭിപ്രായത്തോടു കൂടി യോജിക്കുകയും ചെയ്യും. വനപ്രഭുവായ ഈ ഭാനുവര്മ്മാവ എനിക്ക എത്രയും പ്രിയ സ്നേഹിതനാണ. ആകയാൽ ദുർവൃത്തനായ അനന്ത വര്മ്മാവിന്റെ നേരെ ആദ്യത്തിൽ ഭാനുവര്മ്മാവിനെ വിടാം. അവരതമ്മിൽ കലഹം ആരംഭിക്കുന്ന സമയം ഞങ്ങൾ എല്ലാവരും കൂടി പിന്നാലെ ചെന്ന അനന്തവര്മ്മാവിനെ പ്രഹരിക്കാം. അദ്ദേഹത്തിനെ ജയിച്ചതിന്നശേഷം ഭണ്ഡാരങ്ങളേയും വാഹനം മുതലായ്തുകളേയും നൊമ്മൾ എല്ലാവരുംകൂടി ഭാഗിച്ചെടുക്കാം. ഇപ്രകാരമാണ അശ്മകേന്ദ്രൻ കുന്തള മഹാരാജാവിനോട ആലോചിച്ചത്.
അപ്പോൾ കുന്തള മഹീപതി അപ്രകാരം തന്നെ എന്ന അശ്മകേന്ദ്രന്റെ അഭിപ്രായത്തെ അംഗീകരിച്ചതിന്ന ശേഷം അശ്മകേന്ദ്രൻ ഇരുപത വിശേഷപ്പെട്ട അംശുകങ്ങളേയും ഇരുപത്തഞ്ച കാശ്മീര സാൽവകളേയും കാഴ്ചയായി അയച്ച സ്നേഹിതന്മാര മുഖാന്തരം സമീപവര്‍ത്തികളായ രാജാക്കന്മാരേയും സ്വാധീനമാക്കി ചെയ്തു.
പിറ്റെന്നാൾ ആ രാജാക്കന്മാരും വനപ്രഭുവായ ഭാനുവര്മ്മാവും കൂടിചെന്ന അവിനീതനായ അനന്തവര്‍മ്മ മഹാ രാജാവിനോട് യുദ്ധംചെയ്ത അദ്ദേഹത്തിനെ വധിക്കുകയും ചെയ്തതിന്നശേഷം വസന്തഭാനുവാകിൽ അദ്ദേഹത്തിന്റെ അവശിഷ്ടങ്ങളായ ഭണ്ഡാരങ്ങൾ വാഹനങ്ങൾ മുതലായവയെ തന്റെ സ്വാധീനത്തിൽതന്നെ വെക്കുകയും അദ്ധ്വാനത്തിന്റയും ബലത്തിന്റയും അവസ്തയെ അനുസരിച്ച നമ്മൾ ഭാഗിച്ചെടുക്കാം. നിങ്ങളുടെ സമ്മതപ്രകാരം തരുന്ന ഏതെങ്കിലും ഒരു അംശംകൊണ്ട ഞാൻ തൃപ്തിപ്പെടാം. എന്നിങ്ങിനെ സാമ്യത്താൽ എല്ലാവരേയും അനുസരിച്ചനിൽക്കുകയും അപ്പൊൾ വിഭാഗകാര്യത്തിൽ പരസ്പരം ഉണ്ടായ തര്‍ക്കം നിമിത്തമായിതന്നെ രാജാക്കന്മാര തമ്മിൽ കലഹിക്കുകയും ആ കലഹം നിമിത്തമായി സർവ്വരാജാക്കന്മാരേയും പരസ്പരം വധിപ്പിക്കുകയും ചെയ്തു.
അതിന്നശേഷം തന്റെ കയ്വശത്തിൽ വന്നിട്ടുള്ള സകലസ്വത്തുക്കളേയും താൻ തന്നെ സ്വീകരിക്കുകയും വനപ്രഭുവായ ഭാനു വര്മ്മാവിനെ അല്പമായ ഒരു അംശത്തെകൊടുത്ത സന്തോഷിപ്പിച്ച മടങ്ങിവന്ന അനന്തവര്മ്മമഹാരാജാവിന്റെ സര്വ്വമായസാമ്രാജ്യത്തേയും താൻ തന്നെ അനുഭവിക്കുകയും ചെയ്തു.
ഈ അവസരത്തിൽ വസുരക്ഷിതൻ എന്നുപേരായ മന്ത്രിവൃദ്ധൻ ചില ആപ്തഭൃത്യന്മാരോടുകൂടി ഭാസ്കരവര്മ്മാ എന്നപേരായ ഈ ബാലനേയും മഞ്ജുവാദിനീ എന്ന പേരായ പതിമൂന്ന വയസ്സുപ്രായമുള്ള ഈ ബാലന്റെ ജേഷ്ടഭാഗനിയേയും ഇവര രണ്ടാളുടേയും മാതാവായ വസുന്ധരാ എന്നപേരായ മഹാദേവിയേയെയും കൂട്ടികൊണ്ടുപോകയും ഈ വക ആപത്തുകൾ ഒക്കെയും അനുഭവിപ്പാൻ യോഗമുള്ളതുകൊണ്ട് ആ മന്ത്രിപൃദ്ധൻ ദാഹജ്വരത്താൽ പരലോകത്തെ പ്രാപിക്കുകയും ചെയ്തു.
അതിന്നശേഷം ഞാൻ എന്നെപ്പോലെയുള്ള വേറെ ചിലരോടുകൂടി ഈ കുട്ടികളേയും ഇവരുടെ മാതാവിനേയും മാഹീഷ്മതീപുരിയിൽ കൊണ്ടുപോയി അവിടെ ഈ ദേവിയുടെ ഭർത്തൃദ്വൈമാതുരനായ ഭ്രാതാവായ മിത്രവര്മ്മാവിനെ കാണിച്ച അവിടെ താമസിപ്പിക്കുകയും ചെയ്തു. അനാര്യയനായ മിത്രവര്മ്മാവ പതിവ്രതയായ ആ മഹാദേവിയെ ഭാര്യയായി സ്വീകരിപ്പാൻ അഭിപ്രായപ്പെട്ടപ്പോൾ ദേവി അതിനെ അനുസരിക്കാതെ ധിക്കരിച്ചനിമിത്തം മിത്രവര്മ്മാവ പതിവ്രതയായ ഇവൾ തന്റെ പുത്രനെ രാജ്യാധിപതിയാക്കി ചെയ്യേണമെന്ന വിചാരിക്കുന്നു എന്നറിഞ്ഞ ദേവിയുടെ മേൽ നിർദ്ദയനായി തീരുകയും ഈ ബാലനെനിഗ്രഹിപ്പാൻ ആലോചിക്കുകയും ചെയ്തു. അപ്പോൾ ദേവി ഈ അഭിപ്രായത്തെ അറിഞ്ഞതിന്നശേഷം എന്നോട ഇപ്രകാരം കല്പിച്ചു.
നാളിജംഘ! നിയ്യ ഈ പുത്രനെ എവിടെയെങ്കിലും കൊണ്ടു പോയി അപനയപ്പെടാതെ വസിക്കണം. ഞാൻ ജീവിച്ചു എന്ന വരികിൽ ഈ പുത്രനെ അനുഗമിക്കാം. എന്നാൽ നിയ്യക്ഷേമത്തോടുകൂടി ഇരിക്കുകയും വർത്തമാനങ്ങളെ ഏത വിധേനയും എനിക്കു അറിയിച്ച തരികയും വേണം. എന്നാകുന്നു എന്നോട കല്പിച്ചത്. അതിന്നശേഷം ഞാനും ജനസംകുലമായ രാജധാനിയിൽനിന്ന പ്രയാസപ്പെട്ട ഈ കുമാരനെ പുറത്തേക്ക് കൊണ്ടുപോന്ന ഈ വിന്ധ്യാടവിയിൽ വന്നു ചേർന്നു.
കാൽ നടയായി നടന്നപോന്ന ഈ കുമാരനെ ആശ്വസിപ്പിക്കാനായി ഏതൊ ഒരു ഗോപവീഥിയിൽ കൊണ്ടുപോയി കുറെ ദിവസം വിശ്രമിപ്പിച്ചു എങ്കിലും അവിടേയും മാഹിഷ്മതി രാജാവിന്റെ ആൾക്കാര വന്ന കണ്ട പിടിച്ചാൽ വൈഷമ്യമാണല്ലൊ എന്ന ഭയപ്പെട്ട വളരെ ദൂരംവഴിനടന്ന ഇവിടെവന്നചേര്ന്നതാണ്.
ഇവിടെ വന്നതിന്നശേഷം അത്യന്തം ദാഹത്താൽ ദുഃഖിതനായ ഈ കുമാരന വെള്ളം കുടിപ്പാൻ കൊടുക്കേണമെന്ന ആഗ്രഹത്തോടുകൂടി ഈ കിണറ്റിൽവന്ന വെള്ളം കോരുന്ന സമയം ഇതിൽ വീണപ്പോഴാണ അങ്ങുന്ന എന്നെ ഈ വിധം കയറ്റി രക്ഷിച്ചത്. അശരണനായ ഈ രാജകുമാരന എനിമേൽ അങ്ങുന്ന രക്ഷിതാവായിരിക്കണം. എന്നിങ്ങിനെ പറഞ്ഞ ആ നാളിജംഘൻ എന്നെ കൈകൂപ്പി തൊഴുതനിൽക്കുകയും ചെയ്തു.
അപ്പോൾ ഈ കുമാരന്റെ മാതാ ഏത ജാതിയിൽ ഉത്ഭവിച്ചവളായിരിക്കും എന്ന ഞാൻ ചോദിച്ചപ്പോൾ പാടലിപുത്രനായി വൈശ്രവണൻ എന്ന പേരായ ഒരു വൈശ്യന്റെ പുത്രിയായ സാഗരദത്തയിൽ കുസുമധന്വാവ എന്നപേരായ കോസലമഹാരാജാവിൽ ഉത്ഭവിച്ചവളാണ ഈ രാജകുമാരന്റെ മാതാവ എന്ന നാളീജംഘൻ എന്നോടപറഞ്ഞു.
ഇങ്ങിനെയാണന്ന വരികിൽ ഈ രാജകുമാരന്റെ മാതാവിന്നും എന്റെ പിതാവിന്നും മാതാമഹൻ ഒന്നായിരിക്കണം. എന്നിങ്ങിനെപറഞ്ഞ ഞാൻ ആ രാജകുമാരനെ അതിസ്നേഹത്തോടും വാത്സല്യത്തോടുംകൂടി മാറിടത്തിൽ അണച്ച ആലിംഗനം ചെയ്തു. അപ്പോൾ സിന്ധുദത്ത പുത്രന്മാരിൽ വെച്ച അങ്ങയുടെ പിതാവ ആരായിരിക്കും, എന്ന ആ വൃദ്ധൻ എന്നോട ചോദിച്ച സമയം ഞാൻ സുശ്രുതനാണ എന്ന പറഞ്ഞപ്പോൾ ആ വൃദ്ധൻ വളരെ സന്തോഷിച്ചു.
അപ്പോൾ കുന്തള മഹീപതി അപ്രകാരം തന്നെ എന്ന അശ്മകേന്ദ്രന്റെ അഭിപ്രായത്തെ അംഗീകരിച്ചതിന്ന ശേഷം അശ്മകേന്ദ്രൻ ഇരുപത വിശേഷപ്പെട്ട അംശുകങ്ങളേയും ഇരുപത്തഞ്ച കാശ്മീര സാൽവകളേയും കാഴ്ചയായി അയച്ച സ്നേഹിതന്മാര മുഖാന്തരം സമീപവര്‍ത്തികളായ രാജാക്കന്മാരേയും സ്വാധീനമാക്കി ചെയ്തു.
പിറ്റെന്നാൾ ആ രാജാക്കന്മാരും വനപ്രഭുവായ ഭാനുവര്മ്മാവും കൂടിചെന്ന അവിനീതനായ അനന്തവര്‍മ്മ മഹാ രാജാവിനോട് യുദ്ധംചെയ്ത അദ്ദേഹത്തിനെ വധിക്കുകയും ചെയ്തതിന്നശേഷം വസന്തഭാനുവാകിൽ അദ്ദേഹത്തിന്റെ അവശിഷ്ടങ്ങളായ ഭണ്ഡാരങ്ങൾ വാഹനങ്ങൾ മുതലായവയെ തന്റെ സ്വാധീനത്തിൽതന്നെ വെക്കുകയും അദ്ധ്വാനത്തിന്റയും ബലത്തിന്റയും അവസ്തയെ അനുസരിച്ച നമ്മൾ ഭാഗിച്ചെടുക്കാം. നിങ്ങളുടെ സമ്മതപ്രകാരം തരുന്ന ഏതെങ്കിലും ഒരു അംശംകൊണ്ട ഞാൻ തൃപ്തിപ്പെടാം. എന്നിങ്ങിനെ സാമ്യത്താൽ എല്ലാവരേയും അനുസരിച്ചനിൽക്കുകയും അപ്പൊൾ വിഭാഗകാര്യത്തിൽ പരസ്പരം ഉണ്ടായ തര്‍ക്കം നിമിത്തമായിതന്നെ രാജാക്കന്മാര തമ്മിൽ കലഹിക്കുകയും ആ കലഹം നിമിത്തമായി സർവ്വരാജാക്കന്മാരേയും പരസ്പരം വധിപ്പിക്കുകയും ചെയ്തു.
അതിന്നശേഷം തന്റെ കയ്വശത്തിൽ വന്നിട്ടുള്ള സകലസ്വത്തുക്കളേയും താൻ തന്നെ സ്വീകരിക്കുകയും വനപ്രഭുവായ ഭാനു വര്മ്മാവിനെ അല്പമായ ഒരു അംശത്തെകൊടുത്ത സന്തോഷിപ്പിച്ച മടങ്ങിവന്ന അനന്തവര്മ്മമഹാരാജാവിന്റെ സര്വ്വമായസാമ്രാജ്യത്തേയും താൻ തന്നെ അനുഭവിക്കുകയും ചെയ്തു.
ഈ അവസരത്തിൽ വസുരക്ഷിതൻ എന്നുപേരായ മന്ത്രിവൃദ്ധൻ ചില ആപ്തഭൃത്യന്മാരോടുകൂടി ഭാസ്കരവര്മ്മാ എന്നപേരായ ഈ ബാലനേയും മഞ്ജുവാദിനീ എന്ന പേരായ പതിമൂന്ന വയസ്സുപ്രായമുള്ള ഈ ബാലന്റെ ജേഷ്ടഭാഗനിയേയും ഇവര രണ്ടാളുടേയും മാതാവായ വസുന്ധരാ എന്നപേരായ മഹാദേവിയേയെയും കൂട്ടികൊണ്ടുപോകയും ഈ വക ആപത്തുകൾ ഒക്കെയും അനുഭവിപ്പാൻ യോഗമുള്ളതുകൊണ്ട് ആ മന്ത്രിപൃദ്ധൻ ദാഹജ്വരത്താൽ പരലോകത്തെ പ്രാപിക്കുകയും ചെയ്തു.
അതിന്നശേഷം ഞാൻ എന്നെപ്പോലെയുള്ള വേറെ ചിലരോടുകൂടി ഈ കുട്ടികളേയും ഇവരുടെ മാതാവിനേയും മാഹീഷ്മതീപുരിയിൽ കൊണ്ടുപോയി അവിടെ ഈ ദേവിയുടെ ഭർത്തൃദ്വൈമാതുരനായ ഭ്രാതാവായ മിത്രവര്മ്മാവിനെ കാണിച്ച അവിടെ താമസിപ്പിക്കുകയും ചെയ്തു. അനാര്യയനായ മിത്രവര്മ്മാവ പതിവ്രതയായ ആ മഹാദേവിയെ ഭാര്യയായി സ്വീകരിപ്പാൻ അഭിപ്രായപ്പെട്ടപ്പോൾ ദേവി അതിനെ അനുസരിക്കാതെ ധിക്കരിച്ചനിമിത്തം മിത്രവര്മ്മാവ പതിവ്രതയായ ഇവൾ തന്റെ പുത്രനെ രാജ്യാധിപതിയാക്കി ചെയ്യേണമെന്ന വിചാരിക്കുന്നു എന്നറിഞ്ഞ ദേവിയുടെ മേൽ നിർദ്ദയനായി തീരുകയും ഈ ബാലനെനിഗ്രഹിപ്പാൻ ആലോചിക്കുകയും ചെയ്തു. അപ്പോൾ ദേവി ഈ അഭിപ്രായത്തെ അറിഞ്ഞതിന്നശേഷം എന്നോട ഇപ്രകാരം കല്പിച്ചു.
നാളിജംഘ! നിയ്യ ഈ പുത്രനെ എവിടെയെങ്കിലും കൊണ്ടു പോയി അപനയപ്പെടാതെ വസിക്കണം. ഞാൻ ജീവിച്ചു എന്ന വരികിൽ ഈ പുത്രനെ അനുഗമിക്കാം. എന്നാൽ നിയ്യക്ഷേമത്തോടുകൂടി ഇരിക്കുകയും വർത്തമാനങ്ങളെ ഏത വിധേനയും എനിക്കു അറിയിച്ച തരികയും വേണം. എന്നാകുന്നു എന്നോട കല്പിച്ചത്. അതിന്നശേഷം ഞാനും ജനസംകുലമായ രാജധാനിയിൽനിന്ന പ്രയാസപ്പെട്ട ഈ കുമാരനെ പുറത്തേക്ക് കൊണ്ടുപോന്ന ഈ വിന്ധ്യാടവിയിൽ വന്നു ചേർന്നു.
കാൽ നടയായി നടന്നപോന്ന ഈ കുമാരനെ ആശ്വസിപ്പിക്കാനായി ഏതൊ ഒരു ഗോപവീഥിയിൽ കൊണ്ടുപോയി കുറെ ദിവസം വിശ്രമിപ്പിച്ചു എങ്കിലും അവിടേയും മാഹിഷ്മതി രാജാവിന്റെ ആൾക്കാര വന്ന കണ്ട പിടിച്ചാൽ വൈഷമ്യമാണല്ലൊ എന്ന ഭയപ്പെട്ട വളരെ ദൂരംവഴിനടന്ന ഇവിടെവന്നചേര്ന്നതാണ്.
ഇവിടെ വന്നതിന്നശേഷം അത്യന്തം ദാഹത്താൽ ദുഃഖിതനായ ഈ കുമാരന വെള്ളം കുടിപ്പാൻ കൊടുക്കേണമെന്ന ആഗ്രഹത്തോടുകൂടി ഈ കിണറ്റിൽവന്ന വെള്ളം കോരുന്ന സമയം ഇതിൽ വീണപ്പോഴാണ അങ്ങുന്ന എന്നെ ഈ വിധം കയറ്റി രക്ഷിച്ചത്. അശരണനായ ഈ രാജകുമാരന എനിമേൽ അങ്ങുന്ന രക്ഷിതാവായിരിക്കണം. എന്നിങ്ങിനെ പറഞ്ഞ ആ നാളിജംഘൻ എന്നെ കൈകൂപ്പി തൊഴുതനിൽക്കുകയും ചെയ്തു.
അപ്പോൾ ഈ കുമാരന്റെ മാതാ ഏത ജാതിയിൽ ഉത്ഭവിച്ചവളായിരിക്കും എന്ന ഞാൻ ചോദിച്ചപ്പോൾ പാടലിപുത്രനായി വൈശ്രവണൻ എന്ന പേരായ ഒരു വൈശ്യന്റെ പുത്രിയായ സാഗരദത്തയിൽ കുസുമധന്വാവ എന്നപേരായ കോസലമഹാരാജാവിൽ ഉത്ഭവിച്ചവളാണ ഈ രാജകുമാരന്റെ മാതാവ എന്ന നാളീജംഘൻ എന്നോടപറഞ്ഞു.
ഇങ്ങിനെയാണന്ന വരികിൽ ഈ രാജകുമാരന്റെ മാതാവിന്നും എന്റെ പിതാവിന്നും മാതാമഹൻ ഒന്നായിരിക്കണം. എന്നിങ്ങിനെപറഞ്ഞ ഞാൻ ആ രാജകുമാരനെ അതിസ്നേഹത്തോടും വാത്സല്യത്തോടുംകൂടി മാറിടത്തിൽ അണച്ച ആലിംഗനം ചെയ്തു. അപ്പോൾ സിന്ധുദത്ത പുത്രന്മാരിൽ വെച്ച അങ്ങയുടെ പിതാവ ആരായിരിക്കും, എന്ന ആ വൃദ്ധൻ എന്നോട ചോദിച്ച സമയം ഞാൻ സുശ്രുതനാണ എന്ന പറഞ്ഞപ്പോൾ ആ വൃദ്ധൻ വളരെ സന്തോഷിച്ചു.
അതിന്നശേഷം ഞാൻ ഉപായജ്ഞനാണെന്നുള്ള ദുരഭിമാനത്താൽ ഗര്‍വ്വിതനായ ആ അശ്മക മഹാരാജാവിനെ ഉപായംകൊണ്ട് തന്നെ നിഗ്രഹിച്ച ആ രാജകുമാരനെ പിതാവിന്റെ രാജ്യത്തിൽ അഭിഷേകംചെയ്തേക്കാം എന്നിങ്ങിനെ പ്രതിജ്ഞ ചെയ്തതിന്നശേഷം ഈരാജകുമാരന്റെക്ഷുന്നിവൃത്തിക്കായിക്കൊണ്ട എന്താണുപായം എന്നിങ്ങിനെ ആലോചിച്ചു കൊണ്ടിരിക്കുന്ന മദ്ധ്യത്തിൽ ഒരു കാടാളനാൽ പ്രയോഗിക്കപ്പെട്ട മൂന്ന ശരങ്ങളെ അതിക്രമിച്ച ഓടിവരുന്ന രണ്ട മൃഗങ്ങളേയും ആ കാട്ടാളനേയും എന്റെ സമീപത്തുവെച്ച കണ്ടു. ഉടനെ ആ കാട്ടാളന്റെ കയ്യിൽ ബാക്കിയുള്ള രണ്ട ശരങ്ങളേയും ചാപത്തേയും ബലാൽകാരേണ വാങ്ങി ആ മൃഗങ്ങളെ വധിച്ചു. ഉടനെ ആ രണ്ട മൃഗങ്ങളും പ്രാണവേദനയോടുകൂടെ പതിച്ചു. അവകളിൽ ഒരു മൃഗത്തെ വേടനായി കൊടുത്ത മറ്റെ മൃഗത്തിന്റെ തോലുകൾ എല്ലാം കിഴിച്ച തലച്ചോറകളഞ്ഞ തുടകൾ അസ്തികൾ - കഴുത്ത- മുതലായവയെ ഖന്ധമാക്കിഛേദിച്ച കാട്ടുതിയ്യിൽ ശൂലത്തിന്മേൽ വേവിച്ച ചൂടോടുകൂടിയുള്ള മാംസംകൊണ്ട് ആ രാജകുമാരന്റെയും നാളിജംഘന്റെയും, തന്റെയും ക്ഷുത്തിനെ നിവൃത്തിപ്പിച്ചു. ഈഅവസരത്തിൽ എന്റെ പരാക്രമ ചാതുര്യത്തെ കണ്ട അതി സന്തുഷ്ടനായി സമീപത്ത നിന്നിരുന്നകിരാതനോട "നീ മാഹിഷ്മതി വൃത്താന്തത്തെ അറിയുമൊ?" എന്നിങ്ങിനെ ചോദിച്ചപ്പോൾ അവൻ ഇപ്രകാരം പറഞ്ഞു: - ഞാൻ വ്യാഘ്രചര്മ്മങ്ങളെയും മറ്റുചില തോലുകളേയും അവിടെ കൊണ്ടുപോയി വിറ്റ ഇപ്പോൾ തന്നെയാണല്ലൊ മടങ്ങിവന്നത. പിന്നെ എങ്ങിനെ അറിയില്ലാ. എന്ന തന്നെയുമല്ലാ, ചണ്ഡാവര്മ്മാവിന്റെ അനുജൻ പ്രസിദ്ധനായ പ്രചണ്ഡവര്മ്മാവ മിത്രവര്മ്മാവിന്റെ പുത്രിയായ മഞ്ജുവാദിനിയെ വിവാഹം ചെയ്യുവാനായി വരുന്നു എന്നുള്ള സംഗതിയാൽ ആ പുരി അത്യന്തം മഹോത്സവ കോലാഹലത്തോടു കൂടികൊണ്ടിരിക്കുന്നു. ഇത്രയും ഞാൻ അറിയും. ഇപ്രകാരം കിരാതന്റെ വാക്കുകേട്ട ശേഷം കാര്യസ്വഭാവം അറിഞ്ഞ വൃദ്ധനായ നാളിജംഘനോട ഗൂഢമാകുംവണ്ണം ഇപ്രകാരം ഉപദേശിച്ചു.
ധൂത്തനായ മിത്രവര്മ്മാവ പുത്രിയിങ്കൽ നല്ലവണ്ണം പ്രതിപത്തിയെ കാണിച്ച മാതാവിനെ വിശ്വസിപ്പിച്ച ആ വഴിക്ക ഈ ബാലകനെ തിരികെ വരുത്തി നിഗ്രഹിപ്പാനിഛിക്കുന്നു എന്ന ഞാൻ വിചാരിക്കുന്നു. അതിനാൽ നീ വേഗം പോയി ഈ ബാലകന്റെ കുശലവൃത്താന്തത്തെയും എന്റെ എല്ലാ മാനങ്ങളേയും ഗൂഢമായി വസുന്ധരാദേവിയെ അറിയിച്ചതിന്നശേഷം വനത്തിൽവെച്ച കുമാരനെ ഒരു വ്യാഘ്രം ഭക്ഷിച്ചുപോയി എന്നിങ്ങിനേ വെളിവിൽ ഉറക്കെ നിലവിളിച്ചു കൊണ്ട് ഒരു പ്രസ്താവം ഉണ്ടാക്കി തീർക്കണം
അപ്പോൾ ദുമ്മതിയായ മിത്രവര്മ്മാവ ഉള്ളിൽ സന്തോഷത്തോടുകൂടി പുറമെ ദുഃഖത്തെകാണിച്ച വസുന്ധരാദേവിയെ ആശ്വസിപ്പിക്കും. ആ സമയം ആ ദേവി മിത്രവര്മ്മാവിനോട നിന്റെ മുഖേന ഇപ്രകാരം പറയണം. യാതൊരു കുമാരനെ അപേക്ഷിച്ച ഞാൻ അങ്ങയുടെ അഭിപ്രായത്തെ അനുസരിക്കാതെ ഇരുന്നുവൊ, ആ ബാലകൻ എന്റെ പാപശക്തിയാൽ മരിച്ചു പോയി. എനി ഞാൻ അങ്ങയുടെ അഭിപ്രായം പോലെ എല്ലാം അനുസരിക്കാം എന്നാണ് പറയേണ്ടത്. അപ്പോൾ ഇപ്രകാരമുള്ള വാക്കിനെ കേട്ട ആ മിത്രവര്മ്മാവ സന്തോഷത്തോടെ വിശ്വസിക്കും.
അതിന്നശേഷം വത്സനാഭം എന്നപേരായ ഞാൻ തരുന്ന ഈ വിഷത്തെ വെള്ളത്തിൽ കലക്കി അതിൽ ഒരു മാലയെ മുക്കി ഞാൻ പതിവ്രതയാണ് എന്ന വരികിൽ ഈ മാലാ പ്രഹാരം അങ്ങേക്കു അസിപ്രഹാരമായി ഭവിക്കട്ടെ എന്ന പറഞ്ഞ വസുന്ധരാ ദേവി ആ മാലകൊണ്ട് അവന്റെ വക്ഷസ്സിലും മുഖത്തും പ്രഹരിക്കണം. പ്രഹരിച്ചതിന്നശേഷം പിന്നെ രണ്ടാമത ഈ തരുന്ന ഔഷധത്തെ ആ വെള്ളത്തിൽതന്നെ ഗൂഢമായി കലക്കി മാലായെ അതിൽമുക്കി ആ മാലയെ തന്നെ പുത്രിയുടെ കഴുത്തിൽ ഇടിയിക്കണം.
അപ്പോൾ മിത്രവര്മ്മാ ഉടനെ മരിക്കുകയും പുത്രി യാതൊരു വികാരവും കൂടാതെ നിരുപദ്രവയായി ഭവിക്കുകയും ചെയ്യുമ്പോൾ പുരവാസികൾ എല്ലാവരും ഈ വസുന്ധരാദേവി മഹാ പതിവ്രത തന്നെ എന്ന വിശ്വസിച്ച ബഹുമാനിക്കുകയും വസുന്ധരാ ദേവിക്കു കീഴടങ്ങുകയും ചെയ്യും.
അതിന്നശേഷം ഈ മഞ്ജുവാദിനിയുടെ പാണിഗ്രഹണത്തി ന്ന ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന പ്രചണ്ഡവര്മ്മാവിനായിക്കൊണ്ട് ഈ രാജ്യം അരാജകമായി തീര്‍ന്നിരിക്കുന്നു എന്നും ഈ രാജ്യാധിപത്യത്തോടും കൂടി എന്റെ പുത്രിയെ അങ്ങുന്നതന്നെ സ്വീകരിക്കേണമെന്നും ദൂതമുഖേന അറിയിക്കണം.
ധൂത്തനായ മിത്രവര്മ്മാവ പുത്രിയിങ്കൽ നല്ലവണ്ണം പ്രതിപത്തിയെ കാണിച്ച മാതാവിനെ വിശ്വസിപ്പിച്ച ആ വഴിക്ക ഈ ബാലകനെ തിരികെ വരുത്തി നിഗ്രഹിപ്പാനിഛിക്കുന്നു എന്ന ഞാൻ വിചാരിക്കുന്നു. അതിനാൽ നീ വേഗം പോയി ഈ ബാലകന്റെ കുശലവൃത്താന്തത്തെയും എന്റെ എല്ലാ മാനങ്ങളേയും ഗൂഢമായി വസുന്ധരാദേവിയെ അറിയിച്ചതിന്നശേഷം വനത്തിൽവെച്ച കുമാരനെ ഒരു വ്യാഘ്രം ഭക്ഷിച്ചുപോയി എന്നിങ്ങിനേ വെളിവിൽ ഉറക്കെ നിലവിളിച്ചു കൊണ്ട് ഒരു പ്രസ്താവം ഉണ്ടാക്കി തീർക്കണം
അപ്പോൾ ദുമ്മതിയായ മിത്രവര്മ്മാവ ഉള്ളിൽ സന്തോഷത്തോടുകൂടി പുറമെ ദുഃഖത്തെകാണിച്ച വസുന്ധരാദേവിയെ ആശ്വസിപ്പിക്കും. ആ സമയം ആ ദേവി മിത്രവര്മ്മാവിനോട നിന്റെ മുഖേന ഇപ്രകാരം പറയണം. യാതൊരു കുമാരനെ അപേക്ഷിച്ച ഞാൻ അങ്ങയുടെ അഭിപ്രായത്തെ അനുസരിക്കാതെ ഇരുന്നുവൊ, ആ ബാലകൻ എന്റെ പാപശക്തിയാൽ മരിച്ചു പോയി. എനി ഞാൻ അങ്ങയുടെ അഭിപ്രായം പോലെ എല്ലാം അനുസരിക്കാം എന്നാണ് പറയേണ്ടത്. അപ്പോൾ ഇപ്രകാരമുള്ള വാക്കിനെ കേട്ട ആ മിത്രവര്മ്മാവ സന്തോഷത്തോടെ വിശ്വസിക്കും.
അതിന്നശേഷം വത്സനാഭം എന്നപേരായ ഞാൻ തരുന്ന ഈ വിഷത്തെ വെള്ളത്തിൽ കലക്കി അതിൽ ഒരു മാലയെ മുക്കി ഞാൻ പതിവ്രതയാണ് എന്ന വരികിൽ ഈ മാലാ പ്രഹാരം അങ്ങേക്കു അസിപ്രഹാരമായി ഭവിക്കട്ടെ എന്ന പറഞ്ഞ വസുന്ധരാ ദേവി ആ മാലകൊണ്ട് അവന്റെ വക്ഷസ്സിലും മുഖത്തും പ്രഹരിക്കണം. പ്രഹരിച്ചതിന്നശേഷം പിന്നെ രണ്ടാമത ഈ തരുന്ന ഔഷധത്തെ ആ വെള്ളത്തിൽതന്നെ ഗൂഢമായി കലക്കി മാലായെ അതിൽമുക്കി ആ മാലയെ തന്നെ പുത്രിയുടെ കഴുത്തിൽ ഇടിയിക്കണം.
അപ്പോൾ മിത്രവര്മ്മാ ഉടനെ മരിക്കുകയും പുത്രി യാതൊരു വികാരവും കൂടാതെ നിരുപദ്രവയായി ഭവിക്കുകയും ചെയ്യുമ്പോൾ പുരവാസികൾ എല്ലാവരും ഈ വസുന്ധരാദേവി മഹാ പതിവ്രത തന്നെ എന്ന വിശ്വസിച്ച ബഹുമാനിക്കുകയും വസുന്ധരാ ദേവിക്കു കീഴടങ്ങുകയും ചെയ്യും.
അതിന്നശേഷം ഈ മഞ്ജുവാദിനിയുടെ പാണിഗ്രഹണത്തി ന്ന ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന പ്രചണ്ഡവര്മ്മാവിനായിക്കൊണ്ട് ഈ രാജ്യം അരാജകമായി തീര്‍ന്നിരിക്കുന്നു എന്നും ഈ രാജ്യാധിപത്യത്തോടും കൂടി എന്റെ പുത്രിയെ അങ്ങുന്നതന്നെ സ്വീകരിക്കേണമെന്നും ദൂതമുഖേന അറിയിക്കണം.
ആ അവസരത്തിൽ ഞാനും ഈ രാജകുമാരനും ഭിക്ഷുവേഷത്തെ അവലംബിച്ച വസുന്ധരാ ദേവിയാൽ ദീയമാനമായ ഭിക്ഷയെ വാങ്ങിയുംകൊണ്ട രാജധാനിയുടെ ബഹിര്ഭാഗത്തിലുള്ള ശ്മശാന സമീപത്തിൽ വസിച്ചുകൊള്ളാം.
ഇന്ന സ്വപ്നത്തിൽ വിന്ധ്യവാസിനിയായ ദേവി എന്റെ മേൽ വളരെ പ്രസാദിച്ച സമീപത്തവന്നതായി കണ്ടിരിക്കുന്നു. ഇന്നമുതൽ നാലാമത്തദിവസം പ്രചണ്ഡവര്മ്മാവ മരിക്കും. രേവാ നദിയുടെ തിരത്തിലുള്ള എന്റെ ക്ഷേത്രത്തിൽ ജനങ്ങൾ ഒക്കെയും പിരിഞ്ഞതിന്നശേഷം വാതിൽ തുറന്ന നിന്റെ പുത്രനോടുകൂടി ഒരു ബ്രാഹ്മണകുമാരൻ പുറത്തേക്കു പുറപ്പെട്ട കാണാം. അദ്ദേഹം ഈ രാജ്യത്തെ പരിപാലിച്ച ഒടുവിൽനിന്റ പുത്രനെ ഈ സാമ്രാജ്യത്തിൽ സ്ഥാപിക്കും. ഞാൻ ഒരു വ്യാഘ്രിയുടെ രൂപത്തെ എടുത്ത നിന്റെ ബാലനെപിടിച്ച ഒരേടത്ത ഇരുത്തിട്ടുണ്ട. നിന്റെ പുത്രിയായ മഞ്ജുവാദിനിയെ ആ ബ്രാഹ്മണ കുമാരന്റെ ഭാര്യയാക്കുവാൻ ഞാൻ തീച്ചപ്പെടുത്തിയിരിക്കുന്നു. ഇപ്രകാരം ദേവി ഉപദേശിച്ചതായും ഞാൻ സ്വപ്നത്തിൽ കണ്ടിരിക്കുന്നു. ദേവി സ്വപ്നത്തിൽ ഉപദേശിച്ചപ്രകാരം ഉള്ള കാര്യം സിദ്ധിക്കുന്നവരെ ഈ ഗൂഢവര്ത്തമാനം നിങ്ങൾ പുറമെ ആരോടും പറയരുത. ഗോപ്യമായിതന്നെ ഇരിക്കണം. എന്നിങ്ങിനെ വസുന്ധരാദേവി യോഗ്യന്മാരായ പൌരശ്രേഷ്ഠ മാരോടും ആപ്തന്മാരായ മന്ത്രിപൃദ്ധന്മാരോടും ഗൂഢമായി പറയണം. എന്നിങ്ങിനെയൊക്കെ വിശ്രുതൻ നാളീജംഘനോട ഉപദേശിച്ച അയക്കുകയും അദ്ദേഹം വിശ്രുതൻപറഞ്ഞപ്രകാരം എല്ലാം പ്രവൃത്തിക്കുകയും വസുന്ധരാ ദേവിയെക്കൊണ്ട പ്രവൃത്തിപ്പിക്കുകയും ചെയ്തതിന്നശേഷം പതിവ്രതമാരുടെ മാഹാത്മ്യം അതിശയനീയം തന്നെ. എന്തുകൊണ്ടെന്നാൽ:- ആ വസുന്ധരാദേവി ഒരുമാലകൊണ്ട മിത്രവര്മ്മാവിനെ പ്രഹരിക്കുകയും തൽക്ഷണം ആ മിത്രവര്മ്മാവ അസിപ്രഹാരത്താൽ എന്ന പോലെ ആ മാല പ്രഹാരത്താൽ മരിച്ചുപോകയും ചെയ്തു. എന്നാൽ ഇത ഒരു ചതിയാണൊന്നും പറവാൻ തരമില്ല. എന്തുകൊണ്ടെന്നാൽ:- ആ മാല തന്നെയാണ തന്റെ പുത്രിയുടെ കഴുത്തിൽ ഇടിച്ചപ്പോൾ യാതൊരു ഉപദ്രവവും കൂടാതെ അവളുടെ സ്തനമണ്ഡലത്തിന്ന, ഒരു അലങ്കാരമായി ഭവിക്കുകയും ചെയ്തത. ആകയാൽ പതിവ്രയായ ഈ വസുന്ധരാദേവിയുടെ ശാസനത്തെ എവൻ അതിക്രമിക്കുന്നുവൊ അവൻ ഭസ്മമായി പോകുമെന്ന നിശ്ചയംതന്നെ എന്നും മറ്റും ലോകത്തിലെല്ലാം വലിയ ഒരു പ്രവാദം പ്രസിദ്ധമായി.
അതിന്നശേഷം മഹാ ഭിക്ഷുവേഷത്തെ അവലംബിച്ച ഭിക്ഷക്കായിക്കൊണ്ട വന്നിരിക്കുന്ന എന്നേയും രാജകുമാരനേയും കണ്ട പുത്രവാത്സല്യത്താൽ സ്തനങ്ങളിൽനിന്ന ക്ഷീരം ഒഴുകിയുംകൊണ്ട പ്രത്യുത്ഥാനം ചെയ്ത അതി സന്തോഷത്തോടുകൂടെ അല്ലയൊ ഭഗവൻ! ഇതാ നമസ്കാരം. അനാഥനായ ഈ ജനത്തെ അനുഗ്രഹിക്കണം. ഞാൻ ഒരു സ്വപ്നത്തെ കണ്ടു. ആ സ്വപ്നം സത്യമായി വരുമൊ, അസത്യമായി വരുമൊ എന്നിങ്ങിനെ എന്നോട് ചോദിച്ചു. ഈ സ്വപ്നത്തിന്റെ ഫലം ഇപ്പോൾ തന്നെ കാണ്മാനിടവരും എന്ന ഞാൻ മറുവടി പറഞ്ഞതിന്ന ശേഷം എന്നാൽ അവിടുത്തെ ദാസിയായ എനിക്കു വലിയ ഭാഗ്യംതന്നെ. ആ സ്വപ്നം എന്റെ ഈ പുത്രിക്ക് തക്കതായ ഒരു നാഥൻ ഉണ്ടാവുമെന്നാണ എന്ന പറഞ്ഞ എന്നെ കണ്ടപ്പോൾ ഉണ്ടായ രാഗത്താൽ ഉത്ഭവിച്ച സംഭ്രമത്തോടു കൂടിയ മഞജുവാദിനിയെ നമസ്കരിപ്പിച്ച അതി സന്തോഷത്തൊടെ, ഹെ! സ്വാമിൻ! ആ സ്വപ്നം ഫലിക്കാതെ പോയാൽ അങ്ങയുടെ ഒന്നിച്ചുള്ള ഈ സന്യാസിക്കുട്ടിയെ നാളെ ഞാൻ ഇവിടെ പിടിച്ച നിര്‍ത്തും. അങ്ങയുടെ ഒന്നിച്ച അയക്കുകയില്ലാ. എന്ന ആ മഹാദേവി പറഞ്ഞതിന്നശേഷം ആ മഞ്ജുളവാദിനിയിൽ ഉണ്ടായ രാഗത്താൽ അവളിൽ ലയിച്ചുപോയ ദൃഷ്ടിനിമിത്തം അധീര ഹൃദയനായി ഭവിച്ച ഞാനും എന്നാൽ അങ്ങിനെതന്നെ എന്ന പറഞ്ഞ ഭിക്ഷയെ വാങ്ങിപോരുന്ന സമയം നാളിജംഘനെ വിളിച്ചു. അനുഗമിക്കുന്നവനോടായിട്ട, അല്പായുസ്സായ പ്രസിദ്ധനായ പ്രചണ്ഡവര്മ്മാവ എവിടെയാണ എന്ന ഞാൻ ഗൂഢമായി ചോദിച്ച സമയം ഈ സകല രാജ്യവും നമുക്ക സ്വാധീനമായിപോയി എന്ന ഗര്വ്വിതനായിട്ട ശങ്കകൂടാതെ രാജാസ്ഥാന മണ്ഡപത്തിൽ തന്നെ കുശിലവന്മാരാൽ സ്തൂയമാനനായിട്ട സ്ഥിതി ചെയ്യുന്നു എന്ന ആ നാളീജംഘൻ എന്നോട മറുവടി പറഞ്ഞു. എന്നാൽ നിയ്യ ഉദ്യാനത്തിൽപോയി ഇരിക്കുക. ഞാൻ ഇപ്പോൾവരാം എന്ന ആ വൃദ്ധനോട ഉപദേശിച്ച ആ കോട്ടയുടെ ഒരു ഭാഗത്തിൽ വിജനമായ ഒരു മഠത്തിൽചെന്ന ഉപകരണങ്ങളെ ഒക്കെയും അവിടെ എറക്കിവെച്ച അതുകളുടെ രക്ഷക്കായി രാജകുമാരനെ ഏല്പിച്ച ഗായകന്റെ വേഷത്തെ സ്വീകരിച്ച ആസ്ഥാനമണ്ഡപത്തിൽ പ്രചണ്ഡവര്മ്മാവിന്റെ സമീപത്ത ചെന്ന ഗാനാദികളെക്കൊണ്ട് അദ്ദേഹത്തിനെ സന്തോഷിപ്പിച്ചു.
ഇന്ന സ്വപ്നത്തിൽ വിന്ധ്യവാസിനിയായ ദേവി എന്റെ മേൽ വളരെ പ്രസാദിച്ച സമീപത്തവന്നതായി കണ്ടിരിക്കുന്നു. ഇന്നമുതൽ നാലാമത്തദിവസം പ്രചണ്ഡവര്മ്മാവ മരിക്കും. രേവാ നദിയുടെ തിരത്തിലുള്ള എന്റെ ക്ഷേത്രത്തിൽ ജനങ്ങൾ ഒക്കെയും പിരിഞ്ഞതിന്നശേഷം വാതിൽ തുറന്ന നിന്റെ പുത്രനോടുകൂടി ഒരു ബ്രാഹ്മണകുമാരൻ പുറത്തേക്കു പുറപ്പെട്ട കാണാം. അദ്ദേഹം ഈ രാജ്യത്തെ പരിപാലിച്ച ഒടുവിൽനിന്റ പുത്രനെ ഈ സാമ്രാജ്യത്തിൽ സ്ഥാപിക്കും. ഞാൻ ഒരു വ്യാഘ്രിയുടെ രൂപത്തെ എടുത്ത നിന്റെ ബാലനെപിടിച്ച ഒരേടത്ത ഇരുത്തിട്ടുണ്ട. നിന്റെ പുത്രിയായ മഞ്ജുവാദിനിയെ ആ ബ്രാഹ്മണ കുമാരന്റെ ഭാര്യയാക്കുവാൻ ഞാൻ തീച്ചപ്പെടുത്തിയിരിക്കുന്നു. ഇപ്രകാരം ദേവി ഉപദേശിച്ചതായും ഞാൻ സ്വപ്നത്തിൽ കണ്ടിരിക്കുന്നു. ദേവി സ്വപ്നത്തിൽ ഉപദേശിച്ചപ്രകാരം ഉള്ള കാര്യം സിദ്ധിക്കുന്നവരെ ഈ ഗൂഢവര്ത്തമാനം നിങ്ങൾ പുറമെ ആരോടും പറയരുത. ഗോപ്യമായിതന്നെ ഇരിക്കണം. എന്നിങ്ങിനെ വസുന്ധരാദേവി യോഗ്യന്മാരായ പൌരശ്രേഷ്ഠ മാരോടും ആപ്തന്മാരായ മന്ത്രിപൃദ്ധന്മാരോടും ഗൂഢമായി പറയണം. എന്നിങ്ങിനെയൊക്കെ വിശ്രുതൻ നാളീജംഘനോട ഉപദേശിച്ച അയക്കുകയും അദ്ദേഹം വിശ്രുതൻപറഞ്ഞപ്രകാരം എല്ലാം പ്രവൃത്തിക്കുകയും വസുന്ധരാ ദേവിയെക്കൊണ്ട പ്രവൃത്തിപ്പിക്കുകയും ചെയ്തതിന്നശേഷം പതിവ്രതമാരുടെ മാഹാത്മ്യം അതിശയനീയം തന്നെ. എന്തുകൊണ്ടെന്നാൽ:- ആ വസുന്ധരാദേവി ഒരുമാലകൊണ്ട മിത്രവര്മ്മാവിനെ പ്രഹരിക്കുകയും തൽക്ഷണം ആ മിത്രവര്മ്മാവ അസിപ്രഹാരത്താൽ എന്ന പോലെ ആ മാല പ്രഹാരത്താൽ മരിച്ചുപോകയും ചെയ്തു. എന്നാൽ ഇത ഒരു ചതിയാണൊന്നും പറവാൻ തരമില്ല. എന്തുകൊണ്ടെന്നാൽ:- ആ മാല തന്നെയാണ തന്റെ പുത്രിയുടെ കഴുത്തിൽ ഇടിച്ചപ്പോൾ യാതൊരു ഉപദ്രവവും കൂടാതെ അവളുടെ സ്തനമണ്ഡലത്തിന്ന, ഒരു അലങ്കാരമായി ഭവിക്കുകയും ചെയ്തത. ആകയാൽ പതിവ്രയായ ഈ വസുന്ധരാദേവിയുടെ ശാസനത്തെ എവൻ അതിക്രമിക്കുന്നുവൊ അവൻ ഭസ്മമായി പോകുമെന്ന നിശ്ചയംതന്നെ എന്നും മറ്റും ലോകത്തിലെല്ലാം വലിയ ഒരു പ്രവാദം പ്രസിദ്ധമായി.
അതിന്നശേഷം മഹാ ഭിക്ഷുവേഷത്തെ അവലംബിച്ച ഭിക്ഷക്കായിക്കൊണ്ട വന്നിരിക്കുന്ന എന്നേയും രാജകുമാരനേയും കണ്ട പുത്രവാത്സല്യത്താൽ സ്തനങ്ങളിൽനിന്ന ക്ഷീരം ഒഴുകിയുംകൊണ്ട പ്രത്യുത്ഥാനം ചെയ്ത അതി സന്തോഷത്തോടുകൂടെ അല്ലയൊ ഭഗവൻ! ഇതാ നമസ്കാരം. അനാഥനായ ഈ ജനത്തെ അനുഗ്രഹിക്കണം. ഞാൻ ഒരു സ്വപ്നത്തെ കണ്ടു. ആ സ്വപ്നം സത്യമായി വരുമൊ, അസത്യമായി വരുമൊ എന്നിങ്ങിനെ എന്നോട് ചോദിച്ചു. ഈ സ്വപ്നത്തിന്റെ ഫലം ഇപ്പോൾ തന്നെ കാണ്മാനിടവരും എന്ന ഞാൻ മറുവടി പറഞ്ഞതിന്ന ശേഷം എന്നാൽ അവിടുത്തെ ദാസിയായ എനിക്കു വലിയ ഭാഗ്യംതന്നെ. ആ സ്വപ്നം എന്റെ ഈ പുത്രിക്ക് തക്കതായ ഒരു നാഥൻ ഉണ്ടാവുമെന്നാണ എന്ന പറഞ്ഞ എന്നെ കണ്ടപ്പോൾ ഉണ്ടായ രാഗത്താൽ ഉത്ഭവിച്ച സംഭ്രമത്തോടു കൂടിയ മഞജുവാദിനിയെ നമസ്കരിപ്പിച്ച അതി സന്തോഷത്തൊടെ, ഹെ! സ്വാമിൻ! ആ സ്വപ്നം ഫലിക്കാതെ പോയാൽ അങ്ങയുടെ ഒന്നിച്ചുള്ള ഈ സന്യാസിക്കുട്ടിയെ നാളെ ഞാൻ ഇവിടെ പിടിച്ച നിര്‍ത്തും. അങ്ങയുടെ ഒന്നിച്ച അയക്കുകയില്ലാ. എന്ന ആ മഹാദേവി പറഞ്ഞതിന്നശേഷം ആ മഞ്ജുളവാദിനിയിൽ ഉണ്ടായ രാഗത്താൽ അവളിൽ ലയിച്ചുപോയ ദൃഷ്ടിനിമിത്തം അധീര ഹൃദയനായി ഭവിച്ച ഞാനും എന്നാൽ അങ്ങിനെതന്നെ എന്ന പറഞ്ഞ ഭിക്ഷയെ വാങ്ങിപോരുന്ന സമയം നാളിജംഘനെ വിളിച്ചു. അനുഗമിക്കുന്നവനോടായിട്ട, അല്പായുസ്സായ പ്രസിദ്ധനായ പ്രചണ്ഡവര്മ്മാവ എവിടെയാണ എന്ന ഞാൻ ഗൂഢമായി ചോദിച്ച സമയം ഈ സകല രാജ്യവും നമുക്ക സ്വാധീനമായിപോയി എന്ന ഗര്വ്വിതനായിട്ട ശങ്കകൂടാതെ രാജാസ്ഥാന മണ്ഡപത്തിൽ തന്നെ കുശിലവന്മാരാൽ സ്തൂയമാനനായിട്ട സ്ഥിതി ചെയ്യുന്നു എന്ന ആ നാളീജംഘൻ എന്നോട മറുവടി പറഞ്ഞു. എന്നാൽ നിയ്യ ഉദ്യാനത്തിൽപോയി ഇരിക്കുക. ഞാൻ ഇപ്പോൾവരാം എന്ന ആ വൃദ്ധനോട ഉപദേശിച്ച ആ കോട്ടയുടെ ഒരു ഭാഗത്തിൽ വിജനമായ ഒരു മഠത്തിൽചെന്ന ഉപകരണങ്ങളെ ഒക്കെയും അവിടെ എറക്കിവെച്ച അതുകളുടെ രക്ഷക്കായി രാജകുമാരനെ ഏല്പിച്ച ഗായകന്റെ വേഷത്തെ സ്വീകരിച്ച ആസ്ഥാനമണ്ഡപത്തിൽ പ്രചണ്ഡവര്മ്മാവിന്റെ സമീപത്ത ചെന്ന ഗാനാദികളെക്കൊണ്ട് അദ്ദേഹത്തിനെ സന്തോഷിപ്പിച്ചു.
ഏകദേശം പകൽ നാലമണി സമയമായപ്പോൾ സകലജനങ്ങളും അറിവാൻവേണ്ടി, നൃത്തം, ഗീതം, നാനാവിധപക്ഷികളുടെ ശബ്ദങ്ങൾ ഹസ്തചംക്രമണം, (എന്നാൽ കയ്യുകളെക്കൊണ്ട നടക്കുക) ഊര്ദ്ധ്വപാദം, (കൈകൾ രണ്ടുകൊണ്ടുമാത്രം, ഭൂമിയെ സ്പര്‍ശിച്ച കാൽ രണ്ടും മേല്പട്ടാക്കി ശിരസ്സിനെ ഭ്രമിപ്പിക്കുക) അലാതപാദം, (ഒരു കാലിനെ പൊന്തിച്ച മറ്റെ കാലിനെ മടക്കിപിടിച്ച വെലഞ്ചത്തിൽ നര്‍ത്തനം ചെയ്യുക) വൃശ്ചിക ലംഘനം, (തേളിനെപോലെ സഞ്ചരിക്കുക) മകരലംഘനം (മുതലയെ പോലെ നടക്കുക) മീൻതുളുക മുതലായ അനേക വിദ്യകളെ കാണിച്ചും പിന്നെ സമീപത്ത നിൽക്കുന്ന ആയുധപാണികളുടെ കയ്യിൽനിന്ന ആയുധങ്ങളെ വാങ്ങി അതുകളെ ശരീര ത്തിന്മേൽകെട്ടി പരിന്തപറക്കം പോലെ പറക്കുക, കുക്കുരം എന്ന പക്ഷി പറക്കം പോലെ പറക്കുക മുതലായ വിശേഷവിദ്യകളെ കാണിച്ചു കൊണ്ട് ഉടനെ ഇരുപതവാരദൂരത്തിൽ ഇരിക്കുന്ന പ്രചണ്ഡവർമ്മാവിനെ ഒരു ശസ്ത്രം കൊണ്ട് ഉരസ്സിൽ പ്രഹരിച്ച "വസന്തഭാനു അനേകകാലം ജീവിച്ചിരിക്കട്ടെ" എന്നിങ്ങിനെ ഉറക്കെ ഘോഷിച്ചു കൊണ്ട് തൽസമയം എന്റെ ശരീരത്തെ ഭേദിപ്പാനായി ഖൾഗ്ഗത്തെ എടുത്തും കൊണ്ട് വന്ന ഒരു ചാരഭടന്റെ വിശാലമായ തോളിൽ ഞാൻ ആക്രമിച്ച അത്രമാത്രം കൊണ്ടതന്നെ അവനെ നിഗ്രഹിച്ച, അപ്പോൾ വ്യാകുലമായി തീര്‍ന്ന സകലജനങ്ങളും മേല്പട്ട എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്ന മധ്യേ ഞാൻ രണ്ട പുരുഷപ്രമാണം ഉയരമുള്ള മതിലിന അതിക്രമിച്ച പുറത്തുചാടിവന്ന മുൻപറഞ്ഞ ഉദ്യാനത്തിൽ ചെന്ന എന്റെ പിന്നാലെ ഓടി വരുന്നവരുടെ മാര്‍ഗ്ഗമാണ ഈ കാണുന്നത എന്ന പറഞ്ഞുംകൊണ്ടതന്നെ സൈകതമാര്ഗ്ഗത്തിൽ പാദന്യാസം ചെയ്യാതെതന്നെ കഴിക്കുവാൻ തക്കവിധത്തിൽ നാളിജംഘൻ ശരിയാക്കിട്ടുള്ള തമാലവീഥിയിൽ കൂടി പ്രാകാരത്തെ അനുസരിച്ച കിഴക്കോട്ട് ഓടി പോയി. മേല്‍കീഴായി ഇഷ്ടികയാൽ ബന്ധിക്കപ്പെട്ടതാകയാൽ കാലടി പതിഞ്ഞ കാണാത്ത മതില, തോട, കിട മുതലായതുകളെ അതിക്രമിച്ച വേഗേന ആ വിജന മഠത്തിൽ തന്നെ ചെന്ന മുമ്പിലത്തെ വേഷത്തെ തന്നെ ധരിച്ച രാജകുമാരനോടുംകൂടി എന്റെ കര്‍മ്മത്താൽ സംഭ്രാന്ത ജനസംകുലമായ രാജദ്വാരത്തിലൂടെ പ്രയാസപ്പെട്ട കടന്നവന്ന മുൻപറഞ്ഞ ശ്മശാന പ്രദേശത്ത തന്നെ വന്നു ചേർന്നു. ഞാൻ ഇതിന്ന മുമ്പ തന്നെ ആ ദുര്ഗ്ഗാക്ഷേത്രത്തിൽ പ്രതിമയെ പ്രതിഷ്ഠിച്ചേടത്ത തന്നെ ഒരു ഗുഹയെ ഉണ്ടാക്കി അതിനെ വലുതായ ഒരു കരിങ്കല്ലുകൊണ്ടു മൂടിട്ടുണ്ടായിരുന്നു.
അതിന്നശേഷം അര്‍ദ്ധരാത്രിയായപ്പോൾ മഹാ ദേവിയാൽ അയക്കപ്പെട്ട കഞ്ചുകികൊണ്ടുവന്ന തന്ന വിശേഷപ്പെട്ട രത്നാലങ്കാരങ്ങളെയും പട്ടുവസ്ത്രങ്ങളെയും ധരിച്ച ഞാനും രാജകുമാരനും മുൻപറഞ്ഞ ദേവീക്ഷേത്രത്തിലുള്ള ആ ഗുഹയിൽ പ്രവേശിച്ച നിശ്ശബ്ദമായിരുന്നു. വസുന്ധരാദേവിയും തലെ ദിവസം മാളവനായ പ്രചണ്ഡവര്മ്മാവിന്റെ അഗ്നിസംസ്കാരത്തെ ചെയ്യുകയും അശ്മകേന്ദ്രന്റെ ചതിയാൽ പ്രചണ്ഡവര്മ്മാവ മരിച്ചുപോയി എന്ന ചണ്ഡവര്മ്മാവിനെ അറിയിക്കുകയും ചെയ്തതിന്നശേഷം പിറ്റെ ദിവസം പ്രഭാതകാലത്തിൽ മുമ്പുതന്നെ ഗൂഢമായി പറഞ്ഞവെച്ച പ്രകാരം ആ പൌരവൃദ്ധന്മാരോടും, മന്ത്രിവൃദ്ധന്മാരോടുംകൂടി ദുര്ഗ്ഗാലയത്തിൽ ചെന്ന ഭഗവതിയെ പൂജിച്ച ക്ഷേത്രത്തിന്നുള്ളിൽ വല്ലവരും ഉണ്ടോ എന്ന നല്ലവണ്ണം പരിശോധിച്ചതിന്ന ശേഷം ജനങ്ങളോടുകൂടി പുറത്തവന്ന നോക്കി നിന്ന പടഹവാദ്യത്തെകൊട്ടി ഘോഷിക്കുകയും ചെയ്തു.
അപ്പോൾ ഞാൻ ചെറുതായ സുഷിരങ്ങളിൽകൂടി ഉള്ളിൽ പ്രവേശിച്ച പടഹനാദത്തെകേട്ട മഹാദേവിയും മന്ത്രിവൃദ്ധന്മാരും മറ്റും പുറത്തവന്ന എത്തിയിരിക്കുന്നുഎന്ന സങ്കേതത്താൽ അറിഞ്ഞ വളരെ ശക്തിയുള്ള ഒരു പുരുഷന്റെ പ്രയത്നം കൊണ്ട എളക്കുവാൻ അസാദ്ധ്യമായ ലോഹം കൊണ്ടുള്ള ആ പാദപീഠത്ത ദേവീപ്രതിമയോടുകൂടി രണ്ട കയ്യകൊണ്ടും ശിരസ്സുകൊണ്ടും പൊന്തിച്ച ഒരു ഭാഗത്തേക്ക ചെരിച്ചവെച്ച ഞാൻ ഗുഹയിൽനിന്ന പുറത്ത വന്നതിന്ന ശേഷം മുമ്പിലുത്തെ പോലെതന്നെ ദേവീ പ്രതിമയെ ഉറപ്പിച്ചശ്രീകോവിൽ വാതിൽ തുറന്ന മഹാദേവിമുതലായവര്ക്കപ്രത്യക്ഷമായി ഭവിച്ച മുമ്പ മഹാദേവി പറഞ്ഞപ്രകാരം തന്നെ അനുഭവം കണ്ടതിനാൽ ഉള്ള സന്തോഷത്താൽ വിസ്മയത്തോടും രോമാഞ്ചത്തോടും കൂടി തൊഴുത നമസ്കരിച്ച വണങ്ങി നിൽക്കുന്നപ്രജകളോടായി ഞാൻ ഇപ്രകാരം പറഞ്ഞു. അല്ലയൊ മന്ത്രിവൃദ്ധന്മാരെ ! അല്ലയൊ പുരവാസികളെ ! നിങ്ങൾ കേൾക്കണം. വിന്ധ്യവാസിനിയായ ദുഗ്ഗാദേവി എന്റെമുഖേന നിങ്ങളോടകല്പിക്കുന്നത എന്തെന്നാൽ, ഞാൻ കൃപയോടുകൂടി വ്യാഘ്രരൂപത്തെ അവലംബിച്ചകൊണ്ടുപോയി ഇതുവരെക്കും ഗൂഢമായിവെച്ചിരുന്ന ഈ കുമാരനെ നിങ്ങൾക്കായിക്കൊണ്ട് തരുന്നു.ഈ കുമാരൻ ഇന്നുമുതൽക്ക എന്റെ പുത്രനാണെന്നുള്ള വിചാരത്തോടുകൂടി നിങ്ങൾ സ്വീകരിക്കണം.
അതിന്നശേഷം അര്‍ദ്ധരാത്രിയായപ്പോൾ മഹാ ദേവിയാൽ അയക്കപ്പെട്ട കഞ്ചുകികൊണ്ടുവന്ന തന്ന വിശേഷപ്പെട്ട രത്നാലങ്കാരങ്ങളെയും പട്ടുവസ്ത്രങ്ങളെയും ധരിച്ച ഞാനും രാജകുമാരനും മുൻപറഞ്ഞ ദേവീക്ഷേത്രത്തിലുള്ള ആ ഗുഹയിൽ പ്രവേശിച്ച നിശ്ശബ്ദമായിരുന്നു. വസുന്ധരാദേവിയും തലെ ദിവസം മാളവനായ പ്രചണ്ഡവര്മ്മാവിന്റെ അഗ്നിസംസ്കാരത്തെ ചെയ്യുകയും അശ്മകേന്ദ്രന്റെ ചതിയാൽ പ്രചണ്ഡവര്മ്മാവ മരിച്ചുപോയി എന്ന ചണ്ഡവര്മ്മാവിനെ അറിയിക്കുകയും ചെയ്തതിന്നശേഷം പിറ്റെ ദിവസം പ്രഭാതകാലത്തിൽ മുമ്പുതന്നെ ഗൂഢമായി പറഞ്ഞവെച്ച പ്രകാരം ആ പൌരവൃദ്ധന്മാരോടും, മന്ത്രിവൃദ്ധന്മാരോടുംകൂടി ദുര്ഗ്ഗാലയത്തിൽ ചെന്ന ഭഗവതിയെ പൂജിച്ച ക്ഷേത്രത്തിന്നുള്ളിൽ വല്ലവരും ഉണ്ടോ എന്ന നല്ലവണ്ണം പരിശോധിച്ചതിന്ന ശേഷം ജനങ്ങളോടുകൂടി പുറത്തവന്ന നോക്കി നിന്ന പടഹവാദ്യത്തെകൊട്ടി ഘോഷിക്കുകയും ചെയ്തു.
അപ്പോൾ ഞാൻ ചെറുതായ സുഷിരങ്ങളിൽകൂടി ഉള്ളിൽ പ്രവേശിച്ച പടഹനാദത്തെകേട്ട മഹാദേവിയും മന്ത്രിവൃദ്ധന്മാരും മറ്റും പുറത്തവന്ന എത്തിയിരിക്കുന്നുഎന്ന സങ്കേതത്താൽ അറിഞ്ഞ വളരെ ശക്തിയുള്ള ഒരു പുരുഷന്റെ പ്രയത്നം കൊണ്ട എളക്കുവാൻ അസാദ്ധ്യമായ ലോഹം കൊണ്ടുള്ള ആ പാദപീഠത്ത ദേവീപ്രതിമയോടുകൂടി രണ്ട കയ്യകൊണ്ടും ശിരസ്സുകൊണ്ടും പൊന്തിച്ച ഒരു ഭാഗത്തേക്ക ചെരിച്ചവെച്ച ഞാൻ ഗുഹയിൽനിന്ന പുറത്ത വന്നതിന്ന ശേഷം മുമ്പിലുത്തെ പോലെതന്നെ ദേവീ പ്രതിമയെ ഉറപ്പിച്ചശ്രീകോവിൽ വാതിൽ തുറന്ന മഹാദേവിമുതലായവര്ക്കപ്രത്യക്ഷമായി ഭവിച്ച മുമ്പ മഹാദേവി പറഞ്ഞപ്രകാരം തന്നെ അനുഭവം കണ്ടതിനാൽ ഉള്ള സന്തോഷത്താൽ വിസ്മയത്തോടും രോമാഞ്ചത്തോടും കൂടി തൊഴുത നമസ്കരിച്ച വണങ്ങി നിൽക്കുന്നപ്രജകളോടായി ഞാൻ ഇപ്രകാരം പറഞ്ഞു. അല്ലയൊ മന്ത്രിവൃദ്ധന്മാരെ ! അല്ലയൊ പുരവാസികളെ ! നിങ്ങൾ കേൾക്കണം. വിന്ധ്യവാസിനിയായ ദുഗ്ഗാദേവി എന്റെമുഖേന നിങ്ങളോടകല്പിക്കുന്നത എന്തെന്നാൽ, ഞാൻ കൃപയോടുകൂടി വ്യാഘ്രരൂപത്തെ അവലംബിച്ചകൊണ്ടുപോയി ഇതുവരെക്കും ഗൂഢമായിവെച്ചിരുന്ന ഈ കുമാരനെ നിങ്ങൾക്കായിക്കൊണ്ട് തരുന്നു.ഈ കുമാരൻ ഇന്നുമുതൽക്ക എന്റെ പുത്രനാണെന്നുള്ള വിചാരത്തോടുകൂടി നിങ്ങൾ സ്വീകരിക്കണം.
എന്ന തന്നെയുമല്ലാ, ദുർഘടങ്ങളായ അനേക കപടങ്ങളുടെ ഘടനയിൽ സാമര്‍ത്ഥ്യമുള്ളവനും മഹാശഠനും ക്രൂരഹൃദയനുമായ അശ്മകേന്ദ്രന്റെ ഹന്താവായ എന്നെ ഈ രാജകുമാരന്റെ രക്ഷിതാവായിട്ടും ഈ രാജകുമാരനെ രക്ഷിച്ചതിന്ന പ്രതിവിധിയായി ഇദ്ദേഹത്തിൻ സോദരിയായ മഞജുവാദിനി എന്ന യുവതിയെ ഞാൻ വിവാഹം കഴിപ്പാനായിട്ടും ദേവി ആജ്ഞാപിച്ചിരിക്കുന്നു എന്ന നിങ്ങൾ അറിയണം.
ഞാൻ ഇപ്രകാരം പറഞ്ഞതിനെ കേട്ടതിന്നശേഷം ഭോജവംശത്തിന്റെ ഭാഗധേയം ആശ്ചര്യംതന്നെ. ഈ വംശത്തിന്റെ നാഥനായിട്ട സാക്ഷാൽ ദേവിതന്നെ രാജകുമാരനെ അര്‍പ്പിച്ചിരിക്കുന്നു എന്നും മറ്റും പറഞ്ഞ പ്രജകളും എന്റെ ഭായ്യാമാതാവായ മഹാദേവിയും വളരെ സന്തോഷിക്കുകയും അന്ന പകൽ തന്നെ യഥാവിധിയായി എന്നെക്കൊണ്ട് മഞ്ജുവാദിനിയെ വിവാഹം ചെയ്യിക്കുകയും ചെയ്തു. അതിന്ന ശേഷം പലരും ശ്രീ കോവിലിന്റെ ഉള്ളിൽ കൂടി ചെന്ന പരിശോധിച്ച സമയവും യാതൊരു സുഷിരവും കൂടി കാണാതിരുന്നതിനാൽ ഓരോരൊ യുക്തികളെക്കൊണ്ട് ഞാൻ ദിവ്യാംശനാണെന്ന തന്നെ നിശ്ചയിച്ച വളരെ ഭക്തിയോടു കൂടി എന്റെ ആജ്ഞയെ അനുസരിച്ച തന്നെ നടന്നു തുടങ്ങി. രാജകുമാരന്ന ആര്യാപുത്രൻ എന്ന പ്രഭാവത്തിന്ന കാരണമായ ഒരു പേരും പ്രസിദ്ധമായി.
അതിന്ന ശേഷം പുരോഹിതനെക്കൊണ്ട് മംഗലാലംകൃതനായ ആ രാജകുമാരന്റെ ഉപനയന കർമ്മങ്ങളെ ചെയ്യിച്ച രാജനീതികളെ ഒക്കെയും പഠിപ്പിച്ച രാജകര്മ്മങ്ങളിൽ പ്രവേശിപ്പിച്ചു. ആ സമയം ഞാൻ ഇപ്രകാരം ആലോചിച്ചു. എങ്ങിനെഎന്നാൽ; രാജ്യം എന്നാ പറയുന്നത ശക്തിത്രയത്തിന്ന അധീനമായിരിക്കുന്നതാണ്. ശക്തികൾ എന്നുവെച്ചാൽ, മന്ത്രശക്തി, പ്രഭുശക്തി, ഉത്സാഹശക്തി ഇതുകളാകുന്നു. ഇതുകൾ തന്നെ അന്യോന്യം സംബന്ധിച്ചിരുന്നാൽ മാത്രമെ കാര്യങ്ങൾക്ക ഉപയോഗമുള്ളതായി തീരുകയുളളു. മന്ത്രാശക്തികൊണ്ട് കാര്യങ്ങളുടെ ഗുണദോഷജ്ഞാനവും, പ്രഭുശക്തികൊണ്ട് കാര്യങ്ങളെ പ്രവൃത്തിപ്പാനുള്ള ധൈര്യവും, ഉത്സാഹാശക്തികൊണ്ട് കാര്യസാദ്ധ്യവുമാകുന്നു ഫലം. ആകയാൽ സഹായം, സാധനോപായം, ദേശകാലവിഭാഗം, വിവൽപ്രതിക്രിയാ, കാര്യസിദ്ധി ഇങ്ങിനെ അഞ്ച് അംഗങ്ങളോടു കൂടിയ മന്ത്രമാകുന്ന വേരോടു കൂടിയതും, ദ്രവ്യപുഷ്ടി, പുരുഷ സമൃദ്ധി, ഈ രണ്ടവിധമുള്ള പ്രഭുശക്തിയാകുന്ന സ്കന്ഥങ്ങളോടു കൂടിയതും, സാമം, ദാനം, ഭേദം, ദണ്ഡം ഇതുകളോടുകൂടിയ ഉത്സാഹമാകുന്ന വിടപങ്ങളോടുകൂടിയതും; എഴുപത്തരണ്ട വിധത്തിലുള്ള പ്രജകളാകുന്ന ഇലകളോടു കൂടിയതും; സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, സമാശ്രയം ഈ ആറ ഗുണങ്ങളാകുന്ന തളിരുകളോടു കൂടിയതും; ശക്തിസിദ്ധിത്രയം, ഉത്സാഹസിദ്ധിത്രയം ഇതുകളാകുന്ന പുഷ്പ ഫലങ്ങളോടു കൂടിയതും ആയ നീതിവൃക്ഷമാണ രാജാവിന്ന ഫലപ്രദമായി തീരുന്നത. അങ്ങിനെയുള്ള ഈ നീതിവൃക്ഷം അനേക വിധമായിരിക്കുന്നതിനാൽ സഹായം കൂടാതെ ഫലവത്തായി തീരുവാനും പ്രയാസമായിട്ടുള്ളതാണ. മിത്രവര്മ്മാവിന്റെ മന്ത്രിയായ ആര്യകേതു കോസല വംശത്തിൽ ജനിച്ച ആളായതു കൊണ്ട് ഈ രാജകുമാരമാതാവിന്റെ പക്ഷപാതിയായിരിക്കും. അദ്ദേഹം സകല മന്ത്രിഗുണങ്ങളും ഉള്ള ദേഹമാണ്. അദ്ദേഹത്തിൻെറ ബുദ്ധി വൈഭവത്തെ അതിക്രമിച്ച നടന്നതിനാലാണ മിത്രവര്മ്മാവ നശിച്ചു പോയത. ആകയാൽ അവനെ സ്വാധീനത്തിൽ കിട്ടുന്ന പക്ഷം വളരെ നന്നായിരിക്കും എന്നിങ്ങിനെ ഞാൻ ആലോചിച്ചതിന്ന ശേഷം വിജനത്തിൽ നാളീജംഘനെ വരുത്തി ഉപദേശിച്ചു.
ഞാൻ ഇപ്രകാരം പറഞ്ഞതിനെ കേട്ടതിന്നശേഷം ഭോജവംശത്തിന്റെ ഭാഗധേയം ആശ്ചര്യംതന്നെ. ഈ വംശത്തിന്റെ നാഥനായിട്ട സാക്ഷാൽ ദേവിതന്നെ രാജകുമാരനെ അര്‍പ്പിച്ചിരിക്കുന്നു എന്നും മറ്റും പറഞ്ഞ പ്രജകളും എന്റെ ഭായ്യാമാതാവായ മഹാദേവിയും വളരെ സന്തോഷിക്കുകയും അന്ന പകൽ തന്നെ യഥാവിധിയായി എന്നെക്കൊണ്ട് മഞ്ജുവാദിനിയെ വിവാഹം ചെയ്യിക്കുകയും ചെയ്തു. അതിന്ന ശേഷം പലരും ശ്രീ കോവിലിന്റെ ഉള്ളിൽ കൂടി ചെന്ന പരിശോധിച്ച സമയവും യാതൊരു സുഷിരവും കൂടി കാണാതിരുന്നതിനാൽ ഓരോരൊ യുക്തികളെക്കൊണ്ട് ഞാൻ ദിവ്യാംശനാണെന്ന തന്നെ നിശ്ചയിച്ച വളരെ ഭക്തിയോടു കൂടി എന്റെ ആജ്ഞയെ അനുസരിച്ച തന്നെ നടന്നു തുടങ്ങി. രാജകുമാരന്ന ആര്യാപുത്രൻ എന്ന പ്രഭാവത്തിന്ന കാരണമായ ഒരു പേരും പ്രസിദ്ധമായി.
അതിന്ന ശേഷം പുരോഹിതനെക്കൊണ്ട് മംഗലാലംകൃതനായ ആ രാജകുമാരന്റെ ഉപനയന കർമ്മങ്ങളെ ചെയ്യിച്ച രാജനീതികളെ ഒക്കെയും പഠിപ്പിച്ച രാജകര്മ്മങ്ങളിൽ പ്രവേശിപ്പിച്ചു. ആ സമയം ഞാൻ ഇപ്രകാരം ആലോചിച്ചു. എങ്ങിനെഎന്നാൽ; രാജ്യം എന്നാ പറയുന്നത ശക്തിത്രയത്തിന്ന അധീനമായിരിക്കുന്നതാണ്. ശക്തികൾ എന്നുവെച്ചാൽ, മന്ത്രശക്തി, പ്രഭുശക്തി, ഉത്സാഹശക്തി ഇതുകളാകുന്നു. ഇതുകൾ തന്നെ അന്യോന്യം സംബന്ധിച്ചിരുന്നാൽ മാത്രമെ കാര്യങ്ങൾക്ക ഉപയോഗമുള്ളതായി തീരുകയുളളു. മന്ത്രാശക്തികൊണ്ട് കാര്യങ്ങളുടെ ഗുണദോഷജ്ഞാനവും, പ്രഭുശക്തികൊണ്ട് കാര്യങ്ങളെ പ്രവൃത്തിപ്പാനുള്ള ധൈര്യവും, ഉത്സാഹാശക്തികൊണ്ട് കാര്യസാദ്ധ്യവുമാകുന്നു ഫലം. ആകയാൽ സഹായം, സാധനോപായം, ദേശകാലവിഭാഗം, വിവൽപ്രതിക്രിയാ, കാര്യസിദ്ധി ഇങ്ങിനെ അഞ്ച് അംഗങ്ങളോടു കൂടിയ മന്ത്രമാകുന്ന വേരോടു കൂടിയതും, ദ്രവ്യപുഷ്ടി, പുരുഷ സമൃദ്ധി, ഈ രണ്ടവിധമുള്ള പ്രഭുശക്തിയാകുന്ന സ്കന്ഥങ്ങളോടു കൂടിയതും, സാമം, ദാനം, ഭേദം, ദണ്ഡം ഇതുകളോടുകൂടിയ ഉത്സാഹമാകുന്ന വിടപങ്ങളോടുകൂടിയതും; എഴുപത്തരണ്ട വിധത്തിലുള്ള പ്രജകളാകുന്ന ഇലകളോടു കൂടിയതും; സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, സമാശ്രയം ഈ ആറ ഗുണങ്ങളാകുന്ന തളിരുകളോടു കൂടിയതും; ശക്തിസിദ്ധിത്രയം, ഉത്സാഹസിദ്ധിത്രയം ഇതുകളാകുന്ന പുഷ്പ ഫലങ്ങളോടു കൂടിയതും ആയ നീതിവൃക്ഷമാണ രാജാവിന്ന ഫലപ്രദമായി തീരുന്നത. അങ്ങിനെയുള്ള ഈ നീതിവൃക്ഷം അനേക വിധമായിരിക്കുന്നതിനാൽ സഹായം കൂടാതെ ഫലവത്തായി തീരുവാനും പ്രയാസമായിട്ടുള്ളതാണ. മിത്രവര്മ്മാവിന്റെ മന്ത്രിയായ ആര്യകേതു കോസല വംശത്തിൽ ജനിച്ച ആളായതു കൊണ്ട് ഈ രാജകുമാരമാതാവിന്റെ പക്ഷപാതിയായിരിക്കും. അദ്ദേഹം സകല മന്ത്രിഗുണങ്ങളും ഉള്ള ദേഹമാണ്. അദ്ദേഹത്തിൻെറ ബുദ്ധി വൈഭവത്തെ അതിക്രമിച്ച നടന്നതിനാലാണ മിത്രവര്മ്മാവ നശിച്ചു പോയത. ആകയാൽ അവനെ സ്വാധീനത്തിൽ കിട്ടുന്ന പക്ഷം വളരെ നന്നായിരിക്കും എന്നിങ്ങിനെ ഞാൻ ആലോചിച്ചതിന്ന ശേഷം വിജനത്തിൽ നാളീജംഘനെ വരുത്തി ഉപദേശിച്ചു.
അല്ലെ! നാളിജംഘ! അങ്ങുന്ന ആര്യനായ ആര്യകേതുവിന്റെ അടുക്കെചെന്ന വിജനത്തിൽ ഇപ്രകാരം പറയണം. ഇവിടെവന്ന രാജലക്ഷ്മിയെ അനുഭവിക്കുന്ന ഈ കപട പുരുഷൻ ആരാണ്. നൊമ്മടെ ഈ രാജകുമാരൻ ഈ സര്‍പ്പത്താൽ പരിഗൃഹിതനായിരിക്കുന്നുവെല്ലോ. ഇനി വിടുമൊ, അതൊ ഭക്ഷിച്ചു കളയുമൊ, എന്ന ആര്യകേതുവിനോട പറഞ്ഞതിനുശേഷം അദ്ദേഹം എന്ത മറുവടിപറയുന്നുവൊ അത എന്നെ അറിയിക്കണം. ഇപ്രകാരം എന്നാൽ ഉപദിഷ്ടനായ നാളിജംഘൻ ഞാൻ പറഞ്ഞയച്ച പ്രകാരം പ്രവൃത്തിച്ച പിന്നെ ഒരു ദിവസം എന്നെ അറിയിച്ചതാവിത: - ഞാൻ ചിലകാഴ്ചദ്രവ്യങ്ങളെ കൊണ്ടുപോയി കൊടുത്ത സേവക്കനിന്ന ഓരോരൊ കഥകളെ പറഞ്ഞു കൊണ്ടും കാലും കയ്യും തലോടിക്കൊണ്ടും നല്ലവണ്ണം വിശ്വാസത്തെ ജനിപ്പിച്ച നല്ല സമയം നോക്കി അങ്ങുന്ന പറഞ്ഞപ്രകാരം ഞാൻ ചോദിച്ചതിന്നശേഷം ആ ആര്യകേതു ഇങ്ങിനേയാണ മറുവടി പറഞ്ഞത്. അല്ലെ മംഗലശീല! അങ്ങുന്ന ഇങ്ങിനെ പറയരുത. പരിശുദ്ധമായ കുലം, അസാധാരണമായ ബുദ്ധിനൈപുണ്യം, അതിമാനുഷമായ പ്രാണബലം, അപരിമിതമായ ഔദാര്യം, അത്യാശ്ചയമായ അസ്ത്രകൌശലം, അനല്പമായ ശില്പജ്ഞാനം, അനുഗ്രഹത്തിങ്കൽ ആദ്രമായ മനസ്സ, ശത്രുക്കൾക്ക അവിഷഹ്യമായ തേജസ്സ്, ഈ വക ഗുണങ്ങളെല്ലാം ഈ പുരുഷനിൽ ഒന്നിച്ച ചേര്‍ന്നിരിക്കുന്നു. ഈ പറഞ്ഞ ഗുണങ്ങളിൽ ഓരോന്നെങ്കിലും മറെറാരു പുരുഷനിൽ ദുര്ല്ലഭമായിരിക്കുന്നതാണ. ഈ പുരുഷൻ ശത്രുക്കൾക്ക വിഷവൃക്ഷമായും ആശ്രിതന്മാക്ക ചന്ദനവൃക്ഷമായും ഇരിക്കുന്നു. ഇദ്ദേഹം നീതിജ്ഞനാണെന്ന അഭിമാനിക്കുന്ന ആ ഈ അശ്മക മഹാ രാജാവിനെ ഉന്മൂലനം ചെയ്ത ഈ രാജകുമാരനെ നിജപിതാവിന്റെ സ്ഥാനത്തിൽ അഭിഷേകം ചെയ്തു. എന്ന തന്നെ അങ്ങുന്ന ധരിച്ചുകൊൾക. ഈ കാര്യത്തിൽ സംശയിക്കേണ്ട. എന്നാണ് ആത്മകേതു മറുവടി പറഞ്ഞത്. ഞാൻ അതിനേയും കേട്ടതിന്നശേഷം പിന്നേയും പിന്നേയും ഓരോരൊ പരീക്ഷകളെക്കൊണ്ട പരിശോധിച്ച ആ ആര്യകേതുവിനെ എന്റെ സഹായകാരിയാക്കി സ്വീകരിച്ച ആ സഖാവിനോടകൂടി സത്യശൌചയുക്തന്മാരായ അമാത്യരേയും ഓരോരൊ ചിഹ്നങ്ങളോടു കൂടിയ ഗൂഢസേവക പുരുഷന്മാരേയും സമ്പാദിച്ചു. പിന്നെ അവരുടെ മുഖേന പ്രകൃതി മണ്ഡലത്തെ ലുബ്ധസമൃദ്ധമായും അതി ഗര്വ്വിതമായും പ്രായേണ കീഴടങ്ങാത്തതായും അറിഞ്ഞതിന്നശേഷം തന്റെ ഔദാര്യത്തേയും ധാര്‍മ്മികതയേയും പ്രകാശിപ്പിച്ചും നാസ്തികന്മാരെ നിന്ദിച്ചും ശത്രുക്കളെ പരിശോധിച്ചും ശത്രുക്കളുടെ കൈതവത്തെ തടുത്തും ബ്രാഹ്മണ ക്ഷത്രിയാദി ചാതുര്‍വര്‍ണ്ണ്യത്തെ സ്വധർമ്മകമ്മങ്ങളിൽ സ്ഥാപിച്ചും കാഴ്ചത്തെ സാധിക്കണം എന്നും അതുമൂലമാണ് ദണ്ഡനീതി പ്രയോഗം എന്നും ഈ വിഷയത്തിൽ ദൌര്‍ബ്ബല്യത്തെ ഒഴിച്ച മറെറാന്നും വിരോധിയായി വരികയില്ലെന്നും ആലോചിച്ച ഞാൻ നാനാവിധ യൂക്തികളെ അനുഷ്ഠിച്ചുവന്നു.
ഉത്തര പീഠികാ
അതിന്നശേഷം ഞാൻ ആലോചിച്ചതാവിത:- അതിശൂരന്മാരായ ഈ സേവകന്മാർ എന്റെ കല്പനക്ക ജീവിതത്തെകൂടി പുല്ലുപോലെ വിചാരിച്ച എൻകൽ അപ്രകാരം അനുരക്തന്മാരായിരിക്കുന്നുണ്ട്. എന്നതന്നേയുമല്ല, രണ്ടു രാജ്യങ്ങളിലുമുള്ള സൈന്യപുഷ്ടിനോക്കുന്നതായാൽ നീതിമാനായ ഞാൻ അശ്മകേശനായ വസന്തഭാനുവിനേക്കാൾ ഒട്ടും ന്യൂനനല്ല. ആകയാൽ വസന്തഭാനുവിനെ ജയിച്ച വിദര്‍ഭാധിപതിയായ അനന്തവര്മ്മാവിന്റെ കുമാരനായ ഭാസ്കരവര്മ്മാവിനെ പിത്ര്യമായ രാജ്യത്തിൽ നില നിര്‍ത്തുവാനായി ഞാൻ മതിയായി വരുന്നതാണ. ഈ ഭാസ്കരവര്മ്മാവും സാക്ഷാൽ ഭവാനിയാൽ പുത്രനായി പരികല്പിക്കപ്പെട്ടിരിക്കുന്നു എന്നും ഞാൻ ഈ രാജകുമാരന്റെ സഹായ കര്‍മ്മത്തിന്നായി നിയുക്തനായിരിക്കുന്നു എന്നും സകല ദിക്കുകളിലും ഒരു പ്രസിദ്ധിയും ഉണ്ടായിട്ടുണ്ട്. ഇതുവരെക്കും എന്റെ ഈ കപടകൃത്യത്തെ ആരും അറിഞ്ഞിട്ടും ഇല്ല. അത്രയുമല്ലാ, ഈ രാജ്യത്തിലുള്ള സകല പ്രജകളും അനന്തവർമ്മ പുത്രനായ ഈ ഭാസ്കരവര്മ്മാവിങ്കൽ അസ്മൽ സ്വാമിയായ അനന്തവര്മ്മാവിന്റ പുത്രനായ ഇദ്ദേഹം ഭവാനിയുടെ പ്രസാദം ഹേതുവായിട്ട ഈ രാജ്യത്തെ പ്രാപിക്കും എന്നിങ്ങിനെ അഭിപ്രായത്തോടു കൂടി ഇരിക്കുകയും ചെയ്യുന്നു. അശ്മകേശനായ വസന്തഭാനുവിന്റെ സൈന്യത്തിന്ന ഈ രാജസൂനുവിന്ന ദേവീസഹായം വഴിപോലെ ഉണ്ടെന്നറിഞ്ഞ മനുഷ്യശക്തി ദേവീശക്തിയുടെ നേരെ ഒരിക്കലും ബലവതിയായി വരുന്നതല്ലാ. എന്ന വിചാരിച്ച ഞങ്ങളുടെ നേരെ യുദ്ധത്തിൽ അത്ര ധൈര്യമുള്ളതായും കാണുന്നില്ല. ഈ രാജ്യത്തിലുള്ള സ്വന്തം പ്രജകളും ആദിയിൽതന്നെ ഈ രാജകുമാരന്റെ അഭ്യുദയത്തിൽ ആഗ്രഹിച്ചും കൊണ്ടിരിക്കുന്നതിന്നും പുറമെ ഇപ്പോൾ വിശേഷിച്ചും ദാനമാനാദികളെ കൊണ്ട് സ്വാധീനമാക്കി വിശ്വസിപ്പിച്ചിരിക്കുന്നതിനാൽ ഈ രാജപുത്രനെതന്നെ തങ്ങളുടെ രാജാവായി കാംക്ഷിച്ചു കൊണ്ടും ഇരിക്കുന്നു. അശ്മകേന്ദ്രന്റെ ആപ്തഭൃത്യന്മാക്കും അതി വിശ്വസ്തന്മാരായ എന്റെ പുരുഷന്മാരെകൊണ്ട് സാമാദ്യുപായത്താൽ അധികമായ പ്രീതിയെ ഉണ്ടാക്കി എന്റെ കല്പനപ്രകാരം ഗൂഡമായി ഇപ്രകാരം ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. അത എങ്ങിനെ എന്നാൽ: നിങ്ങൾ എന്റെ പ്രിയ സ്നേഹിതന്മാരാണ്. ആകയാൽ നമുക്ക അഭ്യുദയത്തിന്നവേണ്ടുന്ന ഉപദേശവാക്കുകളെ പറഞ്ഞതരണം. ഇവിടെ ഭവാനിയാൽ രാജസൂനുവിന്റെ സഹായത്തിന്നായി നിയുക്തനായി പ്രസിദ്ധനാ യ വിശ്രുതനോട ഭിന്നിച്ചാൽ അശ്മകേന്ദ്രനായ വസന്തഭാനുവും അദ്ദേഹത്തിന്റെ പക്ഷത്തിൽ ചേര്ന്നനിന്ന ആരെല്ലാമാണ ഈ രാജകുമാരനോട യുദ്ധം ചെയ്യുവാൻ പുറപ്പെടുന്നത അവരും ഈ വിശ്രുതന്റെ കയ്യാലെതന്നെ അന്തകന്ന അതിഥിയായി ഭവിക്കുന്നതാണ്. ആകയാൽ ഈ രാജകുമാരൻ അശ്മകേന്ദ്രനോടുകൂടി യുദ്ധം തുടങ്ങുന്നതിന്ന മുമ്പായിതന്നെ നിങ്ങൾ എല്ലാവരും അനന്തവര്മ്മതനയനായ ഈ ഭാസ്കര വര്മ്മാവിനെ ആശ്രയിച്ചുകൊളളുവിൻ.ഇതപ്രകാരം വസന്തഭാനുവും ഭാസ്കരവര്മ്മാവിനെ ആശ്രയിക്കുന്നതായാൽ വലുതായ ഉൽകൃഷ്ടസ്ഥിതിയെ പ്രാപിച്ച നിഭയനായി പരിജനങ്ങളോടുകൂടി സുഖമായി വസിപ്പാനിടവരുന്നതാണ. ഇപ്രകാരം ചെയ്യാത്തപക്ഷം ദേവിയുടെ ത്രിശൂലത്തിന്ന ഇരയായി തീരുന്നതുമാകുന്നു. ഒരു പ്രാവശ്യം നിങ്ങളോട ഇപ്രകാരം പറയേണം എന്ന ഭവാനിയും എന്നോട ആജ്ഞാപിച്ചിട്ടുണ്ട. ആകയാൽ ഞങ്ങൾക്കു നിങ്ങളോടുകൂടിയുള്ള സഖ്യത്തെ അറിഞ്ഞതിന്നശേഷം ഞങ്ങളുടെ മുഖേന എല്ലാവക്കും പറഞ്ഞ മനസ്സിലാക്കേണ്ടതാണ.
ഇപ്രകാരമുള്ള എന്റെ വാക്കിനെ കേട്ടതിന്നശേഷം അശ്മകേന്ദ്രന്റെ ആപ്തഭൃത്യന്മാര രാജസൂനുവെ കുറിച്ച ഭവാനിപ്രസാദിച്ച വേണ്ടുന്ന വരങ്ങളെ കൊടുത്തിരിക്കുന്നു എന്നുള്ള സംഗതിയെ അറിഞ്ഞ മുമ്പതന്നെ ഭിന്ന മനസ്സുകളായി ഭവിച്ചിരിക്കുന്നതിലും വിശേഷിച്ച എന്റെ ഈ വചനത്തെ കേട്ടതിന്നശേഷം അവർ എല്ലാവരും എനിക്ക അധീനന്മാരായി തീര്‍ന്നു. ഈ വക എല്ലാ സംഗതികളേയും അറിഞ്ഞ അശ്മക മഹാരാജാവ ഇപ്രകാരം ആലോചിച്ചു. ഓഹൊ! നമ്മുടെ അടുത്ത നിൽക്കുന്ന ഭൃത്യന്മാരും മറ്റുള്ളവരും കുറെ ഭിന്നമനസ്സുകളായിരിക്കുന്നതുപോലെ കാണുന്നുവെല്ലൊ. നാം ഇപ്രകാരം ക്ഷമയെ ആശ്രയിച്ചും കൊണ്ട് സ്വസ്തനായി രാജധാനിയിൽതന്നെ ഇരിക്കുന്നതായാൽ ഏതൊ ചിലരുടെ ഏഷണി വാക്കുകളെ കേട്ട ഭിന്നാഭിപ്രായമായ സ്വരാജ്യത്തെകൂടി രക്ഷിപ്പാൻ നാം ശക്തനായി തീരുകയില്ല. ആകയാൽ ഭിന്നമനസ്സായി തീര്‍ന്ന എന്നോട ചിലത ഉപദേശിപ്പാനായി അഭിപ്രായപ്പെട്ടുംകൊണ്ടിരിക്കുന്ന മൽബലത്തോടുകൂടി അന്യോന്യം സംഭാഷണത്തിന്ന ഇടവരുത്തുന്നതിന്ന മുമ്പായിതന്നെ ആ ഭാസ്കര വര്മ്മാവിനോടുകൂടി യുദ്ധം ചെയ്യുന്നുണ്ട. ഇങ്ങിനെ ചെയ്താൽ എന്റെ ആപ്തഭൃത്യവഗ്ഗം ക്ഷണനേരം നിശ്ചയമായും എന്റെ അഗ്രഭാഗത്തിൽ നിൽക്കാതെ ഇരിക്കുകയില്ല.
ഇപ്രകാരം നിശ്ചയിച്ച അന്യായമായി പരരാജ്യത്തിന്റെ ആക്രമണത്താൽ ഉണ്ടാകുന്ന പാപത്താൽ പ്രേരിതനായിട്ട സൈന്യങ്ങളോടുകൂടി മൃത്യുമുഖത്തെ എന്നപോലെ എന്റെ സൈന്യത്തെ അഭിമുഖീകരിച്ച യുദ്ധത്തിന്നായി വന്നുചേർന്നു. അശ്മകേന്ദ്രൻ വരുന്നു എന്നറിഞ്ഞ രാജകുമാരനായ ഭാസ്കരവര്മ്മാവും എതൃത്ത ചെന്നു. അതിന്നശേഷം ഞാൻ അശ്വാരൂഢനായിട്ട എതൃത്തും കൊണ്ടവരുന്ന അശ്മകേന്ദ്രനെതന്നെ നേരിട്ടുചെന്നു. അപ്പോൾ അദ്ദേഹത്തിന്റെ സകല സേനകളും ഓഹൊ! ഇദ്ദേഹം ഇനിയും അപരിമിതമായ ഞങ്ങളുടെ സൈന്യത്തിന്റെ നേരെ ഏകനായിട്ടുതന്നെ അഭ്യാഗമിക്കുന്നുവല്ലൊ. ധൈര്യത്തോടുകൂടി ഇങ്ങിനെവരുന്നതിന്റെ മുഖ്യകാരണം ദേവീപ്രസാദം തന്നെയാകുന്നു. മറെറാന്നുമല്ല. എന്നിങ്ങനെ നിശ്ചയിച്ച ചിത്രലിഖിതന്മാരെപോലെ നിശ്ചലകളായിനിന്നുപോയി. അതിന്നശേഷം ഞാൻ നേരിട്ട ചെന്ന യുദ്ധത്തിന്നായി ഒരുങ്ങി പോരവിളിച്ചപ്പോൾ വസന്തഭാനു മഹാരാജാവ നേരിട്ടവന്ന ഖാള്ഗ്ഗപ്രഹാരം കൊണ്ട് എന്നെ ദൃഢമായി താഡിച്ചു. അപ്പോൾ ഞാനും ശിക്ഷാവിശേഷം കൊണ്ട് അദ്ദേഹത്തിന്റെ അസിപ്രഹാരത്തെ തടുത്ത പ്രതിപ്രഹാരംകൊണ്ട് അദ്ദേഹത്തെ വധിച്ച മൂര്‍ദ്ധാവിനെ ഭൂമിയിൽ തള്ളിയിട്ട അദ്ദേഹത്തിന്റെ സൈന്യങ്ങളോട ഇപ്രകാരം പറഞ്ഞു. ഇനിയും നിങ്ങളിൽ ആര്‍ക്കെല്ലാം യുദ്ധത്തിന്ന ആഗ്രഹം ഉണ്ടോ അവരെല്ലാവരും നേരിട്ടുവന്ന എന്നോടുകൂടി യുദ്ധം ചെയ്തുകൊള്ളു വിൻ. അല്ലെങ്കിൽ രാജകുമാരന്റെ പാദയുഗളത്തെ പ്രാപിച്ചവണങ്ങി ഇദ്ദേഹത്തിന്ന കീഴടങ്ങിനിന്ന നിശ്ശങ്കമായി അവരവരുടെ അധികാരങ്ങളെ പരിപാലിച്ചും കൊണ്ട് സുഖമായി ഇരുന്നുകൊളളുവിൻ. ഇപ്രകാരമുള്ള എന്റെ വചനത്തെ കേട്ട ഉടനെ അശ്മകേന്ദ്രസേവകന്മാരായ അവരെല്ലാവരും അവരുവരുടെ വാഹനങ്ങളിൽ നിന്ന വേഗേന ഇറങ്ങി രാജകുമാരനെ വണങ്ങി അദ്ദേഹത്തിന്ന കീഴടങ്ങുകയും ചെയ്തു. അതിന്നശേഷം ഞാൻ ആ അശ്മകേന്ദ്രരാജ്യത്തെ ഭാസ്കരവര്മ്മാവിന സ്വാധീനമാക്കി ചെയ്ത രാജ്യരക്ഷക്കായി മുമ്പുണ്ടായിരുന്ന അതാത അധികാരികളെതന്നെ നിയോഗിച്ച സ്വാധീനപ്പെട്ടിരിക്കുന്ന ആ അശ്മകസൈന്യങ്ങളോടും കൂടി ആ രാജകുമാരന്റെ സ്വരാജ്യമായ വിദര്ഭനഗരത്തിൽ ചെന്ന ആ രാജകുമാരനെ പിതാവിന്റെ സ്ഥാനത്തിൽതന്നെ നിവേശിപ്പിക്കുകയും ചെയ്തു.
ഇപ്രകാരം നിശ്ചയിച്ച അന്യായമായി പരരാജ്യത്തിന്റെ ആക്രമണത്താൽ ഉണ്ടാകുന്ന പാപത്താൽ പ്രേരിതനായിട്ട സൈന്യങ്ങളോടുകൂടി മൃത്യുമുഖത്തെ എന്നപോലെ എന്റെ സൈന്യത്തെ അഭിമുഖീകരിച്ച യുദ്ധത്തിന്നായി വന്നുചേർന്നു. അശ്മകേന്ദ്രൻ വരുന്നു എന്നറിഞ്ഞ രാജകുമാരനായ ഭാസ്കരവര്മ്മാവും എതൃത്ത ചെന്നു. അതിന്നശേഷം ഞാൻ അശ്വാരൂഢനായിട്ട എതൃത്തും കൊണ്ടവരുന്ന അശ്മകേന്ദ്രനെതന്നെ നേരിട്ടുചെന്നു. അപ്പോൾ അദ്ദേഹത്തിന്റെ സകല സേനകളും ഓഹൊ! ഇദ്ദേഹം ഇനിയും അപരിമിതമായ ഞങ്ങളുടെ സൈന്യത്തിന്റെ നേരെ ഏകനായിട്ടുതന്നെ അഭ്യാഗമിക്കുന്നുവല്ലൊ. ധൈര്യത്തോടുകൂടി ഇങ്ങിനെവരുന്നതിന്റെ മുഖ്യകാരണം ദേവീപ്രസാദം തന്നെയാകുന്നു. മറെറാന്നുമല്ല. എന്നിങ്ങനെ നിശ്ചയിച്ച ചിത്രലിഖിതന്മാരെപോലെ നിശ്ചലകളായിനിന്നുപോയി. അതിന്നശേഷം ഞാൻ നേരിട്ട ചെന്ന യുദ്ധത്തിന്നായി ഒരുങ്ങി പോരവിളിച്ചപ്പോൾ വസന്തഭാനു മഹാരാജാവ നേരിട്ടവന്ന ഖാള്ഗ്ഗപ്രഹാരം കൊണ്ട് എന്നെ ദൃഢമായി താഡിച്ചു. അപ്പോൾ ഞാനും ശിക്ഷാവിശേഷം കൊണ്ട് അദ്ദേഹത്തിന്റെ അസിപ്രഹാരത്തെ തടുത്ത പ്രതിപ്രഹാരംകൊണ്ട് അദ്ദേഹത്തെ വധിച്ച മൂര്‍ദ്ധാവിനെ ഭൂമിയിൽ തള്ളിയിട്ട അദ്ദേഹത്തിന്റെ സൈന്യങ്ങളോട ഇപ്രകാരം പറഞ്ഞു. ഇനിയും നിങ്ങളിൽ ആര്‍ക്കെല്ലാം യുദ്ധത്തിന്ന ആഗ്രഹം ഉണ്ടോ അവരെല്ലാവരും നേരിട്ടുവന്ന എന്നോടുകൂടി യുദ്ധം ചെയ്തുകൊള്ളു വിൻ. അല്ലെങ്കിൽ രാജകുമാരന്റെ പാദയുഗളത്തെ പ്രാപിച്ചവണങ്ങി ഇദ്ദേഹത്തിന്ന കീഴടങ്ങിനിന്ന നിശ്ശങ്കമായി അവരവരുടെ അധികാരങ്ങളെ പരിപാലിച്ചും കൊണ്ട് സുഖമായി ഇരുന്നുകൊളളുവിൻ. ഇപ്രകാരമുള്ള എന്റെ വചനത്തെ കേട്ട ഉടനെ അശ്മകേന്ദ്രസേവകന്മാരായ അവരെല്ലാവരും അവരുവരുടെ വാഹനങ്ങളിൽ നിന്ന വേഗേന ഇറങ്ങി രാജകുമാരനെ വണങ്ങി അദ്ദേഹത്തിന്ന കീഴടങ്ങുകയും ചെയ്തു. അതിന്നശേഷം ഞാൻ ആ അശ്മകേന്ദ്രരാജ്യത്തെ ഭാസ്കരവര്മ്മാവിന സ്വാധീനമാക്കി ചെയ്ത രാജ്യരക്ഷക്കായി മുമ്പുണ്ടായിരുന്ന അതാത അധികാരികളെതന്നെ നിയോഗിച്ച സ്വാധീനപ്പെട്ടിരിക്കുന്ന ആ അശ്മകസൈന്യങ്ങളോടും കൂടി ആ രാജകുമാരന്റെ സ്വരാജ്യമായ വിദര്ഭനഗരത്തിൽ ചെന്ന ആ രാജകുമാരനെ പിതാവിന്റെ സ്ഥാനത്തിൽതന്നെ നിവേശിപ്പിക്കുകയും ചെയ്തു.
ഇങ്ങിനെ സ്വരാജ്യം ലഭിച്ച വസുന്ധരാ എന്ന മാതാവിനോടുംകൂടി സുഖമായി വസിക്കുന്ന ഭാസ്കരവര്മ്മാവിനോട ഒരു നാൾ ഞാൻ ഇപ്രകാരം അറിയിച്ചു. അല്ലെ മഹാ രാജാവെ! ഞാൻ ഒരു കാര്യത്തെ ചെയ്വാൻ വിചാരിച്ചകിടപ്പുണ്ട. ആ കാര്യം സാധിക്കുന്നവരെ എവിടെഎങ്കിലും ഒരേടത്തതന്നെവസിപ്പാൻ എനിക്കതരം ഇല്ല. ആകയാൽ അങ്ങയുടെ ഭഗിനിയും എന്റെ ഭാര്യയുമായ മഞജുവാദിനി കുറെദിവസം അങ്ങയുടെ അടുക്കെതന്നെ ഇരിക്കട്ടെ. ഞാൻ എന്റെ ഇഷ്ടജനത്തെ കണ്ട കിട്ടുന്ന വരക്കും കുറെ ദിവസം ഭൂമിയിൽ സഞ്ചരിച്ച ഒടുവിൽ അദ്ദേഹത്തിനെ കണ്ടുകിട്ടിയതിന്നശേഷം പിന്നെ ഇവിടെ തന്നെ വന്നചേര്‍ന്ന കൊള്ളാം. ഇങ്ങിനെ ഞാൻ പറഞ്ഞതിനെ കേട്ട രാജാവ അമ്മയുടെ അനുവാദപ്രകാരം എന്നോട പറഞ്ഞതാവിത:- മഹാ ഭാഗ! നമുക്ക ഈ രാജ്യം കിട്ടി ഈ വിധമുള്ള അഭ്യുദയം സാധിച്ചതിന്ന മുഖ്യകാരണം ഭവാൻ തന്നെയാകുന്നു. ഭവാനോടുകൂടാതെ ക്ഷണനേരവും കൂടി ഞങ്ങളാൽ ഈ രാജ്യഭാരം ഭരിപ്പാൻ അശക്യമായി തീരുന്നതാണ. ഇങ്ങിനെ ഇരിക്കെ അങ്ങുന്ന എന്താകുന്നു ഇപ്രകാരം പറയുന്നത. ഇപ്രകാരമുള്ള രാജവാക്യത്തെ കേട്ടതിന്നശേഷം ഞാൻ മറുവടി പറഞ്ഞതാവിത:- അല്ലയൊ മഹാരാജാവെ! താങ്കൾ ഈ വിഷയത്തിൽ മനസ്സുകൊണ്ട ലേശവും ആലോചിക്കേണ്ടതില്ല എന്തുകൊണ്ടെന്നാൽ:- താങ്കളുടെ രാജധാനിയിൽ സചിവശിഖാമണിയായി വസിക്കുന്ന ഈ ആര്യകേതു ഈ വിധമുള്ള അനേകം രാജ്യങ്ങളെ ഭരിപ്പാൻ ശക്തനാകുന്നു. ആകയാൽ അദ്ദേഹത്തെ ഈ രാജ്യ ഭരണത്തിങ്കൽ നിയോഗിച്ച ഞാൻ പോയി വരാം. ഇപ്രകാരമുള്ള അനേകം വചനങ്ങളെക്കൊണ്ട സമാശ്വസിപ്പിച്ചു എങ്കിലും ജനനീസഹിതനായ മഹാ രാജാവ പലെ ആഗ്രഹങ്ങളെക്കൊണ്ടും പ്രയാണോന്മുഖനായ എന്നെ കുറെ കാലവും കൂടി താമസിപ്പിച്ചു. അത്രയുമല്ല, ഉൽക്കല രാജ്യാധിപതിയായ പ്രചണ്ഡവര്മ്മാവിന്റെ രാജ്യത്തെ എനിക്കു തരികയും ചെയ്തു. ഞാനും ആ രാജ്യത്തെ സ്വാധീനമാക്കി ചെയ്ത മഹാ രാജാവിനോട് അനുജ്ഞവാങ്ങി എപ്പോൾ അങ്ങയെ അന്വേഷിപ്പാനായി പുറപ്പെട്ടുവൊ അപ്പോൾ തന്നെ അംഗരാജ്യാധിപതിയായ സിംഹാവര്മ്മാവിനാൽ സ്വസഹായത്തിന്ന വേണ്ടി ആമന്ത്രിതനായിട്ട ഇവിടെ വരുവാനും പൂര്വ്വപുണ്യപരിപാകം ഹേതുവായിട്ട് അസ്മൽ സ്വാമിയായ ഭവാനോട സംഗമിപ്പാനും എടവന്നു. ഇപ്രകാരമാണ് വിശ്രുതൻ രാജവാഹന രാജകുമാരനെ അറിയിച്ചത. അതിന്നശേഷം അവിടെ സമാഗതന്മാരായ അപഹാര വര്മ്മാവ, ഉപഹാരവര്മ്മാവ, അര്ത്ഥപാലൻ, പ്രമതി, മിത്രഗുപ്തൻ, മന്ത്രഗുപ്തൻ,ഈ വിശ്രുതൻ, ഈ രാജകുമാരന്മാര എല്ലാവരും പാടലീപുരത്തിങ്കൽ യൌവ്വരാജ്യത്തെ അനുഭവിച്ചു കൊണ്ട വസിക്കുന്നവനും നിജാഹ്വാനത്തിങ്കൽ മുമ്പുതന്നെ സങ്കേതം ചെയ്തുവനുമായസോമദത്തൻ എന്ന കുമാരനെ വാമലോചന എന്നപേരായഭാര്യയോടുകൂടി തന്റെ സേവകന്മാരെക്കൊണ്ടവരുത്തി ഇവരെല്ലാവരും കൂടി രാജവാഹനനുമായിചേര്ന്ന ഇരുന്ന അന്യോന്യം സന്തോഷമിശ്രിതകളായ ഓരോരോ കഥകളെപറഞ്ഞും കൊണ്ടിരിക്കും മദ്ധ്യത്തിൽ പുഷ്പപുരത്തിൽനിന്ന രാജഹംസ മഹാ രാജാവിന്റെ ആജ്ഞാപത്രത്തോടുകൂടി സമാഗതന്മാരായ രാജപുരുഷന്മാര രാജവാഹനനെ വണങ്ങി അറിയിച്ചതാവിത:- അല്ലയോ സ്വാമിൻ! ഇവിടുത്തെ ജനകനായ രാജഹംസ മഹാരാജാവിന്റെ ഈ ആജ്ഞാപത്രത്തെ ഇവിടുന്ന സ്വീകരിച്ചാലും. എന്നിങ്ങനെയുള്ള രാജപുരുഷവാക്യത്തെ കേട്ട എഴുനീറ്റ അത്യാദരവോടുകൂടെ നമസ്കരിച്ച സദസ്സിൽവെച്ച ആ ആജ്ഞാപത്രത്തെ സ്വീകരിച്ച ശിരസ്സിൽവെച്ചതിന്നശേഷം എഴുത്തപൊളിച്ച രാജവാഹന രാജകുമാരൻ എല്ലാവരും കേൾക്കെ വായിക്കുകയും ചെയ്തു.
ആജ്ഞാപത്രം
പുഷ്പപുര രാജധാനിക്കക്ഷേമം തന്നെ. ശ്രീ രാജഹംസഭൂപതി ചമ്പാനഗരിയിൽ അധിവസിച്ചുംകൊണ്ടിരിക്കുന്ന രാജവാഹനപ്രമുഖന്മാരായ കുമാരന്മാരെ കാണ്മാൻ ആഗ്രഹിച്ചു കൊണ്ട ഈ എഴുത്ത അയക്കുന്നു. എന്തെന്നാൽ! നിങ്ങൾ ഇവിടെനിന്ന നമ്മോട യാത്രപറഞ്ഞ നമസ്കരിച്ച പുറപ്പെട്ടതിന്നശേഷം മാര്‍ഗ്ഗത്തിൽ ഏതൊ ഒരു വനപ്രദോശത്തിൽ ഒരു ശിവാലയത്തിന്ന സമീപം തന്റെ സൈന്യങ്ങളെ നിവേശിപ്പിച്ച ഇരുന്നുവെല്ലൊ. അവിടെവെച്ച രാത്രിയിൽ ആ ശിവാലയത്തിൽ ശിവപൂജക്കായി സ്ഥിതനായ രാജവാഹനനെ പ്രഭാത കാലത്തിൽ കാണാതെയായപ്പോൾ ബാക്കിയുള്ള കുമാരന്മാരും എനി ഞങ്ങൾ രാജവാഹനനോടുകൂടി രാജഹംസ മഹാ രാജാവിനെ ചെന്ന കണ്ട നമസ്കരിപ്പാനിടവരാത്തപക്ഷം പ്രാണങ്ങളെ ഉപേക്ഷിക്കുന്നുണ്ട എന്നിങ്ങനെ പ്രതിജ്ഞ ചെയ്ത സൈന്യത്തെ മടക്കി അയച്ചതിന്നശേഷം രാജവാഹനനെ അന്വേഷിപ്പാനായി എല്ലാവരും പ്രത്യേകം പ്രത്യേകമായി പുറപ്പെട്ടുപോയിരിക്കുന്നു എന്നുള്ള നിങ്ങളുടെ വൃത്താന്തത്തെ അവിടുന്ന മടങ്ങിവന്ന സൈനികന്മാരുടെ മുഖേന കേട്ടറിഞ്ഞ അസഹ്യമായ ദുഃഖ സമുദ്രത്തിൽ മഗ്നമനസ്സുകളായ ഞാനും യൂഷ്മജ്ജനനിയായ വസുമതിയും വാമദേവാശ്രമത്തിൽ ചെന്ന ഈ വൃത്താന്തത്തെ അദ്ദേഹത്തോടറിയിച്ചതിന്നശേഷം പ്രാണപരിത്യാഗത്തെ ചെയ്യാമെന്ന നിശ്ചയിച്ച തദാഗ്രമത്തെ പ്രാപിച്ച ആ വാമദേവ മര്ഹിഷിയെ നമസ്കരിച്ച നിൽക്കുമ്പോഴക്കുതന്നെ ത്രികാലജ്ഞനായ ആ മുനിഞങ്ങളുടെ അഭിപ്രായത്തേയും കാര്യനിശ്ചയത്തേയും അറിഞ്ഞ പഞ്ഞതാവിത: അല്ലയോ മഹാ രാജാവെ! അങ്ങയുടെ സകലാഭിപ്രായത്തേയും മുമ്പുതന്നെ ദിവ്യദൃഷ്ടികൊണ്ട് ഞാൻ അറിഞ്ഞിരിക്കുന്നു. അങ്ങയുടെ ഈ കുമാരന്മാര രാജവാഹനൻ നിമിത്തമായി കുറെ കാലം ആപത്തിനെ അനുഭവിച്ചതിന്നശേഷം ഭാഗ്യാതിശയത്താൽ അനിതര സാധാരണമായ പരാക്രംകൊണ്ട് ദിഗ്ജയം ചെയ്ത അനേക രാജ്യങ്ങളെ സമ്പാദിച്ച് പതിനാറാമത്തെ സംവത്സരത്തിന്റെ അവസാനത്തിൽ വിജയിയായ രാജവാഹനനെ പുരസ്കരിച്ച മടങ്ങിവന്ന അങ്ങയുടെയും വസുമതിയുടേയും പാദപ്രണാമം ചെയ്ത അങ്ങയുടെ ആജ്ഞയെ അനുവര്‍ത്തിക്കുന്നവരായി ഇരിക്കും. ആകയാൽ അവര നിമിത്തമായി യാതൊരു സാഹസത്തേയും ചെയ്യരുത. എന്നിപ്രകാരമുള്ള മുനിഭാഷിതത്തെ കേട്ടതിനെ വിശ്വസിച്ച ധൈര്യത്തോടുകൂടി ഇതുവരെയും ഞാനും ദേവിയും പ്രാണധാരണം ചെയ്തുവന്നു. ഇപ്പോൾ അവധി സമീപിച്ചു വന്ന സമയം ഞങ്ങൾ രണ്ടാളും വാമദേവാശ്രമത്തിൽ ചെന്ന അറിയിച്ചതാവിത:- സ്വാമിൻ! അങ്ങുന്ന പറഞ്ഞ അവധി മിക്കതും പൂണ്ണമായിരിക്കുന്നു. അവരുടെ വൃത്താന്തം ഇപ്പോൾ ഏത വിധമാണെന്ന അങ്ങുന്ന അറിഞ്ഞിരിക്കാം. ഇപ്രകാരമുള്ള എന്റെ വാക്കിനേകേട്ട മഹഷി പറഞ്ഞതാവിത:- മഹാ രാജാവെ! രാജവാഹന പ്രമുഖന്മാരായ എല്ലാ രാജകുമാരന്മാരും ദുർജ്ജയന്മാരായ അനേകം ശത്രുക്കളെ ജയിച്ച ദിഗ്വിജയംചെയ്ത ഭൂമണ്ഡലത്തെ വശീകരിച്ച ചമ്പാനഗരിയിൽ ഒരേടത്ത എല്ലാവരും കൂടി ചേര്‍ന്നിരിക്കുന്നു. അവരെ കൂട്ടിക്കൊണ്ടുവരുവാനായി അങ്ങയുടെ ആജ്ഞാപത്രത്തോടുകൂടി സേവകന്മാരെ ഉടനെതന്നെ അയക്കെണം. ഏവംവിധമായ മുനിവചനത്തെ കേട്ട നിങ്ങളെ വിളിപ്പാനായി ഈ എഴുത്തു അയച്ചതാകുന്നു. എനിയും ക്ഷണനേരം കൂടിനിങ്ങൾ താമസി ക്കുന്നതാണെങ്കിൽ എന്നേയും ഭവജനനിയായ വസുമതിയേയും കഥാമാത്രശേഷന്മാരായി കേൾപ്പാനിടവരുന്നതാണ എന്നറിഞ്ഞ വഴിയിൽ ഭക്ഷണാദ്യലാഭത്തിൽ ജലത്തെ ഉപയോഗിച്ചിട്ടെങ്കിലും ഉടനെ വന്നു കൊള്ളണം.
പുഷ്പപുര രാജധാനിക്കക്ഷേമം തന്നെ. ശ്രീ രാജഹംസഭൂപതി ചമ്പാനഗരിയിൽ അധിവസിച്ചുംകൊണ്ടിരിക്കുന്ന രാജവാഹനപ്രമുഖന്മാരായ കുമാരന്മാരെ കാണ്മാൻ ആഗ്രഹിച്ചു കൊണ്ട ഈ എഴുത്ത അയക്കുന്നു. എന്തെന്നാൽ! നിങ്ങൾ ഇവിടെനിന്ന നമ്മോട യാത്രപറഞ്ഞ നമസ്കരിച്ച പുറപ്പെട്ടതിന്നശേഷം മാര്‍ഗ്ഗത്തിൽ ഏതൊ ഒരു വനപ്രദോശത്തിൽ ഒരു ശിവാലയത്തിന്ന സമീപം തന്റെ സൈന്യങ്ങളെ നിവേശിപ്പിച്ച ഇരുന്നുവെല്ലൊ. അവിടെവെച്ച രാത്രിയിൽ ആ ശിവാലയത്തിൽ ശിവപൂജക്കായി സ്ഥിതനായ രാജവാഹനനെ പ്രഭാത കാലത്തിൽ കാണാതെയായപ്പോൾ ബാക്കിയുള്ള കുമാരന്മാരും എനി ഞങ്ങൾ രാജവാഹനനോടുകൂടി രാജഹംസ മഹാ രാജാവിനെ ചെന്ന കണ്ട നമസ്കരിപ്പാനിടവരാത്തപക്ഷം പ്രാണങ്ങളെ ഉപേക്ഷിക്കുന്നുണ്ട എന്നിങ്ങനെ പ്രതിജ്ഞ ചെയ്ത സൈന്യത്തെ മടക്കി അയച്ചതിന്നശേഷം രാജവാഹനനെ അന്വേഷിപ്പാനായി എല്ലാവരും പ്രത്യേകം പ്രത്യേകമായി പുറപ്പെട്ടുപോയിരിക്കുന്നു എന്നുള്ള നിങ്ങളുടെ വൃത്താന്തത്തെ അവിടുന്ന മടങ്ങിവന്ന സൈനികന്മാരുടെ മുഖേന കേട്ടറിഞ്ഞ അസഹ്യമായ ദുഃഖ സമുദ്രത്തിൽ മഗ്നമനസ്സുകളായ ഞാനും യൂഷ്മജ്ജനനിയായ വസുമതിയും വാമദേവാശ്രമത്തിൽ ചെന്ന ഈ വൃത്താന്തത്തെ അദ്ദേഹത്തോടറിയിച്ചതിന്നശേഷം പ്രാണപരിത്യാഗത്തെ ചെയ്യാമെന്ന നിശ്ചയിച്ച തദാഗ്രമത്തെ പ്രാപിച്ച ആ വാമദേവ മര്ഹിഷിയെ നമസ്കരിച്ച നിൽക്കുമ്പോഴക്കുതന്നെ ത്രികാലജ്ഞനായ ആ മുനിഞങ്ങളുടെ അഭിപ്രായത്തേയും കാര്യനിശ്ചയത്തേയും അറിഞ്ഞ പഞ്ഞതാവിത: അല്ലയോ മഹാ രാജാവെ! അങ്ങയുടെ സകലാഭിപ്രായത്തേയും മുമ്പുതന്നെ ദിവ്യദൃഷ്ടികൊണ്ട് ഞാൻ അറിഞ്ഞിരിക്കുന്നു. അങ്ങയുടെ ഈ കുമാരന്മാര രാജവാഹനൻ നിമിത്തമായി കുറെ കാലം ആപത്തിനെ അനുഭവിച്ചതിന്നശേഷം ഭാഗ്യാതിശയത്താൽ അനിതര സാധാരണമായ പരാക്രംകൊണ്ട് ദിഗ്ജയം ചെയ്ത അനേക രാജ്യങ്ങളെ സമ്പാദിച്ച് പതിനാറാമത്തെ സംവത്സരത്തിന്റെ അവസാനത്തിൽ വിജയിയായ രാജവാഹനനെ പുരസ്കരിച്ച മടങ്ങിവന്ന അങ്ങയുടെയും വസുമതിയുടേയും പാദപ്രണാമം ചെയ്ത അങ്ങയുടെ ആജ്ഞയെ അനുവര്‍ത്തിക്കുന്നവരായി ഇരിക്കും. ആകയാൽ അവര നിമിത്തമായി യാതൊരു സാഹസത്തേയും ചെയ്യരുത. എന്നിപ്രകാരമുള്ള മുനിഭാഷിതത്തെ കേട്ടതിനെ വിശ്വസിച്ച ധൈര്യത്തോടുകൂടി ഇതുവരെയും ഞാനും ദേവിയും പ്രാണധാരണം ചെയ്തുവന്നു. ഇപ്പോൾ അവധി സമീപിച്ചു വന്ന സമയം ഞങ്ങൾ രണ്ടാളും വാമദേവാശ്രമത്തിൽ ചെന്ന അറിയിച്ചതാവിത:- സ്വാമിൻ! അങ്ങുന്ന പറഞ്ഞ അവധി മിക്കതും പൂണ്ണമായിരിക്കുന്നു. അവരുടെ വൃത്താന്തം ഇപ്പോൾ ഏത വിധമാണെന്ന അങ്ങുന്ന അറിഞ്ഞിരിക്കാം. ഇപ്രകാരമുള്ള എന്റെ വാക്കിനേകേട്ട മഹഷി പറഞ്ഞതാവിത:- മഹാ രാജാവെ! രാജവാഹന പ്രമുഖന്മാരായ എല്ലാ രാജകുമാരന്മാരും ദുർജ്ജയന്മാരായ അനേകം ശത്രുക്കളെ ജയിച്ച ദിഗ്വിജയംചെയ്ത ഭൂമണ്ഡലത്തെ വശീകരിച്ച ചമ്പാനഗരിയിൽ ഒരേടത്ത എല്ലാവരും കൂടി ചേര്‍ന്നിരിക്കുന്നു. അവരെ കൂട്ടിക്കൊണ്ടുവരുവാനായി അങ്ങയുടെ ആജ്ഞാപത്രത്തോടുകൂടി സേവകന്മാരെ ഉടനെതന്നെ അയക്കെണം. ഏവംവിധമായ മുനിവചനത്തെ കേട്ട നിങ്ങളെ വിളിപ്പാനായി ഈ എഴുത്തു അയച്ചതാകുന്നു. എനിയും ക്ഷണനേരം കൂടിനിങ്ങൾ താമസി ക്കുന്നതാണെങ്കിൽ എന്നേയും ഭവജനനിയായ വസുമതിയേയും കഥാമാത്രശേഷന്മാരായി കേൾപ്പാനിടവരുന്നതാണ എന്നറിഞ്ഞ വഴിയിൽ ഭക്ഷണാദ്യലാഭത്തിൽ ജലത്തെ ഉപയോഗിച്ചിട്ടെങ്കിലും ഉടനെ വന്നു കൊള്ളണം.
ഇപ്രകാരമുള്ള പിതാവിന്റെ ആജ്ഞാപത്രത്തെ മൂര്ദ്ധാവിങ്കൽ ധരിച്ചനോം എല്ലാവരും വേഗേന പോവുകതന്നേ എന്ന എല്ലാവരുംകൂടി നിശ്ചയിക്കുകയും ചെയ്തു.
അതിന്നശേഷം സ്വാധീനപ്പെടുത്തിട്ടുള്ള അതാത രാജ്യങ്ങളുടെ രക്ഷക്ക മതിയായ സൈന്യങ്ങളെയും വിശ്വസ്ഥന്മാരായിസമര്ത്ഥന്മാരായ പുരുഷന്മാരേയും അതാത സ്ഥാനങ്ങളിൽ നിയോഗിച്ച ഏതാനും സൈന്യങ്ങളെക്കൊണ്ട് ആത്മരക്ഷയെചെയ്ത പൂര്‍വ്വ വൈരിയായിരിക്കുന്ന മാനസാരനെന്ന മാളവ രാജാവിനെ പ്രാപിച്ച യുദ്ധത്തിൽ ജയിച്ച ആ രാജ്യത്തേയും വശീകരിച്ച പുഷ്പപുരത്തിൽ ചെന്ന രാജഹംസ മഹാ രാജാവിന്റെയും വസുമതീദേവിയുടെയും പാദകമലങ്ങളെ നമസ്കരിക്കാം, എന്നും തീര്‍ച്ചപ്പെടുത്തി അവരവരുടെ ഭാര്യമാരോടുംകൂടി പുറപ്പെട്ട അല്പമായ സൈന്യത്തോടുകൂടി മാളവേശനെ കുറിച്ച യാത്രപുറപ്പെടുകയും ചെയ്തു. ഉടനെ ഉജ്ജയിനിയെ പ്രാപിച്ച സഹായികളായ കുമാരന്മാരാൽ പരിവൃതനായിരിക്കുന്ന രാജവാഹനൻ അതി ബലവാനാണെങ്കിലും മാളവേശനായ മാനസാരനെ ക്ഷണനേരം കൊണ്ട ജയിച്ച ഒടുവിൽ നിഗ്രഹിക്കുകയും ചെയ്തു. അതിന്നുശേഷം തൽപുത്രിയായ അവന്തിസുന്ദരിയേയും സ്വീകരിച്ചും മാനസാരമന്ത്രിയായ ചണ്ഡവര്മ്മാവിനാൽ മുമ്പ കാരാഗൃഹത്തിങ്കൽ നിക്ഷിപ്തനായ പുഷ്പാത്ഭവ കുമാരനെ കുഡുംബത്തോടുകൂടി അവിടെ നിന്ന മോചിപ്പിച്ച ഒരുമിച്ചുകൂട്ടി മാളവേന്ദ്ര രാജ്യത്തെ വശീകരിച്ചും ആ രാജ്യരക്ഷക്കായി വേണ്ടുന്ന സൈന്യങ്ങളോടുകൂടി ചില മന്ത്രിമാരെ നിയോഗിച്ചും അവശിഷ്ടമായ അല്പസൈന്യത്തോടുകൂടി ആകുമാരന്മാരപുഷ്പപുരത്തെപ്രാപിച്ചും രാജവാഹനനെ പുരസ്കരിച്ച രാജഹംസ മഹാ രാജാവിന്റെയും ജനനിയായ വസുമതിയുടേയും ചരണങ്ങളിൽ വീണ നമസ്കരി ക്കുകയും ചെയ്തു. അപ്പോൾ അവരും പുത്രസംഗതന്മാരായിട്ട് അത്യന്തം ആനന്ദിക്കുകയും ചെയ്തു. അതിനുശേഷം വാമ ദേവമഹിഷിയാകിൽ രാജവാഹനപ്രമുഖന്മാരായ ദശകുമാരന്മാരുടെയും അഭിലാഷത്തെ അറിഞ്ഞ രാജഹംസ മഹാ രാജാവിന്റെയും വസുമതീദേവിയുടേയും മുമ്പിൽ വെച്ച ദശകുമാരന്മാരോടായി ഈ വിധം ആജ്ഞാപിച്ചു. നിങ്ങൾ എല്ലാവരും ഒരു പ്രാവശ്യവും കൂടിപോയി അവരവരുടെ രാജ്യങ്ങളെ പരിപാലിക്കുവിൻ. പിന്നെ ഇഷ്ടംപോലെ മാതാപിതാക്കന്മാരുടെ ചരണവന്ദനത്തിനായി വന്നുകൊള്ളണം. എന്നുള്ള മുനിവചനത്തെ കേട്ട എല്ലാവരും അതിനെ ശിരസ്സുകൊണ്ട് ബഹുമാനിച്ച ആ വാമദേവ മുനിയേയും മാതാപിതാക്കന്മാരെയും നമസ്കരിച്ച പുറപ്പെട്ട ദിഗ്വിജയം ചെയ്തു മടങ്ങിവന്നതിന്നുശേഷം അവരവരുടെ വൃത്താന്തത്തെ പ്രത്യേകം പ്രത്യേകമായി വാമദേവമുനിയുടെ മുമ്പാകെ വെച്ച മാതാപിതാക്കന്മാരെ അറിയിക്കുകയും ചെയ്തു. മാതാപിതാക്കന്മാരാകിൽ ദശകുമാരന്മാരുടേയും നിജപരാക്രമപിശുനങ്ങളായി അതിദുർഘടങ്ങളായിരിക്കുന്ന തച്ചരിതങ്ങളെ കേട്ട അതി സന്തുഷ്ടന്മാരായി തീര്ന്നതിന്നശേഷം രാജാവ മുനിയോടായി ഇപ്രകാരം അറിയിച്ചു. ഭഗവൻ മഹാമുനെ! ഭവൽ പ്രസാദത്താൽ മനുഷ്യരുടെ മനോരഥത്തിൽനിന്നും അധികമായി വാങ്മനസ്സുകൾക്ക അഗോചരമായിരിക്കുന്ന സുഖത്തെ ഞങ്ങൾക്കു അനുഭവിപ്പാനിടവന്നു. എനിമേൽ എനിക്ക സ്വാമി ചരണ സന്നിധാനത്തിൽവെച്ച വാനപ്രസ്ഥാശ്രമത്തെ പ്രാപിച്ച പരമാത്മ വിചാരത്തെ ചെയ്യുകതന്നെയാണ ഉചിതമായിട്ടുള്ളത. ആകയാൽ പുഷ്പപുര രാജ്യത്തിലും മാനസാര രാജ്യത്തിലും രാജവാഹനനെ അഭിഷേകം ചെയ്തും അവശിഷ്ടങ്ങളായ രാജ്യങ്ങളെ മറ്റുള്ള ഒമ്പത കുമാരന്മാര്ക്കുമായിട്ട യഥോചിതം വിഭാഗിച്ച കൊടുത്തതിന്നശേഷം ആ കുമാരന്മാര ഐകമത്യത്തോടുകൂടി രാജവാഹനാജ്ഞയെ അനുസരിച്ച വര്ത്തിച്ചുംകൊണ്ട ചതുരര്ണ്ണവ മേഖലയായ വസുമതിയെ സമുദ്ധരിച്ച നിസ്സപത്നമായി അനുഭവിക്കുവാൻ തക്കവിധം സ്വാമി കൃപചെയ്യണം. ഈ വിധമുള്ള രാജഹംസവചനത്തെ കേട്ടതിന്നശേഷം തന്റെ പിതാവിന്റെ വാനപ്രസ്ഥാശ്രമ സ്വീകാരത്തിലുള്ള ആഗ്രഹത്തെ നിഷേധിപ്പാനായി അധികമായ അവരുടെ അഭിലാഷത്തെ അറിഞ്ഞമഹാമുനിയും അവരോട ഇപ്രകാരം ആജ്ഞാപിച്ചു. അല്ലയൊകുമാരന്മാരെ ! നിങ്ങളുടെജനകനായ ഈ മഹാ രാജാവ ഈവയസ്സിന്നസമുചിതമായ മാര്‍ഗ്ഗത്തിൽ വര്ത്തമാനനായി കായക്ലേശത്തോടു കൂടാതെ തന്നെ മദാശ്രമത്തിലിരുന്നും കൊണ്ട് ആചരിപ്പാൻ പോകുന്ന വാനപ്രസ്ഥാശ്രമത്തെ നിങ്ങൾ ഒരിക്കലും നിവാരണം ചെയ്യരുത. ഇദ്ദേഹം ഇവിടെ ഇരുന്ന ഭാഗവൽ ഭക്തിയെ സാധിക്കും. നിങ്ങളാകിൽ പിതൃസന്നിധിയിലിരിക്കും പക്ഷം സുഖത്തെ അനുഭവിക്ക ഇല്ലാ. ഇപ്രകാരമുള്ള മഹര്‍ഷിയുടെ ആജ്ഞയെ കേട്ടതിന്നശേഷം അവരെല്ലാവരും പിതാവിന്റെ വാനപ്രസ്ഥാശ്രമപ്രാപ്തിയെ നിഷേധിപ്പാനുള്ള ആഗ്രഹത്തിൽനിന്ന വിരമിക്കുകയും ചെയ്തു. അതിനുശേഷം പുഷ്പപുരത്തിൽ രാജവാഹനനെ സ്ഥിതി ചെയ്യിപ്പിക്കുകയും അദ്ദേഹത്തിന്റെ കല്പനപ്രകാരം ശേഷമുള്ള എല്ലാ രാജകുമാരന്മാരും അതാത രാജ്യങ്ങളെ പരിപാലിച്ച വരികയും സ്വേഛപോലെ മാതാപിതാക്കന്മാരുടെ സമീപത്തിൽവന്ന പോയിക്കൊണ്ട വരികയും ചെയ്തു. ഇപ്രകാരമിരിക്കുന്ന രാജവാഹന പ്രഭൃതികളായ എല്ലാ രാജകുമാരന്മാരും സകല ഭൂമണ്ഡലത്തേയും ന്യായമായി പരിപാലിച്ച അന്യോന്യം ഐകമത്യത്തോടുകൂടി വസിച്ച പുരന്ദര പ്രഭുതികൾക്ക കൂടി അതി ദുര്‍ല്ലഭമായ രാജ്യസുഖത്തെ അനുഭവിച്ചുംകൊണ്ട വാഴുകയും ചെയ്തു.
അതിന്നശേഷം സ്വാധീനപ്പെടുത്തിട്ടുള്ള അതാത രാജ്യങ്ങളുടെ രക്ഷക്ക മതിയായ സൈന്യങ്ങളെയും വിശ്വസ്ഥന്മാരായിസമര്ത്ഥന്മാരായ പുരുഷന്മാരേയും അതാത സ്ഥാനങ്ങളിൽ നിയോഗിച്ച ഏതാനും സൈന്യങ്ങളെക്കൊണ്ട് ആത്മരക്ഷയെചെയ്ത പൂര്‍വ്വ വൈരിയായിരിക്കുന്ന മാനസാരനെന്ന മാളവ രാജാവിനെ പ്രാപിച്ച യുദ്ധത്തിൽ ജയിച്ച ആ രാജ്യത്തേയും വശീകരിച്ച പുഷ്പപുരത്തിൽ ചെന്ന രാജഹംസ മഹാ രാജാവിന്റെയും വസുമതീദേവിയുടെയും പാദകമലങ്ങളെ നമസ്കരിക്കാം, എന്നും തീര്‍ച്ചപ്പെടുത്തി അവരവരുടെ ഭാര്യമാരോടുംകൂടി പുറപ്പെട്ട അല്പമായ സൈന്യത്തോടുകൂടി മാളവേശനെ കുറിച്ച യാത്രപുറപ്പെടുകയും ചെയ്തു. ഉടനെ ഉജ്ജയിനിയെ പ്രാപിച്ച സഹായികളായ കുമാരന്മാരാൽ പരിവൃതനായിരിക്കുന്ന രാജവാഹനൻ അതി ബലവാനാണെങ്കിലും മാളവേശനായ മാനസാരനെ ക്ഷണനേരം കൊണ്ട ജയിച്ച ഒടുവിൽ നിഗ്രഹിക്കുകയും ചെയ്തു. അതിന്നുശേഷം തൽപുത്രിയായ അവന്തിസുന്ദരിയേയും സ്വീകരിച്ചും മാനസാരമന്ത്രിയായ ചണ്ഡവര്മ്മാവിനാൽ മുമ്പ കാരാഗൃഹത്തിങ്കൽ നിക്ഷിപ്തനായ പുഷ്പാത്ഭവ കുമാരനെ കുഡുംബത്തോടുകൂടി അവിടെ നിന്ന മോചിപ്പിച്ച ഒരുമിച്ചുകൂട്ടി മാളവേന്ദ്ര രാജ്യത്തെ വശീകരിച്ചും ആ രാജ്യരക്ഷക്കായി വേണ്ടുന്ന സൈന്യങ്ങളോടുകൂടി ചില മന്ത്രിമാരെ നിയോഗിച്ചും അവശിഷ്ടമായ അല്പസൈന്യത്തോടുകൂടി ആകുമാരന്മാരപുഷ്പപുരത്തെപ്രാപിച്ചും രാജവാഹനനെ പുരസ്കരിച്ച രാജഹംസ മഹാ രാജാവിന്റെയും ജനനിയായ വസുമതിയുടേയും ചരണങ്ങളിൽ വീണ നമസ്കരി ക്കുകയും ചെയ്തു. അപ്പോൾ അവരും പുത്രസംഗതന്മാരായിട്ട് അത്യന്തം ആനന്ദിക്കുകയും ചെയ്തു. അതിനുശേഷം വാമ ദേവമഹിഷിയാകിൽ രാജവാഹനപ്രമുഖന്മാരായ ദശകുമാരന്മാരുടെയും അഭിലാഷത്തെ അറിഞ്ഞ രാജഹംസ മഹാ രാജാവിന്റെയും വസുമതീദേവിയുടേയും മുമ്പിൽ വെച്ച ദശകുമാരന്മാരോടായി ഈ വിധം ആജ്ഞാപിച്ചു. നിങ്ങൾ എല്ലാവരും ഒരു പ്രാവശ്യവും കൂടിപോയി അവരവരുടെ രാജ്യങ്ങളെ പരിപാലിക്കുവിൻ. പിന്നെ ഇഷ്ടംപോലെ മാതാപിതാക്കന്മാരുടെ ചരണവന്ദനത്തിനായി വന്നുകൊള്ളണം. എന്നുള്ള മുനിവചനത്തെ കേട്ട എല്ലാവരും അതിനെ ശിരസ്സുകൊണ്ട് ബഹുമാനിച്ച ആ വാമദേവ മുനിയേയും മാതാപിതാക്കന്മാരെയും നമസ്കരിച്ച പുറപ്പെട്ട ദിഗ്വിജയം ചെയ്തു മടങ്ങിവന്നതിന്നുശേഷം അവരവരുടെ വൃത്താന്തത്തെ പ്രത്യേകം പ്രത്യേകമായി വാമദേവമുനിയുടെ മുമ്പാകെ വെച്ച മാതാപിതാക്കന്മാരെ അറിയിക്കുകയും ചെയ്തു. മാതാപിതാക്കന്മാരാകിൽ ദശകുമാരന്മാരുടേയും നിജപരാക്രമപിശുനങ്ങളായി അതിദുർഘടങ്ങളായിരിക്കുന്ന തച്ചരിതങ്ങളെ കേട്ട അതി സന്തുഷ്ടന്മാരായി തീര്ന്നതിന്നശേഷം രാജാവ മുനിയോടായി ഇപ്രകാരം അറിയിച്ചു. ഭഗവൻ മഹാമുനെ! ഭവൽ പ്രസാദത്താൽ മനുഷ്യരുടെ മനോരഥത്തിൽനിന്നും അധികമായി വാങ്മനസ്സുകൾക്ക അഗോചരമായിരിക്കുന്ന സുഖത്തെ ഞങ്ങൾക്കു അനുഭവിപ്പാനിടവന്നു. എനിമേൽ എനിക്ക സ്വാമി ചരണ സന്നിധാനത്തിൽവെച്ച വാനപ്രസ്ഥാശ്രമത്തെ പ്രാപിച്ച പരമാത്മ വിചാരത്തെ ചെയ്യുകതന്നെയാണ ഉചിതമായിട്ടുള്ളത. ആകയാൽ പുഷ്പപുര രാജ്യത്തിലും മാനസാര രാജ്യത്തിലും രാജവാഹനനെ അഭിഷേകം ചെയ്തും അവശിഷ്ടങ്ങളായ രാജ്യങ്ങളെ മറ്റുള്ള ഒമ്പത കുമാരന്മാര്ക്കുമായിട്ട യഥോചിതം വിഭാഗിച്ച കൊടുത്തതിന്നശേഷം ആ കുമാരന്മാര ഐകമത്യത്തോടുകൂടി രാജവാഹനാജ്ഞയെ അനുസരിച്ച വര്ത്തിച്ചുംകൊണ്ട ചതുരര്ണ്ണവ മേഖലയായ വസുമതിയെ സമുദ്ധരിച്ച നിസ്സപത്നമായി അനുഭവിക്കുവാൻ തക്കവിധം സ്വാമി കൃപചെയ്യണം. ഈ വിധമുള്ള രാജഹംസവചനത്തെ കേട്ടതിന്നശേഷം തന്റെ പിതാവിന്റെ വാനപ്രസ്ഥാശ്രമ സ്വീകാരത്തിലുള്ള ആഗ്രഹത്തെ നിഷേധിപ്പാനായി അധികമായ അവരുടെ അഭിലാഷത്തെ അറിഞ്ഞമഹാമുനിയും അവരോട ഇപ്രകാരം ആജ്ഞാപിച്ചു. അല്ലയൊകുമാരന്മാരെ ! നിങ്ങളുടെജനകനായ ഈ മഹാ രാജാവ ഈവയസ്സിന്നസമുചിതമായ മാര്‍ഗ്ഗത്തിൽ വര്ത്തമാനനായി കായക്ലേശത്തോടു കൂടാതെ തന്നെ മദാശ്രമത്തിലിരുന്നും കൊണ്ട് ആചരിപ്പാൻ പോകുന്ന വാനപ്രസ്ഥാശ്രമത്തെ നിങ്ങൾ ഒരിക്കലും നിവാരണം ചെയ്യരുത. ഇദ്ദേഹം ഇവിടെ ഇരുന്ന ഭാഗവൽ ഭക്തിയെ സാധിക്കും. നിങ്ങളാകിൽ പിതൃസന്നിധിയിലിരിക്കും പക്ഷം സുഖത്തെ അനുഭവിക്ക ഇല്ലാ. ഇപ്രകാരമുള്ള മഹര്‍ഷിയുടെ ആജ്ഞയെ കേട്ടതിന്നശേഷം അവരെല്ലാവരും പിതാവിന്റെ വാനപ്രസ്ഥാശ്രമപ്രാപ്തിയെ നിഷേധിപ്പാനുള്ള ആഗ്രഹത്തിൽനിന്ന വിരമിക്കുകയും ചെയ്തു. അതിനുശേഷം പുഷ്പപുരത്തിൽ രാജവാഹനനെ സ്ഥിതി ചെയ്യിപ്പിക്കുകയും അദ്ദേഹത്തിന്റെ കല്പനപ്രകാരം ശേഷമുള്ള എല്ലാ രാജകുമാരന്മാരും അതാത രാജ്യങ്ങളെ പരിപാലിച്ച വരികയും സ്വേഛപോലെ മാതാപിതാക്കന്മാരുടെ സമീപത്തിൽവന്ന പോയിക്കൊണ്ട വരികയും ചെയ്തു. ഇപ്രകാരമിരിക്കുന്ന രാജവാഹന പ്രഭൃതികളായ എല്ലാ രാജകുമാരന്മാരും സകല ഭൂമണ്ഡലത്തേയും ന്യായമായി പരിപാലിച്ച അന്യോന്യം ഐകമത്യത്തോടുകൂടി വസിച്ച പുരന്ദര പ്രഭുതികൾക്ക കൂടി അതി ദുര്‍ല്ലഭമായ രാജ്യസുഖത്തെ അനുഭവിച്ചുംകൊണ്ട വാഴുകയും ചെയ്തു.
ഉത്തര വിശ്രുതചരിതം സമാപ്തം